Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിലകനും ഗോഖലെയും നിവേദിതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 10:52 am IST
inSamskriti

ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, സിസ്റ്റര്‍ നിവേദിത

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം 1901 ല്‍ കൊല്‍ക്കത്തയില്‍ വച്ചാണ് നടന്നത്. പല പൊതുപ്രവര്‍ത്തകരുമായി നിവേദിത സമ്പര്‍ക്കത്തിലാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഗോപാലകൃഷ്ണ ഗോഖലെയുമായി നിവേദിത പരിചയപ്പെട്ടു. പ്രശാന്തമായ വ്യക്തിവൈശിഷ്ട്യത്തിന്റെ മാതൃകയായി ഗോഖലയെ നിവേദിതക്ക് അനുഭവപ്പെട്ടു. എങ്കിലും അവരുടെ ആശയാദര്‍ശങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് ഇരുവരുടെയും കത്തുകള്‍ വ്യക്തമാക്കുന്നു.

കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബാലഗംഗാധര തിലകന്‍ ബേലൂര്‍ മഠം സന്ദര്‍ശിക്കുകയുണ്ടായി. അപ്പോഴാണ് താന്‍ പത്തുവര്‍ഷം മുന്‍പ് പൂനെയില്‍ വച്ച് കണ്ട പരിവ്രാജക സന്യാസിയാണ് പ്രശസ്തനായ സ്വാമി വിവേകാനന്ദനെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

ഗോഖലെ കോണ്‍ഗ്രസിലെ മിതവാദികളുടെയും തിലകന്‍ തീവ്രവാദികളുടെയും നേതാക്കന്മാരായിരുന്നു. ഇരുവരും സ്വാമിജിയുടെ ശിഷ്യോത്തമയായ നിവേദിതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ രണ്ടു രാഷ്‌ട്ര നേതാക്കളും മഹാരാഷ്‌ട്ര ദേശത്തെ ജനനായകരായിരുന്നുവെങ്കിലും തിലകന്റെ പ്രവര്‍ത്തനപഥത്തിനാണ് പ്രചുരാംഗീകാരം ലഭിച്ചിരുന്നത്.

ബാലഗംഗാധരതിലകന്റെ വരവോടെ കോണ്‍ഗ്രസ് ഒരു വിപ്ലവസംഘടനയായി രൂപാന്തരപ്പെട്ടു. തിലകനോടൊപ്പം നിലയുറപ്പിച്ച രണ്ടു നേതാക്കളായിരുന്നു ബിപിന്‍ ചന്ദ്രപാലും ലാലാ ലജ്പത്‌റായിയും. ഈ ത്രിമൂര്‍ത്തികളെ ലാല്‍-ബാല്‍-പാല്‍ എന്നു വിളിച്ചുപോന്നു. ഇവരുടെ കൂടെത്തന്നെ ഉണ്ടായിരുന്ന മറ്റൊരു നേതാവാണ് അരവിന്ദ ഘോഷ്.

ബാലഗംഗാധരതിലകന്‍ ഭാരതത്തിന്റെ പ്രാചീന സംസ്‌കാരത്തില്‍ അഭിമാനംകൊണ്ടു. ഭഗവദ്ഗീത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കി. കര്‍മമാര്‍ഗമാണ് ഗീതയുടെ സന്ദേശം എന്ന് തിലകന്‍ വിശ്വസിച്ചു. ദേശീയ പ്രസ്ഥാനത്തില്‍ പുതിയ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ഇത് അദ്ദേഹത്തെ പ്രചോദിതനാക്കി. മഹാരാഷ്‌ട്രയില്‍ ശിവജി ഉത്സവവും ഗണപതി ഉത്സവവും സംഘടിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ മതബോധവും ദേശസ്‌നേഹവും രാഷ്‌ട്രീയ പ്രസ്ഥാനത്തോട് ഇണക്കിക്കൊണ്ടുവന്നു. പത്രപ്രവര്‍ത്തനരംഗത്തും തിലകന്‍ ഗണ്യമായ സംഭാവന നല്‍കി. ദേശീയ പ്രശ്‌നങ്ങളില്‍ ജനകീയാഭിപ്രായം രൂപീകരിക്കുന്നതിന് തിലകന്റെ പത്രങ്ങളായ മറാഠിയും (ഇംഗ്ലീഷ്) കേസരി (മറാത്തി)യും വലിയ പങ്ക് വഹിച്ചു.

പ്രശസ്ത എഴുത്തുകാരനായ സര്‍ വാലന്‍ടൈന്‍ ഷിറോള്‍ തിലകനെ ഇന്ത്യന്‍ അസ്വാസ്ഥ്യങ്ങളുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ വെറുപ്പിന് പാത്രീഭൂതനായെങ്കിലും തിലകന്‍ ഭാരതീയരുടെ അളവില്ലാത്ത ആരാധനയ്‌ക്കും പാത്രമായി. അവര്‍ അദ്ദേഹത്തെ ‘ലോകമാന്യന്‍’ എന്ന് സംബോധന ചെയ്ത് തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.

നിവേദിത തിലകനും ഗോഖലെയുമായി വ്യക്തിബന്ധം പുലര്‍ത്തിയെങ്കിലും അവള്‍ക്ക് ഗോഖലെയോട് അടുപ്പവും തിലകനോട് ബഹുമാനവുമാണ് ഉണ്ടായിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.