Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കറന്‍സി മാറ്റം സ്വാഗതം ചെയ്ത് ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 10:55 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ നോട്ടുകള്‍ മാറുന്നതിനായി ബാങ്കുകളില്‍ വന്‍ തിരക്കായിരുന്നു. പല ബാങ്കുകളും ഉച്ചയോടെ പണം തീര്‍ന്നതിനെ തുടര്‍ന്ന് അടച്ചു. ഇതോടെ എസ്ബിെഎ, എസ്ബിടി ബാങ്കുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. വൈകീട്ട് 6 ന് ശേഷവും ആള്‍ക്കാര്‍ നോട്ട് മാറാനായി ബാങ്കുകള്‍ക്ക് മുന്നിലെത്തി. ഇത് വലിയ ബുദ്ധിമുട്ടല്ലെന്നും രാജ്യനന്മയ്‌ക്കല്ലേയെന്നായിരുന്നു കാത്തുനിന്നവരില്‍ അധികംപേരുടെയും പ്രതികരണം.

1000, 500 നോട്ടുകള്‍ മാറ്റി 100 ന്റെ നോട്ടുകള്‍ നല്‍കി ചില വിരുതന്‍മാന്‍ ഇന്നലെ പണം സമ്പാദിച്ചു. 1000 രൂപയ്‌ക്ക് 850 രൂപ നല്‍കിയാണ് ഇവര്‍ കൊയ്‌ത്ത് നടത്തിയത്. ഉച്ചയോടടെ ബാങ്കുകള്‍ക്ക് മുമ്പില്‍ പോലീസ് എത്തിയതോടെ ഇവര്‍ അപ്രത്യക്ഷരായി. അന്യസംസ്ഥാന തൊഴിലാളികലാണ് ഇവരെ ആശ്രയിച്ചവരില്‍ അധികവും. ലോട്ടറി വില്‍പ്പനക്കാര്‍ക്കും ഇന്നലെ നല്ല കച്ചവടമായിരുന്നു. 100 രൂപയ്‌ക്ക് രണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ചില്ലറ നല്‍കി കച്ചവടം പൊടിപ്പൊടിച്ചവരുമുണ്ട്.

മട്ടാഞ്ചേരിയിലെ ബാങ്കുകളിലും തിരക്ക് അനുഭവപ്പെട്ടു. അതിനിടെ നോട്ടുകള്‍ കൊച്ചി തീരത്ത് ഉപേക്ഷിച്ചെന്നും കടലിലൊഴുക്കിയെന്നുമുള്ള വാര്‍ത്ത പ്രചരിച്ചു. പോലീസിന്റെ അന്വേഷണത്തില്‍ ഇത് കിംവദന്തിയാണന്ന് തെളിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജന രോഷമുയര്‍ത്താന്‍ ബാങ്കിങ്ങ് രംഗത്തെ ഇടതു യൂണിയനുകള്‍ ശ്രമിക്കുന്നതായും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. തിരിച്ചറിയല്‍ രേഖകളില്‍ സംശയമുയര്‍ത്തി കാലതാമസം സൃഷ്ടിക്കുന്നതായും സര്‍ക്കാര്‍ നടപടി സാധാരണക്കാരനെ വലയ്‌ക്കുന്നതിനാണന്ന് ഇവര്‍ പ്രചരിപ്പിക്കുന്നതായി ഉപഭോക്താക്കള്‍ പറയുന്നു.

പളളുരുത്തിയില്‍ നോട്ട് മാറിയെടുക്കാനെത്തിയവരില്‍ അധികവും വീട്ടമ്മമാരായിരുന്നു. എസ്ബിഐ, എസ്ബിടി ,ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് ശാഖകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. പല ബാങ്ക് ശാഖകളിലും പ്രത്യേക കൗണ്ടര്‍ തുറന്നിരുന്നുവെങ്കിലും ഇടപാടുകള്‍ക്ക് വേഗത കുറഞ്ഞത് നാട്ടുകാര്‍ക്ക് ചില്ലറ ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ പോലും രാജ്യ താല്പര്യം മുന്‍നിര്‍ത്തി പ്രധാന മന്ത്രിയെടുത്ത തീരുമാനം പ്രശംസയര്‍ഹിക്കുന്നതായി ഫെഡറല്‍ ബാങ്കില്‍ ഇടപാടിനെത്തിയ പള്ളുരുത്തി സ്വദേശി ചെറുപറമ്പില്‍ സി ജി പ്രതാപന്‍ പറഞ്ഞു. ബാങ്കിലെ ഇട പാടുകളില്‍ മുടക്കം വരാതിരിക്കാന്‍ ജീവനക്കാര്‍ നടത്തിയ സേവനം പ്രശംസനീയമാണെന്ന് വീട്ടമ്മ പറഞ്ഞു.

വൈകിട്ട് ആറുമണി കഴിഞ്ഞും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചത് ജനത്തിന് ആശ്വാസമായി. ഇടപാടുകാരെ ബുദ്ധിമുട്ടിക്കാതെ സേവനം നടത്തുവാന്‍ ജീവനക്കാര്‍ക്ക്കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി എസ്ബിടി കൊച്ചി എജിഎം സുകുമാര ഷെട്ടി പറഞ്ഞു.

മരട് മേഖലയിലെ ബാങ്കുകളില്‍ ഇടവേള ഇല്ലാതെ ജീവനക്കാര്‍ കൈകാര്യം ചെയ്‌തെങ്കിലും വലിയ തുകകളുമായെത്തിയവ എണ്ണി തിട്ടപ്പെടുത്തി നിക്ഷേപിക്കുന്നതിന് സമയം എടുത്തതു. ക്യൂ തെറ്റിച്ചതും ചില ബ്രാഞ്ചുകളില്‍ ബഹളത്തിന് ഇടയാക്കി. എസ്ബിഐ പേട്ട ബ്രാഞ്ചില്‍ ഉച്ചഭക്ഷണ സമയത്ത് കൗണ്ടറുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഒരാളുടെ നിക്ഷേപം സ്വീകരിക്കാന്‍ മാത്രം അര മണിക്കൂറോളം എടുത്തു.

എസ്ബിടി തൈക്കൂടം ശാഖയ്‌ക്ക് മുന്നിലെ വീതി കുറവുള്ള റോഡില്‍ വാഹനങ്ങള്‍ നിറുത്തിയതോടെ ഗതാഗത കുരുക്കും ഉണ്ടായി. പോലീസെത്തി വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. വൈകിട്ട് ആറു മണിക്കു മുന്‍പ് ബാങ്കിനുള്ളില്‍ കയറിയ എല്ലാവരുടെയും ഇടപാടുകള്‍ നടത്തിയതിനു ശേഷമാണ് ക്യാഷ് കൗണ്ടറുകള്‍ അടച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.