Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:34 pm IST
in Palakkad

പാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്‌ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്‌ക്കു രണ്ടു രൂപയെങ്കിലും താങ്ങുവിപാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്‌ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്‌ക്കു രണ്ടു രൂപയെങ്കിലും താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്‌ത്ത് പൂര്‍ത്തിയാകാനുള്ളത്. നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍

വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

ല വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്‌ത്ത് പൂര്‍ത്തിയാകാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.