Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:34 pm IST
in Palakkad

പാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്‌ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്‌ക്കു രണ്ടു രൂപയെങ്കിലും താങ്ങുവിപാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്‌ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്‌ക്കു രണ്ടു രൂപയെങ്കിലും താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്‌ത്ത് പൂര്‍ത്തിയാകാനുള്ളത്. നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍

വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

ല വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്‌ത്ത് പൂര്‍ത്തിയാകാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

Marukara

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.