Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള വെളിയന്നൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ജീര്‍ണ്ണാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 10:08 pm IST
in Kottayam

വെളിയന്നൂര്‍: കെഎസ്ആര്‍ടി സിയുടെ ഉടമസ്ഥതയിലുള്ള വെളിയന്നൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ജീര്‍ണ്ണാവസ്ഥയില്‍. കോട്ടയം-വെളിയന്നൂര്‍ വഴി കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചപ്പോള്‍ ബസ് ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി അന്നത്തെ എംഎല്‍എ ജോസഫ് ചാഴിക്കാടന്‍ തന്റെ സ്വന്തം വസ്തുവില്‍ നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയ കെട്ടിടമാണ് ജീര്‍ണ്ണാവസ്ഥയില്‍ ആയിട്ടുള്ളത്. ബസ്സ കാത്തിരിപ്പ് കേന്ദ്രമായി പൊതുജനങ്ങളും ഉപയോഗിച്ചിരുന്നു. വൈകിട്ട് 9.30ന് കോട്ടയത്ത് നിന്ന് വെളിയന്നൂരില്‍ എത്തുന്ന ബസ്സിലെ ബസ് ജീവനക്കാര്‍ ഈ കെട്ടിടത്തിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രാത്രികാലങ്ങളില്‍ തങ്ങാന്‍ ഇടമില്ലാതെ വിഷമവൃത്തത്തിലായി. ഈ വഴിയുള്ള ബസുകളില്‍ ജോലിനോക്കാന്‍ ജീവനക്കാര്‍ വിമുഖതകാട്ടി. കെട്ടിടത്തിലെ അപകടാവസ്ഥ മനസ്സിലാക്കിയ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ജീവനക്കാര്‍ക്ക് താമസിക്കാന്‍ മറ്റൊരുമുറി ഏര്‍പ്പാടാക്കി നല്‍കി. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥകരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയണമെന്നാണ് ഉദ്യോഗസ്ഥര്‍ ഗതാഗത വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നിട്ടുംഅന്ന് സ്ഥലം എംഎല്‍എ പ്രശ്നത്തില്‍ ഇടപ്പെട്ടില്ലെന്ന ആക്ഷേപവും ശക്തമായി. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്ഥലവും, കെട്ടിടവും, ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ തയ്യറാണെന്ന് കാണിച്ച് ഗതാഗതവകുപ്പിനെ സമീപിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലമോ, കെട്ടിടങ്ങളോ, പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൈമാറേണ്ടതില്ലെന്ന സര്‍ക്കാര്‍ നയം ഇതിന് തടസ്സമായി. കഴിഞ് ദിവസം വെളിയന്നൂരില്‍ എത്തിയ ഗതാഗത വകുപ്പ് മന്ത്രി എം.കെ. ശശിധരന്‍ കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക കണ്ടെത്തിയെങ്കില്‍ മാത്രമേ കെട്ടിടനിര്‍മ്മാണം നടത്താന്‍ ആവൂ എന്ന് നിവേദക സംഘത്തെ മന്ത്രി അറിയിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രവും, ജീവനക്കാരുടെ വിശ്രമകേന്ദ്രവും, പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ കോട്ടയം-വെളിയന്നൂര്‍ ബസ് സര്‍വ്വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവയ്‌ക്കേണ്ടിവരും. കോട്ടയം വെളിയന്നൂര്‍ വഴി-കൂത്താട്ടുകുളം സര്‍വ്വീസാക്കി മാറ്റുവാനുള്ള നീക്കവും ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.