Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വെളിയിടവിസര്‍ജന വിമുക്ത ജില്ലയെങ്കിലും പൊതുസ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:55 pm IST
inPathanamthitta

പത്തനംതിട്ട: വെളിയിടവിസര്‍ജന വിമുക്ത ജില്ലയെന്ന ഖ്യാതി പത്തനംതിട്ട സ്വന്തമാക്കിയെങ്കിലും ജില്ലയിലെ പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലുമടക്കം പ്രാഥമികാവശ്യങ്ങള്‍ക്ക് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരമായില്ല.

പൊതുസ്ഥലങ്ങളില്‍ ആവശ്യമായ ശൗചാലയങ്ങള്‍ ഹൈടെക് നിലവാരത്തോടു സ്ഥാപിച്ചു സംസ്ഥാനത്തിനു തന്നെ മാതൃകയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട പത്തനംതിട്ട ജില്ലയ്‌ക്ക് അപമാനമായി ഇ ടോയ്‌ലറ്റുകള്‍ മാറുകയും ചെയ്തു. യഥാസമയം അറ്റകുറ്റപണികള്‍ ചെയ്യാന്‍ കരാറുകാരന്‍ തയ്യാറാകാത്തതാണ് ദുരവസ്ഥയ്‌ക്ക് കാരണമായത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ലക്ഷങ്ങള്‍ ചിലവാക്കി സ്ഥാപിച്ചിട്ടുള്ള ഈ ടൊയ്‌ലറ്റുകളെല്ലാം പ്രവര്‍ത്തനരഹിതമായിട്ട് കാലങ്ങളായി.

ശൗചാലയങ്ങളില്ലാത്ത വീടുകള്‍ക്ക് ഇവ നിര്‍മിച്ചു നല്‍കി തദ്ദേശസ്ഥാപനങ്ങള്‍ വെളിയിടവിസര്‍ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ വേണമെന്ന ആവശ്യത്തിനുനേരെ പ്രാദേശികഭരണകൂടങ്ങള്‍ ഇപ്പോഴും മുഖംതിരിഞ്ഞു നില്‍ക്കുന്നു.

2010 -15 കാലയളവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ ഇടോയ്‌ലറ്റ് പദ്ധതി ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിതെളിച്ചിരുന്നു. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായാണ് ജില്ലയിലെമ്പാടും ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.കേന്ദ്രീകൃതമായ നിയന്ത്രണത്തിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓരോഗ്രാമപഞ്ചായത്തുകളും അനുയോജ്യമായ സ്ഥലങ്ങള്‍ നിര്‍ണയിച്ച് ഇടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. 2012 – 13 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. പൊതുപ്രാധാന്യമേറെയുള്ളസ്ഥലങ്ങളിലാണ് ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. സഞ്ചാരികള്‍, വഴിയാത്രക്കാര്‍തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. ജില്ലാ

പഞ്ചായത്ത് നല്‍കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇ ടോയ്‌ലറ്റുകള്‍സ്ഥാപിക്കപ്പെട്ടു. ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും വരുമാനംഏറ്റെടുക്കാനും വൈദ്യുതി, വെള്ളം ഇവ ഉറപ്പാക്കാനുമുള്ള ചുമലത ബന്ധപ്പെട്ട

ഗ്രാമപഞ്ചായത്തുകള്‍ക്കായിരുന്നു. ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച പലസ്ഥലങ്ങളിലും വെള്ളവും വൈദ്യുതിയും ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയില്ല.പണം സ്വന്തമായി നിക്ഷേപിക്കുമ്പോള്‍ വാതിലുകള്‍ തുറന്നുവരികയും

അകത്തുകയറിയാല്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വെള്ളംലഭിക്കുകയും ഒക്കെ ചെയ്യുന്ന ഇ ടോയ്‌ലറ്റുകള്‍ പലയിടത്തും സാധാരണക്കാര്‍ക്കുപ്രയോജനപ്പെട്ടില്ല. കോന്നി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി തുടങ്ങി

ചുരുക്കം ചില ഇ ടോയ്‌ലറ്റുകള്‍ മാത്രം പ്രവര്‍ത്തിച്ചു. തകാറിലായവപ്രവര്‍ത്തിപ്പിക്കാനോ ഇവയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്‌മ പരിഹരിക്കാനോകരാറുകാര്‍ തയാറായില്ല. കോടി കണക്കിനു രൂപ കരാറുകാര്‍ സ്വന്തമാക്കിയെങ്കിലും പദ്ധതിയുടെ സുഗമമായ നടത്തിപ്പില്‍ പങ്കാളിത്തംനല്‍കിയില്ല. ഇതോടെ ഇ ടോയ്‌ലറ്റുകള്‍ നോക്കുകുത്തിയായി.റോഡരികിലും പൊതുസ്ഥലങ്ങളിലും ഇത്തരം ആധുനിക ടോയ്‌ലറ്റുകള്‍അനിവാര്യമാണ്. മറ്റു ജില്ലകളില്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തിയ ഇടോയ്‌ലറ്റ് പദ്ധതിക്കു പത്തനംതിട്ടയില്‍ എന്തു സംഭവിച്ചുവെന്ന്ബന്ധപ്പെട്ടവരാരുംതന്നെ അന്വേഷിച്ചതുമില്ല. പിന്നീടുവന്ന ജില്ലാ പഞ്ചായത്ത്ഭരണസമിതി ഇ ടോയ്‌ലറ്റുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി ഫണ്ട് നീക്കിവച്ചു.എന്നാല്‍ പദ്ധതിയുമായി മുമ്പോട്ടു പോകാന്‍ സാങ്കേതികതടസം ഉണ്ടായി. നിര്‍മാണം ഏറ്റെടുത്ത കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തി തുടര്‍നിയമനടപടികള്‍ക്കു നീക്കമുണ്ടായെങ്കില്‍ ഇതും തടസപ്പെട്ടു.വിനോദ സഞ്ചാരികള്‍ അടക്കം ധാരാളംപേരെത്തുന്ന റൂട്ടുകളില്‍പോലുംപൊതുശൗചാലയങ്ങളില്ല. ബസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ഓഫീസുകളിലുമുള്ള ശൗചാലയങ്ങള്‍ ഏറെയും വൃത്തിഹീനമാണ്.പഞ്ചായത്തുവക ബസ് സ്റ്റാന്‍ഡുകളില്‍ സ്ത്രീകള്‍ക്കായി ശൗചാലയങ്ങള്‍ പലയിടത്തുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

പുതിയ വാര്‍ത്തകള്‍

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.