Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുകുലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 07:39 pm IST
in Samskriti

തൊഴിലുകള്‍ പരിശീലിപ്പിക്കുന്നവരെ മുതല്‍, സുകുമാരകലകള്‍ അഭ്യസിപ്പിക്കുന്നവരെ മുതല്‍, ആത്മീയമായി വഴികാട്ടുന്നവരെ വരെ നമ്മുടെ രാജ്യത്തിലെ ജനങ്ങള്‍ ഗുരു എന്ന വാക്കുമായി ബന്ധപ്പെടുത്തി വരുന്നു. ഏതു രംഗത്തായാലും ഒരു ശിഷ്യനു മാത്രം വിദ്യപകരുന്ന ഗുരുക്കന്മാരുണ്ട്, ഒരുകൂട്ടം ശിഷ്യരെ സ്വീകരിക്കുന്നവരും ഗുരുവിന്റെ വീട്ടില്‍നിന്നുകൊണ്ടുള്ള പരിശീലനമാണു നടന്നിരുന്നത്.

ഗുരുവും ശിഷ്യരും വിദ്യാഭ്യാസകാലത്ത് ഒത്ത് കഴിയുന്ന രീതി.ഗുരുകുലം എന്ന് ഗുരുവിന്റെ വീട് അറിയപ്പെട്ടു. കുലത്തിനു കുടുംബമെന്നും വംശമെന്നും ഒക്കെ അര്‍ത്ഥമുണ്ടല്ലോ. ഗുരുവിന്റെ സ്വന്തക്കാരായി കഴിയുകയാണു അറിവ് സമ്പാദിക്കാന്‍ എത്തുന്ന ഇളം തലമുറ. വീട്ടിനാവശ്യമുള്ള പണികളൊക്കെ അവരും കൂടിയാണു ചെയ്യുന്നത്. പില്‍ക്കാലത്ത് ജഗദ്ഗുരുവായിത്തീര്‍ന്ന ശ്രീകൃഷ്ണന്‍ കൗമാരത്തില്‍ തന്റെ ഗുരു സന്ദീപനി മഹര്‍ഷിയുടെ അടുക്കളയിലേക്കു വേണ്ട വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയിരുന്നു എന്നല്ലേ ഐതിഹ്യം.

ശ്രീകൃഷ്ണന്റേതുപോലെ സമൂഹത്തില്‍ അംഗീകാരമുള്ള കുടുംബങ്ങളില്‍ നിന്നായിരിക്കാം പണ്ട് ശിഷ്യരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ പല ഗുരുക്കന്മാരും അര്‍ഹതയുള്ള ശിഷ്യരെ കിട്ടിയാല്‍ അവരുടെ ചുറ്റുപാടുകള്‍ പരിഗണിക്കാതെ സ്വീകരിക്കുകയും ചെയ്തു കാണണം. ഛാന്ദോഗ്യോപനിഷത്തിലുള്ള ആ പ്രസിദ്ധമായ കഥയില്‍ മഹര്‍ഷി ഗൗതമന്‍ ശിഷ്യത്വം മോഹിച്ച് തന്റെ മുന്നിലെത്തിയ ബാലനോട് ആദ്യം അന്വേഷിക്കുന്നത് അച്ഛനാരെന്നാണ്. അച്ഛനാരെന്ന് അവനറിയില്ലായിരുന്നു. അമ്മയോട് അന്വേഷിച്ചുവരാന്‍ മഹര്‍ഷി നിര്‍ദ്ദേശിച്ചു.

അവന്‍ തിരിച്ചുവന്ന് അമ്മ പറഞ്ഞത് അതേപടി മഹര്‍ഷിയെ അറിയിച്ചു.

അമ്മ പല വീടുകളിലും വേല ചെയ്താണു ജീവിച്ചിരുന്നത്. ആരുടെ കുഞ്ഞാണു തനിക്കുണ്ടായതെന്ന് അമ്മക്കറിയില്ല. ജബലയുടെ മകന്‍ ജാബാലിയാണെന്ന് മഹര്‍ഷിയോടു പറയുക എന്നാണമ്മ പറഞ്ഞയച്ചത്. ബാലന്റെ സത്യസന്ധതയില്‍ മഹര്‍ഷിക്ക് പ്രീതിയുണ്ടായി. ‘ഇനി മുതല്‍ സത്യകാമന്‍ എന്നാണു നിന്റെ പേര്‍ സത്യകാമജാബാലി. സത്യത്തെ അന്വേഷിക്കാന്‍ നീ സര്‍വഥാ അര്‍ഹനാണ്,’ എന്ന് മഹര്‍ഷി പറഞ്ഞു. സത്യകാമന്‍ വലിയ അറിവുള്ള ഒരു ഋഷിയായി. ഗൗതമന്‍ ആ ബാലന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് അവനെ ആ നിലക്ക് വളര്‍ത്തിയെടുത്തു എന്നും പറയാം.

പഴയകാലങ്ങളിലെ ഈ ഗുരുകുലങ്ങളുടെ ചെറുസമൂഹങ്ങളാണു അറിവുകള്‍ അര്‍പ്പണബുദ്ധിയോടെ ത്യാഗം സഹിച്ച് ക്രോഡീകരിച്ച് തലമുറകള്‍ക്ക് കൈമാറിയത്. അവര്‍ തന്ന വേദോപനിഷത്തുകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളുമൊക്കെ ഭാരതസംസ്‌കാരത്തിന്റെ അടിയൊഴുക്കായി ഇന്നും സ്വാധീനം ചെലുത്തുന്നു. എപ്പോഴോ ജ്ഞാനസമ്പാദനത്തിനു ജാതി വിലങ്ങുതടിയായി മാറിയെങ്കിലും അറിവുകള്‍ സൂക്ഷിച്ചുപോന്നതായി കാണാം. പകല്‍ മാത്രം പഠിപ്പിക്കുന്ന, അടിസ്ഥാനവിദ്യാഭ്യാസം മാത്രം നല്‍കുന്ന, ആശാന്‍ പള്ളിക്കൂടങ്ങള്‍ക്കുപോലും മാതൃക ഗുരുകുലങ്ങള്‍ തന്നെയല്ലേ? ബ്രിട്ടിഷുകാര്‍വന്ന് നമ്മുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതുവരെ ഗുരുകുലരീതി ഭാരതത്തില്‍ ഉടനീളം നിലനിന്നു പോന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.