Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഐഎസിനെ വളര്‍ത്തിയത് സിപിഎം: കെ.പി. ശ്രീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 12:09 pm IST
in Kollam

കൊല്ലം: ബിജെപിയോടുള്ള വിരോധത്തിന്റെ പേരില്‍ മനുഷ്യകുലത്തിന് മുഴുവന്‍ ഭീഷണിയായ ഐഎസ് തീവ്രവാദികളെ കേരളത്തില്‍ വളര്‍ത്തിയത് സിപിഎം നിയന്ത്രിക്കുന്ന പിണറായി വിജയന്റെ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍. ചിന്നക്കടയില്‍ ഐഎസ് ഭീകരതക്കെതിരെ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ ഇസ്ലാമികഭീകരവാദികളുടെ പിന്തുണ നേടിയാണ് പിണറായി അധികാരത്തിലെത്തിയത്. ഇതിന് വിടുപണി ചെയ്യുകയാണ് പിണറായി. ഇതിന് ഏറ്റവും വലിയ തെളിവാണ് കമ്യൂണിസ്റ്റ് കൊലയാളികള്‍ ഒളിച്ചുകഴിയുന്ന പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും ഐഎസ് ഭീകരവാദികളെ കേന്ദ്രഅന്വേഷണസംഘം പിടികൂടിയത്. മൂന്ന് മാസം മുമ്പ് തന്നെ കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിണറായി വിജയന്‍ അത് അവഗണിച്ചു. കേരളത്തെ ഭീകരത്താവളമാക്കാന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയെ മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങള്‍ക്ക് മടുത്തു. സിപിഎം നേതാവില്‍ നിന്നും മുഖ്യമന്ത്രിയുടെ നിലവാരത്തിലേക്ക് ഉയരാത്ത പിണറായി വിജയന്‍, ഇത്തരത്തിലാണ് ഭരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളജനത പാര്‍ട്ടിഭേദമന്യെ അദ്ദേഹത്തെ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം ആസന്നമാണെന്നും ശ്രീശന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ഏതുനീക്കവും അവസാനതുള്ളി രക്തം ചിന്തിയും നേരിടാന്‍ തയ്യാറായിരിക്കുന്ന ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും പറുദീസയൊരുക്കി കൊടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇത് അംഗീകരിക്കാനാവില്ല. അപകടകരമായ ഈ നീക്കത്തെ ശക്തമായി നേരിടാന്‍ ജനം തെരുവിലിറങ്ങും. മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികള്‍ സംസ്ഥാനത്തിന്റെ ഈ ഗതികേടിന് ഉത്തരവാദികളാണ്. മൂന്നാം ശക്തിയായി ഉയര്‍ന്നുവരുന്ന എന്‍ഡിഎയെ തകര്‍ക്കാന്‍ ഐഎസ് ഭീകരവാദികള്‍ക്ക് വളമിടുന്ന പിണറായി വിജയനെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും കെ.പി.ശ്രീശന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു.

ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി വെള്ളിയാംകുളം പരമേശ്വരന്‍, മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, കെ.ശിവദാസന്‍, കിഴക്കനേല സുധാകരന്‍, രാജേശ്വരി രാജേന്ദ്രന്‍, എ.സോമരാജന്‍, സുജിത് സുകുമാരന്‍, നെടുമ്പന ഓമനക്കുട്ടന്‍, ബിഡിജെഎസ് നേതാവ് ആക്കാവിള സതീക്, കേരളകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി.വിശ്വജിത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)
India

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

World

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

India

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.