Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നമുക്ക് ഒന്നുമില്ല…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 11:51 pm IST
in Vicharam

‘നമുക്കു ജാതിയില്ല’. സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഇന്നത്തെ മുഖ്യപരിവേദനമാണിത്. കേള്‍ക്കുമ്പോള്‍ എന്തോ കുറവ് അനുഭവപ്പെടും. ശ്രീനാരായണഗുരുദേവന്‍ ‘നമുക്കു ജാതിയില്ല’ എന്ന് പരാമര്‍ശിച്ചുനടത്തിയ വിളംബരത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പരിവേദനവുമായി ഇറങ്ങിയിരിക്കുന്നത്. ജാതിയും മതവുമൊക്കെ സാമൂഹ്യ സത്യങ്ങളാണ്. ഇവ ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ.

ജാതിയും മതവും പരിഗണിക്കാതെ നീതിപൂര്‍വ്വകമായ വ്യവസ്ഥ ഭാരതഭൂമിയില്‍ ഒരു സ്വപ്‌നമായിരുന്നില്ല. വൈദിക കാലഘട്ടം സമത്ത്വാധിഷ്ഠിതമായ സാമൂഹ്യക്രമത്തിലൂടെ സുവര്‍ണശോഭപരത്തി പ്രശോഭിച്ച ജനതതിയുടെ ചരിത്രംകൂടിയാണ്. ഈ സുവര്‍ണശോഭതേടിയായിരുന്നു വൈദേശികര്‍ ഭാരതഭൂമിയിലെത്തിയത്. അവര്‍ ഭിന്നിപ്പിന്റെ തത്വശാസ്ത്രങ്ങള്‍ ഇവിടെ വിതച്ചു. ആ വിത ഇന്നും പലരും തുടരുന്നു. അതിനവര്‍ ജാതിയും മതവുമൊക്കെ തരാതരംപോലെ ആയുധങ്ങളാക്കുന്നു. അതിന്റെ ഭാഗംമാത്രമാണ് ഇന്നത്തെ ജാതിയില്ലാ പരിവേദനം.

ജാതിയുടെ പേരില്‍ സംവരണവും തെരഞ്ഞെടുപ്പ് മത്സരവും സാമൂഹ്യ അംഗീകാരവും അവസരവുമൊക്കെ ഒരുക്കിനിര്‍ത്തിയിരിക്കുന്ന സമൂഹത്തില്‍ നിന്നുകൊണ്ട് ജാതിപറയാതിരിക്കാനാകുമോ? സംവരണം നിലനില്‍ക്കുന്നിടത്തോളം ജാതി പറയേണ്ടിവരുമെന്നാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായരുടെ അഭിപ്രായം. ‘നമുക്കു ജാതിയില്ല’ എന്ന വിളംബരം വിശ്വാസയോഗ്യമായി നടപ്പിലാക്കാന്‍ പിന്നാക്ക-മുന്നാക്ക വികസന കോര്‍പ്പറേഷനുകള്‍ പിരിച്ചുവിടാനും, ജാതിയുടെയും മതത്തിന്റെയും പേരില്‍ അനുവദിച്ചിരിക്കുന്ന ഉദ്യോഗ ഉപസംവരണ വ്യവസ്ഥ എടുത്തുകളയാനും സര്‍ക്കാര്‍ തയാറാകണം. കഴിഞ്ഞ സര്‍ക്കാര്‍ ചില ജാതിവിഭാഗങ്ങള്‍ക്കുമാത്രമായി അവരവരുടെ ആചാര്യസ്ഥാനീയരുടെ ജയന്തി ദിനങ്ങളില്‍ നിയന്ത്രിതവും അല്ലാതെയുമുള്ള അവധികള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇത്തരം തീരുമാനങ്ങളും ജാതിയില്ലാത്ത സര്‍ക്കാര്‍ പുനപരിശോധിക്കണം.

ജാതി-മത ആഘോഷങ്ങളുടെ ഭാഗമായി വരുന്ന പൊതു അവധിദിനങ്ങള്‍ റദ്ദാക്കണം. എസ്എസ്എല്‍സി ബുക്കില്‍നിന്നും ജാതി-മത കോളവും എടുത്തുകളയണം. മന്ത്രിമാരും ജനപ്രതിനിധികളും മറ്റ് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരും ഉദ്യോഗസ്ഥരുമെല്ലാം പേരിനൊപ്പമുള്ള ജാതി-മത നാമങ്ങള്‍ ഒഴിവാക്കുകയും, വേഷഭൂഷാദികളിലുള്ള വേര്‍തിരിവുകള്‍ പ്രകടമാക്കാതിരിക്കുകയും, ജാതി-മത ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും ഉത്തരവിറക്കണം. ജാതി-മത സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍നിന്നും സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ടവരും മാറിനില്‍ക്കണം. ‘ഗംഗ’ എന്നും’ഗ്രെയ്‌സ്’ എന്നുമൊക്കെ പേരുള്ള ഔദ്യോഗിക വസതികള്‍ മന്ത്രിമാര്‍ ഉപേക്ഷിക്കണം. ചുരുക്കത്തില്‍ സര്‍ക്കാരിനുമുന്നിലെത്തുന്ന എല്ലാ വിഷയങ്ങളിലും നീതിമാത്രമായിരിക്കണം മാനദണ്ഡം.

ഇതിനായി ആദ്യം വേണ്ടത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കുക എന്നതാണ്. എങ്കില്‍ മാത്രമേ ജാതിരഹിതമായ ഏകീകൃത ജനതയെ സൃഷ്ടിക്കാനാകൂ. രാജ്യം 70-ാം സ്വാതന്ത്ര്യദിനമാഘോഷിച്ചുകഴിഞ്ഞിട്ടും സര്‍ക്കാരുകളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ഇനിയും കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല എന്നത് ജാതിയില്ലാത്ത സമൂഹനിര്‍മ്മിതിക്ക് തടസ്സമായി വര്‍ത്തിക്കുന്ന ഘടകമാണ്. ആയതിനാല്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. അതിന് തയാറാകുന്നില്ലെങ്കില്‍ മലയാളി സമൂഹത്തിനുമേല്‍ ‘നമുക്ക് ഒന്നുമില്ല’ എന്ന ലേബല്‍ കാലം എഴുതിപ്പതിപ്പിക്കും. ഇത്തരത്തില്‍ ഒന്നുമല്ലാതായ വംഗദേശത്തെ ജനങ്ങളാണല്ലോ കേരളത്തിന്റെ തെരുവോരങ്ങളില്‍ ഇന്ന് പലവിധ ജോലികള്‍ക്കായി കാത്തുനില്‍ക്കുന്നത്.

(ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.