Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലഹരിവസ്തുക്കളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നു; ഇരകളാകുന്നത് ഏറെയും വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 03:26 pm IST
in Kollam

പത്തനാപുരം: നിരോധിത ലഹരിവസ്തുക്കള്‍ വില്‍പനയും ഉപയോഗവും വര്‍ദ്ധിക്കുന്നു. മേഖലയില്‍ ലഹരിക്ക് പിന്നാലെ പായുന്നത് ഹൈസ്‌ക്കൂള്‍തലം മുതലുള്ള കുട്ടികള്‍ നിരോധിതപുകയില ഉല്‍പന്നങ്ങളുടെയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെയും ഉപഭോക്താക്കളും വക്താക്കളുമായി മാറുകയാണ്.

പത്തനാപുരം, നടുക്കുന്ന്, മാലൂര്‍, വലിയകാവ് എന്നിവിടങ്ങളിലെ ഹൈസ്‌ക്കൂളുകളും മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്,കുരിയോട്ടുമല എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം യുഐറ്റി സെന്റര്‍ തുടങ്ങിയ കോളജുകളുമാണ് പത്തനാപുരത്ത് ഉള്ളത്. അദ്ധ്യാപകര്‍ കുട്ടികളില്‍ നിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്തിയാല്‍ പോലും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കാട്ടി മാനേജ്‌മെന്റ് പോലീസില്‍ പോലും അറിയിക്കാറില്ല. കഴിഞ്ഞദിവസം മേഖലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും കടലാസില്‍ പൊതിഞ്ഞ ലഹരി വസ്തു കണ്ടെത്തിയിരുന്നു. എന്നാല്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ മൂലം രക്ഷിതാക്കളെ പോലും അറിയിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പത്തനാപുരം മാര്‍ക്കറ്റ്, കടയ്‌ക്കാമണ്‍, വാഴപ്പാറ എന്നിവിടങ്ങളിലെ കോളനികളില്‍ നിന്നാണ് കഞ്ചാവ് വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നത്.കുട്ടികള്‍ക്കായി പ്രത്യേക പേരുകളിലാണ് ലഹരിവസ്തുക്കളുടെ വില്‍പന.

പരസ്യമായ മദ്യഉപയോഗവും നടക്കുന്നുണ്ടത്രെ. എന്നാല്‍ ലഹരിവിനിയോഗം ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതിയുയരുന്നു. മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പരസ്യമായി ലഹരിവില്‍പന നടക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യാവസ്ഥ. മുന്‍വര്‍ഷങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനുകളോ പരിശോധനകളോ ഇത്തവണ ആരംഭിച്ചിട്ടില്ല.

നഗരത്തിലെ ഒഴിഞ്ഞ കെട്ടിടങ്ങളും കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിലെ സാംസ്‌കാരികനിലയത്തിന് പിന്‍വശവുമാണ് ഇവരുടെ ലഹരി ഉപയോഗിക്കുന്നവരുടെ പ്രധാനകേന്ദ്രം. വിദ്യാര്‍ത്ഥികളാണേറെയും ഇവിടെ ലഹരി ഉപയോഗിക്കാനെത്തുന്നത്. രക്ഷിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കുട്ടികള്‍ക്കിടയില്‍ ലഹരി വിനിയോഗം ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ട്. മറ്റുള്ളവരിലേക്ക് മദ്യം അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തിക്കാനും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. കോളജ് സമയത്തിന് പുറമേ രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തമ്പടിക്കുന്നവര്‍ രാത്രി ഏറെ വൈകിയാണ് ഇവിടെ നിന്നും പോകുന്നത്. തമിഴ്‌നാടാണ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ പ്രധാന ഉറവിടം. കഴിഞ്ഞമാസം പത്തനാപുരം, കുന്നിക്കോട് സ്‌റ്റേഷനുകളില്‍ കഞ്ചാവുമായി പിടികൂടിയ പ്രതികളെല്ലാം സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പനക്കായി ലഹരിവസ്തുക്കള്‍ കൊണ്ടുവന്നവരായിരുന്നു. ലഹരി ഉപയോഗത്തിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.