Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചരിത്രമായി, വലിയച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 09:15 pm IST
in Vicharam

മാധവന്‍ വലിയച്ഛനെപ്പോലൊരാള്‍, പതിമൂന്നാം വയസില്‍ വിപ്ലവകാരിയായ ഒരാള്‍, എന്റെ കുടുംബത്തിലുണ്ടായി എന്നത്, എന്റെ എഴുത്തിന്റെ ഊര്‍ജമാണ്. മാധവന്‍ വലിയച്ഛന്റെ അമ്മ, കൊഴുമ്മലെയാണ്; അദ്ദേഹത്തിന്റെ അച്ഛന്‍ വഴിയാണ്, ഞങ്ങളുടെ കുടുംബത്തിന് ബന്ധം. എന്റെ അച്ഛന്റെ അമ്മാവനാണ്, മാധവന്‍ വലിയച്ഛന്റെ ഗുരു, എ.സി.കണ്ണന്‍ നായര്‍.

തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ക്കുശേഷം വരുന്ന മികച്ച രചനയാണ്, വലിയച്ഛന്റെ ‘ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍.’ വടക്കേ മലബാറിന്റെ ചരിത്രമാണ്, ഈ പുസ്തകം. വീട്ടില്‍നിന്ന് പുറപ്പെട്ട്, ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും കൈമുതലാക്കി ഇങ്ങനെ ഒരാള്‍ ജീവിച്ചു എന്നതുതന്നെ, ഭാവിയെപ്പറ്റി പ്രതീക്ഷ വളര്‍ത്തുന്നു. അതാണ്, എനിക്ക് എഴുത്തില്‍ ശക്തി നല്‍കുന്നത്.

ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസേനാനികളാണ്, കണ്ണന്‍ നായരും, വലിയച്ഛനും. ഇവരിരുവരും ചേര്‍ന്നാണ്, അന്നത്തെ വടക്കേ മലബാറിന്റെ ചരിത്രം തന്നെയുണ്ടാക്കിയത്.

ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞയാളായിരുന്നു, അന്ന് പതിമൂന്ന് വയസുള്ള വലിയച്ഛന്‍. പി.കൃഷ്ണപിള്ള ഗുരുവായൂരമ്പലത്തിന്റെ മണ്ഡപത്തില്‍ കയറി മണിയടിച്ച് മര്‍ദനമേറ്റുവാങ്ങി; എകെജിയെ കൊല്ലാന്‍ ശത്രുക്കള്‍ ഒരാനയെ അയച്ചപ്പോള്‍, അതിന് മുന്നില്‍, എകെജിയെ രക്ഷിക്കാന്‍ ചാടിവീണയാളാണ്, വലിയച്ഛന്‍. ആനയുടെ ശരീരം മറ്റെവിടെയോ ഉരസി ആനയ്‌ക്ക് വഴിതെറ്റിയതിനാല്‍, അദ്ദേഹം രക്ഷപ്പെട്ടു.

ഉപ്പുസത്യഗ്രഹംപോലെയുള്ള പരിപാടികളില്‍ പങ്കെടുത്ത്, ദേശീയ സമരത്തില്‍ മുങ്ങിയ വലിയച്ഛന്‍, അമ്മയുടെ മരണവിവരമറിയുന്നത്, എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ്. വഴിയില്‍, ആരോ പറഞ്ഞറിയുകയാണ്. പ്രക്ഷോഭകാരിയായ മകനെ അച്ഛന്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഹോമിച്ചയാള്‍ക്ക്, അമ്മയ്‌ക്ക് ബലിയിടാന്‍ കഴിഞ്ഞില്ല.

ദേശീയ പ്രസ്ഥാനത്തില്‍നിന്ന്, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു, വലിയച്ഛന്‍. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത് ക്രൂരമായ മര്‍ദനത്തിനിരയായി. ആ ചരിത്രം നാമറിയില്ല; ചരിത്രം ചിലരുടെ മാത്രമാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുന്നത്.

കൊല്‍ക്കത്താ തീസിസ് തെറ്റാണെന്ന് കണ്ടെത്തി, അത് അവതരിപ്പിച്ച 1948 ല്‍തന്നെ, പ്രതിഷേധിച്ചയാളാണ്, വലിയച്ഛന്‍. അത് തെറ്റായിരുന്നുവെന്ന്, പിന്നീട് പാര്‍ട്ടി തന്നെ സമ്മതിച്ചു.

എന്നാല്‍, തെറ്റാണെന്ന ദീര്‍ഘവീക്ഷണത്തിന്, വലിയച്ഛന് മാപ്പുപറയേണ്ടിവന്നു.

വലിയച്ഛന്‍ മരിക്കുന്നത്, മലബാറിന്റെ ചരിത്രം അവസാനിക്കുന്നതിന് സമമാണ്; ജാതിയും മതവും ഉയിര്‍ക്കുന്ന കാലമാണിത്. അത് ചെറുത്തുനിന്ന പഴയൊരു തലമുറയാണ്, ഇല്ലാതാകുന്നത്. മാത്രമല്ല, സത്യസന്ധ രാഷ്‌ട്രീയത്തിന്റെ വിത്തുപാകിയ തലമുറയാണ് പോയ്‌മറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.