Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചരിത്രമായി, വലിയച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 09:15 pm IST
in Vicharam

മാധവന്‍ വലിയച്ഛനെപ്പോലൊരാള്‍, പതിമൂന്നാം വയസില്‍ വിപ്ലവകാരിയായ ഒരാള്‍, എന്റെ കുടുംബത്തിലുണ്ടായി എന്നത്, എന്റെ എഴുത്തിന്റെ ഊര്‍ജമാണ്. മാധവന്‍ വലിയച്ഛന്റെ അമ്മ, കൊഴുമ്മലെയാണ്; അദ്ദേഹത്തിന്റെ അച്ഛന്‍ വഴിയാണ്, ഞങ്ങളുടെ കുടുംബത്തിന് ബന്ധം. എന്റെ അച്ഛന്റെ അമ്മാവനാണ്, മാധവന്‍ വലിയച്ഛന്റെ ഗുരു, എ.സി.കണ്ണന്‍ നായര്‍.

തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ക്കുശേഷം വരുന്ന മികച്ച രചനയാണ്, വലിയച്ഛന്റെ ‘ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍.’ വടക്കേ മലബാറിന്റെ ചരിത്രമാണ്, ഈ പുസ്തകം. വീട്ടില്‍നിന്ന് പുറപ്പെട്ട്, ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും കൈമുതലാക്കി ഇങ്ങനെ ഒരാള്‍ ജീവിച്ചു എന്നതുതന്നെ, ഭാവിയെപ്പറ്റി പ്രതീക്ഷ വളര്‍ത്തുന്നു. അതാണ്, എനിക്ക് എഴുത്തില്‍ ശക്തി നല്‍കുന്നത്.

ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസേനാനികളാണ്, കണ്ണന്‍ നായരും, വലിയച്ഛനും. ഇവരിരുവരും ചേര്‍ന്നാണ്, അന്നത്തെ വടക്കേ മലബാറിന്റെ ചരിത്രം തന്നെയുണ്ടാക്കിയത്.

ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞയാളായിരുന്നു, അന്ന് പതിമൂന്ന് വയസുള്ള വലിയച്ഛന്‍. പി.കൃഷ്ണപിള്ള ഗുരുവായൂരമ്പലത്തിന്റെ മണ്ഡപത്തില്‍ കയറി മണിയടിച്ച് മര്‍ദനമേറ്റുവാങ്ങി; എകെജിയെ കൊല്ലാന്‍ ശത്രുക്കള്‍ ഒരാനയെ അയച്ചപ്പോള്‍, അതിന് മുന്നില്‍, എകെജിയെ രക്ഷിക്കാന്‍ ചാടിവീണയാളാണ്, വലിയച്ഛന്‍. ആനയുടെ ശരീരം മറ്റെവിടെയോ ഉരസി ആനയ്‌ക്ക് വഴിതെറ്റിയതിനാല്‍, അദ്ദേഹം രക്ഷപ്പെട്ടു.

ഉപ്പുസത്യഗ്രഹംപോലെയുള്ള പരിപാടികളില്‍ പങ്കെടുത്ത്, ദേശീയ സമരത്തില്‍ മുങ്ങിയ വലിയച്ഛന്‍, അമ്മയുടെ മരണവിവരമറിയുന്നത്, എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ്. വഴിയില്‍, ആരോ പറഞ്ഞറിയുകയാണ്. പ്രക്ഷോഭകാരിയായ മകനെ അച്ഛന്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഹോമിച്ചയാള്‍ക്ക്, അമ്മയ്‌ക്ക് ബലിയിടാന്‍ കഴിഞ്ഞില്ല.

ദേശീയ പ്രസ്ഥാനത്തില്‍നിന്ന്, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു, വലിയച്ഛന്‍. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത് ക്രൂരമായ മര്‍ദനത്തിനിരയായി. ആ ചരിത്രം നാമറിയില്ല; ചരിത്രം ചിലരുടെ മാത്രമാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുന്നത്.

കൊല്‍ക്കത്താ തീസിസ് തെറ്റാണെന്ന് കണ്ടെത്തി, അത് അവതരിപ്പിച്ച 1948 ല്‍തന്നെ, പ്രതിഷേധിച്ചയാളാണ്, വലിയച്ഛന്‍. അത് തെറ്റായിരുന്നുവെന്ന്, പിന്നീട് പാര്‍ട്ടി തന്നെ സമ്മതിച്ചു.

എന്നാല്‍, തെറ്റാണെന്ന ദീര്‍ഘവീക്ഷണത്തിന്, വലിയച്ഛന് മാപ്പുപറയേണ്ടിവന്നു.

വലിയച്ഛന്‍ മരിക്കുന്നത്, മലബാറിന്റെ ചരിത്രം അവസാനിക്കുന്നതിന് സമമാണ്; ജാതിയും മതവും ഉയിര്‍ക്കുന്ന കാലമാണിത്. അത് ചെറുത്തുനിന്ന പഴയൊരു തലമുറയാണ്, ഇല്ലാതാകുന്നത്. മാത്രമല്ല, സത്യസന്ധ രാഷ്‌ട്രീയത്തിന്റെ വിത്തുപാകിയ തലമുറയാണ് പോയ്‌മറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.