Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തീക്ഷണ വായന തേടുന്ന കവിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 06:56 pm IST
in Varadyam

ആസ്വാദനത്തിന്റെ അപാരതകള്‍ തേടുന്ന രചന കണ്ടെത്തിയത് ‘വിറകുമര’ത്തില്‍ നിന്നാണ്. ഗിരീഷ്‌കുമാര്‍ ശ്രീലകം കവിതാലോകത്ത് ഒരു നവാഗതനാണെന്നു പറയാനാവില്ല. വിറകുമരത്തിലെ രചനകള്‍ ഒറ്റവട്ടം വായനയില്‍ ഒതുങ്ങുന്നതല്ല. അവ പലവട്ടം വായന ആവവശ്യപ്പെടുന്നു. വായനയില്‍ നിന്നുണ്ടാകുന്ന ആത്മസുഖത്തിന്റെ പാരമ്യതയിലേക്ക് നമ്മെ നയിക്കുന്നു.

അമ്മയുടെ തണലില്‍ നില്‍ക്കാനാണ് നാം ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, വാര്‍ദ്ധക്യത്തില്‍പ്പോലും മാതൃസ്‌നേഹം വലിയൊരു സുരക്ഷിതത്വം നല്‍കുന്നു. അമ്മയുടെ സ്‌നേഹം പ്രവാസിയുടെ മനസ്സില്‍ എന്തുമാത്രം നിറഞ്ഞുതുളമ്പി നില്‍ക്കുന്നുണ്ടെന്ന് ‘കാവലാള്‍’ എന്ന കവിതയിലെ വികാരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. നമ്മുടെ അസ്തിത്വം പ്രകൃതിയിലാണെന്ന് ‘നേര്’ എന്ന ആദ്യരചനയില്‍ തുടങ്ങി മറ്റു രചനകളിലൂടെയും പറയുന്നു. ‘മരിച്ചു പോകാത്ത കണ്ണുകള്‍’ മരണത്തെയല്ല, പുനര്‍ജ്ജനിയെപ്പറ്റിയാണ് ഓര്‍മ്മിപ്പിക്കുന്നത്. മരിച്ചവര്‍ മരങ്ങളായി പിറന്ന് പ്രകൃതിയില്‍ നിറഞ്ഞുനിന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന സന്ദേശം ആ കവിതയിലുണ്ട്.

ചെറുപ്പകാലത്ത് പഠിച്ചതില്‍ക്കൂടുതല്‍ പഠിക്കുന്നില്ലെന്നും എല്ലാം ചെറുപ്പത്തിലെ അറിവിന്റെ വികാസരൂപമാണെന്നും ഓര്‍മിപ്പിക്കുന്നു ‘അറിവ്’ എന്ന കവിത.

‘നാം കാണാതെ പോകുന്നത്’ വായിക്കുമ്പോള്‍ ഒരു വായനശാലയുടെ രൂപമാണ് തെളിയുന്നത്. അറിവിന്റെ അക്ഷയഖനികളാണ് ഗ്രന്ഥാലയങ്ങള്‍. അവിടത്തെ ബഞ്ചുകളില്‍ നിറയെ വായനക്കാരെ കാണുന്നു. അന്യോന്യം ആശയങ്ങള്‍ പങ്കുവെച്ച് തര്‍ക്കിക്കുന്നതു കേള്‍ക്കുന്നു. അതിന്റെയെല്ലാം വികൃതമായൊരു രൂപത്തിലേക്ക് ഇന്നത്തെ ഗ്രന്ഥാലയാന്തരീക്ഷം എത്തപ്പെട്ടിരിക്കുന്നു. ഗ്രന്ഥങ്ങളുടെ മഹത്വം കവി കാണുന്നുണ്ട്. പുസ്തകങ്ങള്‍ വായിക്കാതെ പോകരുതെന്ന സന്ദേശവും ആ വരികളിലുണ്ട്.

ഒറ്റച്ചിരി കൊണ്ട് ജീവിതത്തെ തോല്‍പിച്ച് മരണത്തിലേക്കു നടന്നു പോയ സുഹൃത്തിന്റെ അവസാനചിരി. ജീവിതത്തിലൊരിക്കല്‍പ്പോലും ചിരിക്കാത്ത, ചിരിക്കാന്‍ മറന്നു പോയ, ജീവിതത്തിന്റെ കെട്ടുപാടുകളില്‍ പെട്ടുപോയ സുഹൃത്ത് മരണത്തില്‍ ഒറ്റച്ചിരിയില്‍ ആശ്വാസം കണ്ടണ്ടെത്തുന്നു. ജീവിതപാതയിലഭിമുഖീകരിക്കേണ്ടി വരുന്ന കടുത്ത യുദ്ധങ്ങളെ അതിജീവിക്കാന്‍ കഴിയാതെ ചിരി മറന്നുപോയ ജീവിതത്തിന്റെ മുത്തായി ഒരു ചിരി. ആ ചിരി വായനക്കാരനെ എപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.

‘വിറകുമരം’ സ്വയംബോധത്തെ ഓര്‍മപ്പെടുത്തുന്നു.

മൂല്യച്യുതിയേപ്പറ്റിയും ഓര്‍മപ്പെടുത്തുന്നു. പ്രകൃതിയില്‍ മനുഷ്യന്‍ പോരടിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യജീവിതം നരകത്തിലേക്കാണ് പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പാണ് കവി മുന്നോട്ടു വയ്‌ക്കുന്നത്. ഈ കൃതിയിലെ ഓരോ കവിതയും തീക്ഷ്ണമായ വായന ആവശ്യപ്പെടുന്നു. വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ട സത്യങ്ങള്‍ പലതുണ്ട്. മിക്ക കവിതകളിലും പ്രകൃതിയെക്കുറിച്ചൊരു ആശങ്കാകുലമായ കാഴ്ചപ്പാട് കവിയിലുണ്ട്. പ്രവാസിയായിരിക്കുമ്പോള്‍ത്തന്നെ തന്റെ നാടിന്റെ പരിസരത്തിലേക്കു കണ്ണുകള്‍ തുറന്നുവയ്‌ക്കാന്‍ കവിക്കു കഴിഞ്ഞിട്ടുണ്ട്.

വിറകുമരം

ഗിരീഷ് കുമാര്‍ ശ്രീലകം

പേജ് 96

വില 100 രൂപ

പ്രസാധനം: യെസ് പ്രസ് ബുക്‌സ്,

പെരുമ്പാവൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

Kerala

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

Kerala

കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

India

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

India

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

സന്തോഷ് ട്രോഫി”.ക്ക് പുതിയ മുഖം.ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ.സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.