Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വനിതാ പോലീസടക്കമുള്ളവര്‍ക്ക് മര്‍ദ്ദനം മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 09:52 pm IST
in Pathanamthitta

പത്തനംതിട്ട: മലയാലപ്പുഴ പോസ്‌സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ അതിക്രമം. പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച വ്യക്തിയെ സംരക്ഷിക്കാനായി എത്തിയ പതിനഞ്ചോളം ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് അതിക്രമം കാണിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം. നാലാം തീയതി കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനായി വടശ്ശേരിക്കര സ്വദേശി ബസ്സുകള്‍ ബുത്തുചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് പോലീസ് സ്റ്റേഷന്‍ അക്രമത്തില്‍ കലാശിച്ചത്. മലയാലപ്പുഴയിലുള്ള അര്‍ച്ചനാ ട്രാവല്‍സില്‍ നിന്ന് അഞ്ച് വാഹനങ്ങള്‍ വടശേരിക്കര സ്വദേശിയായ അജിത്ത്കുമാര്‍ ബുക്ക് ചെയ്തിരുന്നു. ട്രാവല്‍സിലെ ഡ്രൈവര്‍ അജിത്ത്കുമാര്‍ മുഖേനയാണ് ഇവര്‍ വാഹനം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ രണ്ട് വാഹനങ്ങള്‍ മാത്രമാണ് കൊല്ലത്തു നടക്കുന്ന വിവാഹ സ്ഥലത്തേക്ക് പോകാന്‍ എത്തിയത്. നിരവധി ആളുകള്‍ ഇതോടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മടങ്ങി. ഇതേ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി ഇവര്‍ ജില്ലാ പൊലീസ് മേധാവിക്കും വടശേരിക്കര എസ്‌ഐക്കും ഞായറാഴ്ചതന്നെ പരാതി നല്‍കി. പത്തു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഇരു കൂട്ടരേയും മലയാലപ്പുഴ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. എസ്‌ഐ സദാശിവന്‍പിള്ളയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വാഹന ഉടമയായ കണ്ണന്‍ പങ്കെടുത്തിരുന്നില്ല. വാഹന ഉടമയെ കൂടി വിളിച്ചുകൊണ്ടു വരാന്‍ പോയ ഡ്രൈവര്‍ അജിത്ത്കുമാറാണ് പതിനഞ്ചോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സ്റ്റേഷനിലേക്ക് കടന്ന് അതിക്രമം കാട്ടിയത്.

എസ്‌ഐ സദാശിവന്‍പിള്ളയുടെ മൊബൈല്‍ ഫോണ്‍ തട്ടികളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന രജീഷ്, മധു എന്നീ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. പതിനഞ്ചു മിനിറ്റോളം സ്‌റ്റേഷനില്‍ ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടട്ടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇവിടെ പോലീസുകാര്‍ കുറവായതിനാല്‍ പത്തനംതിട്ടയില്‍ നിന്നും കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മലയാലപ്പുഴയില്‍ തന്നെയുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇവരില്‍ പലരും സ്ഥിരം കുറ്റവാളികളുമാണ്.

കഴിഞ്ഞവര്‍ഷം മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവദിനം പോലീസുകാരെ മര്‍ദ്ദിച്ച കേസിലും ഇവരില്‍ പലരും പ്രതികളാണ്. എന്നാല്‍ സംഭവമുണ്ടായി അഞ്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ട്ടിച്ചതിന് മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. അജിത്ത്കുമാര്‍, ശ്രീഹരി ബോസ്, രഞ്ജിത്ത്, ചലഞ്ച് എന്നിവരുടെ പേരില്‍ കേസെടുത്തതായാണ് പോലീസ് അറിയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.