Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വനിതാ പോലീസടക്കമുള്ളവര്‍ക്ക് മര്‍ദ്ദനം മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 09:52 pm IST
in Pathanamthitta

പത്തനംതിട്ട: മലയാലപ്പുഴ പോസ്‌സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ അതിക്രമം. പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച വ്യക്തിയെ സംരക്ഷിക്കാനായി എത്തിയ പതിനഞ്ചോളം ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് അതിക്രമം കാണിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം. നാലാം തീയതി കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനായി വടശ്ശേരിക്കര സ്വദേശി ബസ്സുകള്‍ ബുത്തുചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് പോലീസ് സ്റ്റേഷന്‍ അക്രമത്തില്‍ കലാശിച്ചത്. മലയാലപ്പുഴയിലുള്ള അര്‍ച്ചനാ ട്രാവല്‍സില്‍ നിന്ന് അഞ്ച് വാഹനങ്ങള്‍ വടശേരിക്കര സ്വദേശിയായ അജിത്ത്കുമാര്‍ ബുക്ക് ചെയ്തിരുന്നു. ട്രാവല്‍സിലെ ഡ്രൈവര്‍ അജിത്ത്കുമാര്‍ മുഖേനയാണ് ഇവര്‍ വാഹനം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ രണ്ട് വാഹനങ്ങള്‍ മാത്രമാണ് കൊല്ലത്തു നടക്കുന്ന വിവാഹ സ്ഥലത്തേക്ക് പോകാന്‍ എത്തിയത്. നിരവധി ആളുകള്‍ ഇതോടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മടങ്ങി. ഇതേ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി ഇവര്‍ ജില്ലാ പൊലീസ് മേധാവിക്കും വടശേരിക്കര എസ്‌ഐക്കും ഞായറാഴ്ചതന്നെ പരാതി നല്‍കി. പത്തു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഇരു കൂട്ടരേയും മലയാലപ്പുഴ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. എസ്‌ഐ സദാശിവന്‍പിള്ളയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വാഹന ഉടമയായ കണ്ണന്‍ പങ്കെടുത്തിരുന്നില്ല. വാഹന ഉടമയെ കൂടി വിളിച്ചുകൊണ്ടു വരാന്‍ പോയ ഡ്രൈവര്‍ അജിത്ത്കുമാറാണ് പതിനഞ്ചോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സ്റ്റേഷനിലേക്ക് കടന്ന് അതിക്രമം കാട്ടിയത്.

എസ്‌ഐ സദാശിവന്‍പിള്ളയുടെ മൊബൈല്‍ ഫോണ്‍ തട്ടികളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന രജീഷ്, മധു എന്നീ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. പതിനഞ്ചു മിനിറ്റോളം സ്‌റ്റേഷനില്‍ ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടട്ടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇവിടെ പോലീസുകാര്‍ കുറവായതിനാല്‍ പത്തനംതിട്ടയില്‍ നിന്നും കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മലയാലപ്പുഴയില്‍ തന്നെയുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇവരില്‍ പലരും സ്ഥിരം കുറ്റവാളികളുമാണ്.

കഴിഞ്ഞവര്‍ഷം മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവദിനം പോലീസുകാരെ മര്‍ദ്ദിച്ച കേസിലും ഇവരില്‍ പലരും പ്രതികളാണ്. എന്നാല്‍ സംഭവമുണ്ടായി അഞ്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ട്ടിച്ചതിന് മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. അജിത്ത്കുമാര്‍, ശ്രീഹരി ബോസ്, രഞ്ജിത്ത്, ചലഞ്ച് എന്നിവരുടെ പേരില്‍ കേസെടുത്തതായാണ് പോലീസ് അറിയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത്്കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.