Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നളന്ദയിലെ മഹാവിദ്യാലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 08:39 pm IST
inSamskriti

ഭാരതം മുന്‍കൈ എടുത്ത്, 18 കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ നളന്ദയെ പുനരുജ്ജീവിപ്പിച്ച് വലിയ സര്‍വ്വകലാശാലയാക്കിക്കഴിഞ്ഞു. 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടുത്തെ ആദ്യ ബിരുദ ദാനം ഈ ആഗസ്റ്റ് 27നായിരുന്നു. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ പങ്കെടുത്തു.12 വിദ്യാര്‍ഥികളാണ് പാസായത്. വിശാലമായ കാമ്പസ് നിര്‍മ്മിച്ചുവരികയാണ്. നോബേല്‍ ജേതാവ് ഡോ.അമര്‍ത്യാസെന്‍ ആണ് ആദ്യ വൈസ് ചാന്‍സലര്‍.

ബീഹാറിലെ പാറ്റ്‌നക്ക് സമീപം നളന്ദ മഹാനഗരത്തില്‍ സാംസ്‌കാരിക പൈതൃകം വളര്‍ത്തുന്നതിന് നിലകൊണ്ട മഹാവിദ്യാലയം എക്കാലത്തേയും മുതല്‍ക്കൂട്ടുതന്നെയാണ്. ഗുപ്ത സാമ്രാജ്യത്തിലെ നരസിംഹ ഗുപ്തന്റെ കാലത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. വിവിധരാജ്യങ്ങളില്‍ നിന്നായി ഇവിടെ വന്ന് വിദ്യയാര്‍ജ്ജിച്ചവര്‍ കുറച്ചെന്നുമല്ല. നളന്ദ വിദ്യാലയം ഭാരതത്തിലദ്വിദീയമായിരുന്നു. ഇവിടെ ബുദ്ധ ധര്‍മ്മം, ദര്‍ശനം, ഇതിഹാസം, നൃത്തം, ആദിയായ ശാസ്ത്രങ്ങളില്‍ വലിയ പഠനം നടത്തിയിരുന്നു. ആയുര്‍വേദം, കല, വിജ്ഞാനം എന്നീവിഷയങ്ങള്‍ പഠിക്കുന്നതിനും ഉന്നതമായ ഏര്‍പ്പാടുണ്ടായിരുന്നു. ഈ വിദ്യാലയത്തിലെ ഉന്നത വിദ്യഭ്യാസം, ടിബറ്റ് ചൈന, ജപ്പാന്‍, കൊറിയ, ശ്രീലങ്ക മുതലായ നാടുകളില്‍ പ്രസിദ്ധമായിരുന്നു. ഏകദേശം രണ്ടായിരം വര്‍ഷങ്ങങ്ങള്‍ക്ക് മുമ്പ് യാതൊരു യാത്രാസൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് ചൈന, ജപ്പാന്‍, കൊറിയ മംഗോളിയ, ടിബറ്റ് ശ്രീലങ്ക തുടങ്ങിയ വിദൂരദേശങ്ങളില്‍ നിന്നും ജ്ഞാന പിപാസുക്കളായ എത്രയെത്ര അദ്ധ്യേതാക്കള്‍ ഏത്രമാത്രം കഷ്ടതകള്‍ സഹിച്ച് വിദ്യാപ്രാപ്തിക്കായി ഇവിടെ വന്നിരുന്നു.

ആയിരം ആചാര്യന്മാരുടെ ഛത്രച്ഛായയില്‍ പതിനായിരം വിദ്യാര്‍ത്ഥികള്‍ നളന്ദയില്‍ അദ്ധ്യയനം നടത്തിയിരുന്നു. ഏഴാം ശതകത്തില്‍ ചൈന സഞ്ചാരിയായ ‘ഹുവാന്‍ ച്യാംഗ്’ നളന്ദയില്‍ വന്ന അവസരത്തില്‍ ശീലഭദ്രനായിരുന്നു അവിടുത്തെ പ്രധാനി. അദ്ദേഹത്തിന്റെ കീഴില്‍ 1500 ഉപാദ്ധ്യാപകരും ഉണ്ടായിരുന്നു. അദ്ധ്യാപകരെ മൂന്നായി തരം തിരിച്ചിരുന്നു. ആദ്യതരത്തില്‍ പത്ത് അദ്ധ്യാപകര്‍ അവര്‍ ഭിന്നങ്ങളായിരുന്ന അമ്പതിനായിരം സൂത്രങ്ങളിലും ശാസ്ത്രങ്ങളിലും പാരംഗതരായിരുന്നു. രണ്ടാമത്തെ വകുപ്പില്‍ അഞ്ഞൂറദ്ധ്യാപകരുണ്ടായിരുന്നു. അവര്‍ മുപ്പതിനം ശാസ്ത്രങ്ങളില്‍ നിഷ്ണാതരായിരുന്നു. മൂന്നാം വകുപ്പില്‍ ആയിരത്തോളം അദ്ധ്യാപകര്‍, അവരാകട്ടേ ഇരുപതിനം സൂത്രങ്ങളിലും ശാസ്ത്രങ്ങളിലും കുശലരായിരുന്നു.

നളന്ദയില്‍ പഠിക്കുവാനായി വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നവിധത്തിലായിരുന്നില്ല അവിടുത്തെ സംവിധാനം. ഇതിന്റെ പ്രധാന കവാടത്തില്‍ പ്രവേശിക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദ്വാര-പണ്ഡിതന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തി കരമായ മറുപടി നല്‍കി വിജയിക്കേണ്ടിയിരിക്കുന്നു. അതിനുശേഷം അവരെ ആചാര്യസമക്ഷത്തിലേക്ക് കൊണ്ടു പോകും. അവിടുത്തെ പരീക്ഷയിലും വിജയിച്ചുകഴിഞ്ഞാല്‍ മാത്രമേ അവരെ ആ മഹാവിദ്യാലയത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അവിടെ പ്രവേശനം ലഭിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഉന്നത യോഗ്യതയുടെ ലക്ഷണമായിരുന്നു.

നളന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്കും ആചാര്യന്മാര്‍ക്കും വേണ്ടി വിസ്തൃതമായ വളപ്പില്‍ രത്‌നസാഗരം, രത്‌നോദധി, രത്‌നഭാജക എന്നീ മൂന്ന്പുസതകാലയങ്ങള്‍ ഉണ്ടായിരുന്നു. രത്‌നസാഗര്‍ ഒമ്പത് നിലകളോടുകൂടിയതായിരുന്നു. അതില്‍ അനേകായിരം ഗ്രന്ഥങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ കാലഗതിയില്‍ അന്നത്തെ ആ നളന്ദ 15,00,00ചതുരശ്രമൈല്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന വെറും നഷ്ടാവശിഷ്ടങ്ങള്‍ മാത്രമായി. ഇന്ന് വെറും ഭൂതകാലത്തിന്റെ ഗാഥകളുംപാടിക്കൊണ്ട് വിസ്തൃതമായി കിടക്കുന്നു.

ജൈനമതത്തിലെ ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരനായ മഹാവീരന്‍ ഇവിടെ പതിനാലുവര്‍ഷം ഇവിടെ താമസിച്ചിരുന്നു. അനേകം തവണ ബുദ്ധനും ശിഷ്യനായ ആനന്ദനോടുകൂടി ഇവിടം സന്ദര്‍ശിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ സാരിപുത്തന്റെ ജനനവും നിര്‍വാണവും നളന്ദക്കടുത്തുള്ള നാളക ഗ്രാമത്തിലായിരുന്നു. ആസ്ഥാനത്ത് ബുദ്ധഭിക്ഷുക്കള്‍ക്കും ഉപാസകര്‍ക്കും വേണ്ടി സാരിപുത്തന്റെ സ്മാരകമായി ചൈത്യംനിര്‍മ്മിച്ചിട്ടുണ്ട്. ടിബറ്റന്‍ ചരിത്രകാരനായ ലാമാതാരാലാഥന്‍ പറയുന്നത് അശോക ചക്രവര്‍ത്തി ഇവിടെ വന്ന സാരിപുത്തന്റെ ചൈതന്യത്തെ പൂജിച്ചിരുന്നു എന്നാണ്. ഇന്നും ആ പ്രാചീനാവശിഷ്ടങ്ങള്‍ക്കടുത്തായി സാരി പുത്തന്റെ ഓര്‍മ്മക്കായി സാരിചകം എന്ന ഗ്രാമമുണ്ട്.

നളന്ദയിലെ വിദ്വാന്മാര്‍ വിദേശങ്ങളില്‍ വിജ്ഞാനം പ്രചരിപ്പിച്ചിരുന്നു.

തിബറ്റിലെ പ്രസിദ്ധ സാമ്രാട്ടായിരുന്ന സ്‌ത്രോംഗ്-ഛന്‍-ഗമ്‌പോ (ഏഴാം ശതകം) തന്റെ നാട്ടില്‍ ഭാരതീയ ലിപിയും വിജ്ഞാനവും പ്രചരിപ്പിക്കുന്നതിന് പരിശീലനം നേടാന്‍ പ്രസിദ്ധ വിദ്വാനായ ഥോന്‍ സിംഭോട്ടിനെ നളന്ദയിലേക്കയച്ചു. അയാള്‍ ദേവവിദസിംഹാചാര്യന്റെ ചരണങ്ങളിലിരുന്ന് ബൗദ്ധ, ബ്രാഹ്മണസാഹിത്യം അഭ്യസിച്ചു. തിബറ്റിലെ മറ്റൊരു രാജാവായിരുന്ന ‘ഥിസുംഗ്‌സ്തന്‍’ ഇവിടുത്തെ കുലപതിയായിരുന്ന ആചാര്യശാന്തി രക്ഷിതനേയും, പദ്മസംഭവനേയും തന്റെ രാജ്യത്തിലേക്ക് ക്ഷണിച്ചിരുന്നു. തിബറ്റില്‍ ബൗദ്ധവികാരം സ്ഥാപിച്ചത് ശാന്തി രക്ഷിതനാണ്.

ആയിരം വര്‍ഷങ്ങള്‍ക്കുശേഷം നളന്ദയുടെ പഴയ മഹിമ ജ്ഞാനക്ഷേത്രത്തില്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ബീഹാര്‍, സര്‍ക്കാര്‍ 1951ല്‍ ഇവിടെ നവനളന്ദ മഹാവിഹാരം സ്ഥാപിച്ചു. ഈ സ്ഥാപനം പാലി, ബൗദ്ധധര്‍മ്മം, ഇതിഹാസം മുതലായ വിഷയങ്ങളില്‍ ഉന്നത അദ്ധ്യയനത്തിനും ഗവേഷണത്തിനും വേണ്ടി നിലകൊള്ളുന്നു.

 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

Samskriti

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

Kerala

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

Kerala

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.