Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹ​രി​ നാ​രാ​യ​ണ​ൻ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 07:55 pm IST
in Samskriti

അസുര ചക്രവർത്തി ഹിരണ്യകശിപുവിന്റെ പട്ടമഹിഷി പൂർണ്ണ ഗർഭാവസ്ഥയിലായി. എട്ടാമത്തെ മാസംവന്നപ്പോൾ ഒരു ദിവസം നാരദമുനി കുശലാന്വേഷണവുമായി ഹിരണ്യന്റെ കൊട്ടാരത്തിൽ എത്തി. അങ്ങനെ അവർതമ്മിൽ കുശലം പറയുന്നതിനിടെ പത്‌നി ഗർഭിണിയായിട്ടുണ്ടെന്നും ഹിരണ്യകശിപു മഹാമുനി നാരദരെ അറിയിച്ചു. വന്നുചേർന്നസ്ഥിതിക്ക് അവളെ ഒന്നു കാണട്ടേ എന്നായി ചക്രവർത്തി.

അനുവാദം കിട്ടിയ നാരദമുനി സന്തോഷത്തോടെ അന്തപ്പുരത്തിൽചെന്നു. ദിവ്യതേജസ്സുള്ള ഒരുസൽപുത്രനെ നിങ്ങൾക്ക് ലഭിക്കുമെന്ന് പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചു. ഗർഭസ്ഥ ശിശുവിനും ഉപദേശം നൽകാൻ മുനി മറന്നില്ല. ‘ഹരി നാരായണ’ എന്ന മഹാമന്ത്രമാണ് ഉപദേശരൂപത്തിൽ കൊടുത്തത്. താമസിയാതെ നാരദർ കൊട്ടാരത്തിൽനിന്നും പോയി.

പിന്നെ അദ്ദേഹം പറഞ്ഞപോലെ അസുരചക്രവർത്തിക്ക് നല്ലൊരു പുത്രൻ ജനിച്ചു. ‘പ്രഹ്ലാദൻ’ എന്ന നാമത്തിൽ അവൻ കീർത്തിമാനായി. വിദ്യനേടിയത് അസുരഗുരു ശുക്രാചാര്യരിൽ നിന്നായിരുന്നു. ഗുരു എല്ലാവരോടും പറയുന്നപോലെ പ്രഹ്ലാദനോടും പറഞ്ഞു. ‘ഈ ലോകം മുഴുവനും വായു, അഗ്നി, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ എല്ലാവർക്കും മുകളിലാണ് നിന്റെ അച്ഛൻ. ഹിരണ്യകശിപുവിന്റെ സ്ഥാനം. ആയതിനാൽ നമ്മുടെയെല്ലാം ദൈവമായ അദ്ദേഹത്തെ ‘ഹിരണ്യായ നമഃ ‘ എന്നുസ്തുതിക്കണം.’ എന്നു പ്രഹ്ലാദനോടും ഉപദേശിച്ചു. എന്നാൽ ഗുരു പറഞ്ഞതിനെ കൂട്ടാക്കാതെ ‘ഹരി നാരായണ’ എന്നു പറഞ്ഞു ശീലിച്ചു.

ഹിരണ്യകശിപു ഒരിക്കൽ പരിശോധനയ്‌ക്ക് വന്നപ്പോൾ കുട്ടികളെ മുഴുവൻ ഹിരണ്യായ നമഃ എന്നുശീലിപ്പിക്കുന്നതുകണ്ട് സന്തോഷിച്ചു. മകനോട് എന്താണ് പഠിച്ചതെന്ന് ചോദിച്ചപ്പോൾ ‘ഹരി നാരായണ’ എന്നുരുവിടുന്നതാണ് കണ്ടത്. അച്ഛനെ കണ്ടമാത്രയിൽ പ്രഹ്ലാദൻ സാഷ്ടാംഗം നമിച്ചു. നാരായണനെ സ്തുതിക്കുകയാണോ വേണ്ടത് എന്നു ഒരു പൊട്ടിത്തെറിയോടെ ചോദിച്ചപ്പോൾ ‘എല്ലാം ഹരി എന്നതാണ് ശരി’.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല. ശുക്രാചാര്യരിൽനിന്നും പുത്രൻ പ്രഹ്ലാദനെ കൂട്ടിക്കൊണ്ടുപോയി. കാരണം മറ്റ്കുട്ടികൾ തെറ്റു പഠിക്കാതെ ഹിരണ്യായനമഃ എന്നുതന്നെപഠിച്ചു വളരട്ടേ. എന്ന് ഗുരുവാണ് ഹിരണ്യകശിപുവിനെ ഉപദേശിച്ചത്.

കൊട്ടാരത്തിലെത്തിയശേഷം പ്രഹ്ലാദനെ ചെയ്യാത്തതൊന്നുമില്ല. ഹരി നാരായണനെ സ്തുതിക്കുന്ന തന്റെമകനെ ഹിരണ്യകശിപു വെറുത്തു. ഒരു ത്രിസന്ധ്യനേരത്താണ് അത് സംഭവിച്ചത്. ‘നിന്റെ നാരായണൻ എവിടെയുണ്ട്?’ എന്ന പ്രഹ്ലാദനോട് ചോദിച്ചു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ഭഗവാനെ തൂണിലും തുരുമ്പിലും വരെകാണാം. എന്നുചിരിച്ചുകൊണ്ടു പറഞ്ഞപ്പോൾ തന്റെ മുന്നിൽ കണ്ട തൂണിൽ ഗദാ പ്രഹരം നടത്തുകയായിരുന്നു ഹിരണ്യകശിപു.

മനുഷ്യനുനും മൃഗവുമല്ലാതെ സാക്ഷാൽ നരസിംഹം ആ തൂണിൽനിന്നും അവതരിച്ചു. ഹിരണ്യകശിപുവിന്റെ കുടലുമാല വലിച്ചെടുത്ത് നരസിംഹമൂർത്തി തക്തം കൊണ്ട് തർപ്പണം ചെയ്തു. അടുത്തരാജാവായി പ്രഹ്ലാദ കുമാരനെ ഭഗവാൻ അഭിഷേകം നടത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.