Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാകുമ്പോഴും നടപടികള്‍ എടുക്കാതെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 09:22 pm IST
in Pathanamthitta

പത്തനംതിട്ട: തെരുവുനായ്‌ക്കളുടെ ശല്യം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമ്പോഴും കാര്യക്ഷമമായ നടപടികള്‍ എടുക്കാതെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. നിയമത്തിന്റെ നൂലാമാലകളുടെ പേരിലാണ് തെരുവുനായ്‌ക്കളെ ഇല്ലായ്‌മ ചെയ്യുന്ന കാര്യത്തില്‍ വിവിധ വകുപ്പുകള്‍ കൈ കഴുകുന്നത്. ഇടക്കാലത്ത് ചില പഞ്ചായത്തുകളില്‍ തെരുവുനായ്‌ക്കളെ പിടികൂടുന്നതിന് ആളുകളെ നിയോഗിച്ചിരുന്നെങ്കിലും ചില കോണുകളില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മൃഗസ്‌നേഹികളുടെ ഇടപെടലാണ് പലപ്പോഴും സാധാരണക്കാരന് ദുരിതം വിതയ്‌ക്കുന്ന തെരുവുനായകളെ അമര്‍ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്കും വിലങ്ങുതടിയാകുന്നത്. എന്നാല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്‌ക്കളെ പിടികൂടി കൊന്നൊടുക്കുന്നതിന് പകരം ഇവയുടെ പ്രജനനം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും ഇത് പ്രായോഗികമാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും മടികാണിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിന് കാരണമെന്ന് ജനപ്രതിനിധികള്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ ബജറ്റില്‍ ഈ പദ്ധതിയ്‌ക്കായി വിഹിതം വക കൊള്ളിച്ചിരുന്നെങ്കിലും നടപ്പാക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്തും മൃസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് തെരുവുനായ്‌ക്കളെ വന്ധ്യം കരണം ചെയ്യാനുള്ള പദ്ധതിയാണ് നടപ്പാക്കാതെ പോയത്. കഴിഞ്ഞവര്‍ഷത്തെ പദ്ധതിയില്‍ ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തും എഴുപതിനായിരം രൂപയാണ് ഇതിനായി നീക്കിവെച്ചത്. ഇതിന് പുറമേ ജില്ലാ പഞ്ചായത്തിന്റെ വിഹിതവുമുണ്ടായിരുന്നു. 45 ലക്ഷത്തോളം രൂപയാണ് ഇതിനായി വകകൊള്ളിച്ചതെങ്കിലും ഈവര്‍ഷവും ഇത് വിനിയോഗിക്കാന്‍ നടപടികളായിട്ടില്ല. തെരുവുനായ്‌ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി തിരികെ വിടുക എന്നതായിരുന്നു ലക്ഷ്യം. നായ്‌ക്കളെ പിടികൂടാന്‍ വിദഗ്ധരായവരെ ലഭിക്കുക എന്നതും ബുദ്ധിമുട്ടായതായി മൃഗസംരക്ഷണ വകുപ്പ് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് പദ്ധതിയുടെ തുടര്‍ നടപടികള്‍ മുടങ്ങിയത്. വന്ധ്യംകരണ ശസ്ത്രക്രിയയ്‌ക്ക് ശേഷം ഏതാനും ദിവസം നായ്‌ക്കളെ സുരക്ഷിതമായി പാര്‍പ്പിച്ച് പരിപാലിക്കേണ്ടതുണ്ട്.ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണം. ഇതിനായി സൗകര്യപ്രദമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതും പഞ്ചായത്തുകള്‍ക്ക് ഭാരമായി മാറി. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതി അട്ടിമറിച്ചതോടെ അലഞ്ഞുതിരിയുന്ന നായ്‌ക്കള്‍ തെരുവുകള്‍ കൈയടക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊച്ചുകുട്ടികളടക്കം നിരവധിപേരാണ് തെരുവുനായ്‌ക്കളുടെ കടിയേറ്റത്. ഇവരില്‍ പലര്‍ക്കും പേവിഷബാധ ഏറ്റിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടൂരില്‍ സ്‌കൂള്‍കുട്ടികള്‍ക്കടക്കം നെരുവുനായയുടെ അക്രമണത്തില്‍ പരിക്കേറ്റ സംഭവങ്ങളുമുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് വീട്ടില്‍ കിടന്ന ഒരു കുട്ടിയെ തെരുവുനായകള്‍ കടിച്ച് കീറിയിട്ട് അതിന് വേണ്ട ചികിത്സാ ചിലവ്‌പോലും സര്‍ക്കാര്‍തലത്തില്‍ ലഭിക്കാത്തിരുന്നതിന് പ്രതിഷേധമുയര്‍ന്നിരുന്നു.

വടശ്ശേരിക്കരയില്‍ പേപ്പട്ടിയെ ഭയന്ന് നാട്ടുകാര്‍ വലയുമ്പോള്‍ നടപടി എടുക്കാതെ പഞ്ചായത്ത് അലംഭാവം കാണിക്കുന്നെന്ന് ആരോപണമുണ്ട്.. വള്ളത്തുമൃഗങ്ങളെ തെരുവുനായ്‌ക്കള്‍ ആക്രമിക്കുന്നത് പതിവായിരിക്കുകയണ്. പേവിഷബാധക്കെതിരെ ആവശ്യമായ കുത്തിവയ്‌പ്പകളും മറ്റും വടശ്ശേരിക്കരയില്‍ ലഭ്യമല്ലെന്നതും ആള്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നു. തിരുവല്ലയില്‍ രാമപുരം മാര്‍ക്കറ്റ്,അമ്പിളിജംങ്ഷന്‍,പായിപ്പാട് മീന്‍ ചന്ത എന്നിവിടങ്ങളിലാണ് തെരുവ്‌നായ ശല്യം രൂക്ഷമാണ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.