Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ​ഹോ​ദ​ര​ൻ​ അ​യ്യ​പ്പ​ൻ​ ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 07:51 pm IST
in Samskriti

സാമൂഹിക നവോത്ഥാന ചരിത്രത്തിൽ യുക്തി ബോധത്തിന്റെയും നിഷേധത്തിന്റേയും മാനവികതയുടേയും അദ്ധ്യായമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്. ശ്രീ നാരായണഗുരുവിന്റെ മനുഷ്യദർശനത്തെ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ വിപുലീകരച്ച രാഷ്‌ട്രീയ പ്രയോഗമാക്കിത്തീർക്കുകയായിരുന്നു സഹോദരൻ. ഈഴവനായി പിറന്നെങ്കിലും തൊട്ടുകൂടാത്തവരെയെല്ലാംചേർത്ത് മിശ്രഭോജനം നടത്തി.ഇതോടെ പുലയൻ അയ്യപ്പൻ എന്നുവരെ ആളുകൾ വിളിച്ചു. ശ്രീനാരായണഗുരു അയ്യപ്പനെ എന്നും തുണയായിരുന്നു.

1890 ആഗസ്റ്റ് 21നാണ് എറണാകുളത്തിനടുത്ത ചെറായിയിൽ ജനിച്ചു. ബാല്യകത്തിൽ തന്നെ അച്ഛൻമരിച്ചു. ശ്രീനാരായണഗുരു ,ചട്ടമ്പി സ്വാമികൾ, കുമാരാനാശാൻ എന്നിവരുമായി അടുത്ത ബന്ധം കുട്ടിയിലേമുതൽ ഉണ്ടായിരുന്നു. തിരുവന്തപുരം കേരളായൂണിവേഴ്‌സിറ്റിയിൽനിന്നും സംസ്‌കൃതവും ഇന്ത്യാചരിത്രവും പഠിച്ച് ഡിഗ്രി കൈവരിച്ചു.

നിയമപഠനം പൂര്‍ത്തീകരിക്കാതെ പൊതുപ്രപവർത്തകനായി. 1917ൽ ചെറായിയിൽ മിശ്രഭോജനം നടത്തിയത് വലിയ കോളിളക്കമായിരുന്നു. ജാതീയതക്കെതിരെ കവിതകൾകുറിച്ചത് പരിഹാസത്തോടെ യായിരുന്നു. ആയിടക്കാണ് സഹോദരസംഘം രൂപീകരിച്ചത്. മാസികആരംഭിച്ചത്. 1956 വരം ഇതുമുടക്കംകൂടാതെ പ്രസിദ്ധീകരിച്ചു 1923ൽ നടത്തിയ കൊച്ചി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനറൽസീറ്റിൽ നിന്നും മത്സരിച്ച പരാജയമടഞ്ഞു. പിന്നീട് സംവരണ മണ്ഡലത്തിൽനിന്നും തെരഞ്ഞടുക്കപ്പെട്ടു. കീഴ്ജാതിക്കാർക്ക് ക്കു നല്ല സേവനപ്രവർത്തനങ്ങള്‍ക്ക് തീവ്രമായി നിയമസഭയിൽ വാദിച്ചു.

ശ്രീനാരായണഗുരുവാണ് അയ്യപ്പന്റെ വഴികാട്ടിയായിരുന്നത്. 1921ൽ എസ്. എൻ.ഡി.പി നേതൃനിരയിൽവന്നു. 1938ൽ യോഗം പ്രസിഡന്‍റുമായി. തൃപ്പൂണിത്തുറയിൽനിന്നും ആവർഷം കൊച്ചി നിയമസഭയിലെത്തി. ക്രൈസ്തവരും പിന്നാക്കക്കാരുംചേർന്ന് മന്ത്രിയെ നിശ്ചയിക്കേണ്ട അവസരം വന്നപ്പോൾ നാഷണലിസ്റ്റ് പാർട്ടി രൂപീകരിച്ചു. അയ്യപ്പനെ മന്ത്രിയാക്കാൻ നിശ്ചയിച്ചപ്പോൾ അതികൂടെയുള്ളവർ തള്ളി. പറമ്പിലോനപ്പൻ മന്ത്രിയായി.

ഏഴുപേർ അതോടെ പാർട്ടിവിട്ട് സേഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. 1948ൽ പള്ളിപ്പുറത്തുനിന്നും ജയിച്ച് മന്ത്രിയായി. തിരുകൊച്ചിയിയലും മന്ത്രിയായി അയ്യപ്പൻ മാറി. ജാതി മതാതിധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥക്കെതിരെ ശക്തമായി അയ്യപ്പൻ പ്രവർത്തിച്ചു. സാമൂഹിക പരിഷ്‌ക്കരണത്തിനുവേണ്ടിയായിരുന്നു അയ്യപ്പന്റെ പോരാട്ടം മുഴുവൻ. നിവധി കവിതകളിൽ അതിനുള്ള സന്ദേശം പ്രപചരിപ്പിക്കുകയായിരുന്നു.

റാണ സന്ദേശം, പരിവർത്തനം, ഉജ്ജീവനം, അഹല്യ എന്നിവകാവ്യമായി. പുറത്തിറങ്ങി. പിൽക്കാലത്ത് രാഷ്‌ട്രീയം ഉപേക്ഷിച്ചെങ്കിലും തിരുത്തൽ ശക്തിയായിട്ടാണ് നിലനിന്നിരുന്നത്. 1968 മാർച്ച് ആറിന് അന്തരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.