Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ ആരാകും പട്ടാള മേധാവി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 09:39 pm IST
in World

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ കരസേനാ മേധാവി ആരെന്നത് ഭാരതത്തെ സംബന്ധിച്ചും പ്രധാനമാണ്. അവരുടെ മികവും മനോനിലയും ഭാരത പാക് ബന്ധത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. നിലവിലുള്ള മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്റെ കാലാവധി നവംബറില്‍ അവസാനിക്കും.

അഞ്ചര ലക്ഷം പട്ടാളക്കാരുടെ മേധാവിയെ നിശ്ചിക്കുന്നത് ഇക്കുറി അത്ര എളുപ്പമല്ല. നാലു പേരാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുന്‍പില്‍. ലഫ്. ജനറല്‍ സുബൈര്‍ ഹയാത്, ലഫ്. ജനറല്‍ ഇഷ്ഫാഖ് നദീം അഹമ്മദ്, ലഫ്. ജനറല്‍ ജാവേദ് ഇക്ബാല്‍ രാംദേ, ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. ഇവരില്‍ ഹയാതാണ് ഏറ്റവും സീനിയര്‍. ചീഫ് ഓഫ് ജനറല്‍ സ്റ്റാഫാണ്. മുള്‍ട്ടാന്‍ കോര്‍ കമാന്‍ഡറാണ് നദീം. ഭവല്‍പ്പൂര്‍ കോര്‍ കമാന്‍ഡറാണ് രാംദേ. പരിശീലന വിഭാഗം മേധാവിയാണ് ബജ്‌വ.

സീനിയോറിട്ടി മറികടക്കരുതെന്ന ഉപദേശമാണ് ഷെരീഫിനോട് അടുപ്പമുള്ളവര്‍ നല്‍കിയത്. മാത്രമല്ല കൂറും വിലയിരുത്തണമെന്നാണ് അവര്‍ പറഞ്ഞത്. പര്‍വേസ് മുഷാറഫ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചതാണ് പലരും ഇതിന് ഉദാഹരമായി ചൂണ്ടിക്കാട്ടിയത്. പാക് ചരിത്രത്തില്‍ പട്ടാള അട്ടിമറികള്‍ അപൂര്‍വ്വമല്ല. തികച്ചും ദുര്‍ബലമായ ജനാധിപത്യമുള്ള അവിടെ പട്ടാളത്തിന്റെ അധികാരവും സ്വാധീനവും വിപുലവുമാണ്. പലപ്പോഴും പട്ടാള മേധാവികള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാറുമില്ല. നിലവിലുള്ള മേധാവിയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കേണ്ടതുമുണ്ട്.

2013ല്‍ ഇപ്പോഴത്തെ മേധാവി റഹീല്‍ ഷെരീഫിനെ നിയമിച്ചത് അന്നത്തെ മേധാവി അഷ്ഫാഖ് പര്‍വേസ് കല്യാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയമിച്ചതും.പുതിയ മേധാവിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

ഇതിനിടെ റഹീല്‍ ഷെരീഫ് താന്‍ കൃത്യസമയത്ത് വിരമിക്കുമെന്ന് പ്രഖ്യാപിച്ചതും വലിയ പൊല്ലാപ്പാണ് ഉണ്ടാക്കിയത്. ഇത് രാഷ്‌ട്രീയ ചരടുവലി നേരത്തെ തുടങ്ങാന്‍ ഇടയാക്കി, റഹീലിന് രണ്ടാമൂഴത്തിന് താല്പ്പര്യമുണ്ടെന്ന സൂചനയും ഇത് നല്‍കി.

നിലവില്‍ പരിഗണനയിലുള്ള നാലു പേരും പദവിക്ക് യോഗ്യരുമാണ്. അതിനാല്‍ താനുമായി അടുത്ത ബന്ധമുള്ളയാളെയാകും ഷെരീഫ് പരിഗണിക്കുക. രാഷ്‌ട്രീയ പരിഗണനയും ഈ ഘട്ടത്തിലുണ്ടാകാം. ഭാരതവുമായുള്ള നയം സംബന്ധിച്ച നിലപാടും നിമയനത്തില്‍ നിര്‍ണ്ണായകമാകും. അമിത എതിര്‍പ്പ് വേണ്ടെന്ന നിലപാടുള്ളവരെ നിയമിക്കാന്‍ സാധ്യത കുറവാണെന്നര്‍ത്ഥം. ഹയാത് തന്ത്രപരമായ നീക്കങ്ങളുടെ ഡിവിഷന്‍ മേധാവിയായിരുന്നു. പക്ഷെ സംഘര്‍ഷ മേഖലകളിലുള്ള പരിചയം കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

പുതിയ വാര്‍ത്തകള്‍

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.