Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ ഇടതു യൂണിയനുകളില്‍ ഭിന്നത; സിഐടിയുവിനെ ഒറ്റപ്പെടുത്തി എഐടിയുസിയും ഐഎന്‍ടിയുസിയും ഒന്നിച്ചു സമരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 12:14 am IST
in Kannur

ഇരിട്ടി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ ശക്തമായ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ഗവര്‍മ്മെണ്ട് അംഗീകരിച്ച ഫാം തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചു ഫാം ഓഫീസ് പടിക്കല്‍ ആറു ദിവസത്തോളമായി തുടരുന്ന സിഐടിയുവിന്റെ അനിശ്ചിതകാല സത്യാഗ്രഹസമരത്തെ തുടര്‍ന്ന് ഇടതുപക്ഷയൂണിയനുകളില്‍ വന്‍ ഭിന്നത ഉടലെടുത്തു.

സംയുക്ത തൊഴിലാളിയൂണിയനുകള്‍ ഒന്നിച്ചു സമരം നടത്തുകയും തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് തങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് ഗവര്‍മ്മെന്റോ പിന്നീട് ഇപ്പോള്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് ഗവര്‍മ്മെണ്ടോ ഇത് നടപ്പിലാക്കാതെ വന്നതോടെ സിഐടിയു മറ്റു യൂണിയനുകളെ മുഴുവന്‍ ഒഴിവാക്കി മറ്റുള്ളവരോട് ആലോചിക്കുകപോലും ചെയ്യാതെ അനിശ്ചിത കാല സത്യാഗ്രഹം പ്രഖ്യാപിക്കുകയും ആറു ദിവസമായി ഇത് തുടര്‍ന്ന് വരികയുമായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷ യൂണിയനുകളില്‍ ശക്തമായ അഭിപ്രായവ്യത്യാസം ഉടലെടുത്തതും ഐഎന്‍ടിയുസിയും സിഐടിയുവും ഒന്നിച്ചു യോഗം ചേര്‍ന്ന് സമരത്തിനു ഫാം അധികൃതര്‍ക്ക് നോട്ടീസ് നല്കിയിരിക്കുന്നതും.

കഴിഞ്ഞ ഗവര്‍മ്മെണ്ടിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ 112 ആദിവാസി തൊഴിലാളികള്‍ക്കും 32 പ്ലാന്റെഷന്‍ തൊഴിലാളികള്‍ക്കും സ്ഥിരം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയും ആനുകൂല്യങ്ങളും മറ്റു ഗവര്‍മ്മെണ്ട് ഫാമുകളിലെ തൊഴിലാളികളുടെതിന് തുലയമായ രീതിയില്‍ നല്‍കണ മെന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി സമരം നടത്തിയിരുന്നത്. സമരം ശക്തമായതിനെ ത്ടര്‍ന്നു ഗവര്‍മെന്റ് ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഈ ഉത്തരവ് നടപ്പിലാക്കിയില്ല. സംയുക്ത തൊഴിലാളിയൂനിയനുകള്‍ ഒന്നിച്ചു സമരം ചെയ്തു നേടിയെടുത്തതാണ് ഉത്തരവെങ്കിലും അത് ഒന്നിച്ചു നിന്ന് നടപ്പിലാക്കി കിട്ടുവാന്‍ ഒന്നിച്ചു സമരം ചെയ്യേണ്ടതിനു പകരം ആരോടും ആലോചിക്കാതെ സിഐടിയു ഒറ്റയ്‌ക്ക് സമരം ചെയ്യാനിറങ്ങിയത് വിജയം തങ്ങളുടെതാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് മറ്റു യൂണിയനുകള്‍ വിശ്വസിക്കുന്നത്. ഇതാണ് ഐഎന്‍ടിയുസിയും എഐടിയുസിയും ഒന്നിക്കാനും ഒന്നിച്ചു നിന്ന് സമരം ചെയ്യുവാനും പ്രേരിപ്പിച്ചതും തുടര്‍ന്ന് സമരത്തിനായി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതും. ഈ ആവശ്യം ഉന്നയിച്ചു വകുപ്പ് മന്ത്രിയുള്‍പ്പെടെ യുള്ളവര്‍ക്ക് നിവേദനം നല്‍കുവാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

Kerala

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

World

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

India

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.