Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മണ്മറഞ്ഞ കരനെല്‍ കൃഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 06:34 pm IST
in Lifestyle

കേരളത്തില്‍ പണ്ടുകാലങ്ങളില്‍ വ്യാപകമായി ചെയ്തിരുന്ന മോടന്‍, പള്ളിയാല്‍ നെല്‍കൃഷി തുടങ്ങി തെങ്ങിന്‍ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെല്‍കൃഷിയെയാണ് കരനെല്‍ കൃഷി അഥവ, ‘കരനെല്ല്’ എന്ന് വിളിക്കുന്നത്.

തണലില്‍ വളരുന്നതും വരള്‍ച്ചയെ ചെറുക്കാന്‍ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടന്‍ ഇനം നെല്ലിനങ്ങള്‍ കൃഷിചെയ്തിരുന്നു. തെങ്ങിന്‍ തോപ്പുകളാല്‍ സമൃദ്ധമായ കേരളത്തില്‍ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പില്‍ക്കാലങ്ങളില്‍ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളില്‍ അരിഭക്ഷണലഭ്യതയ്‌ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു. കൗതുകകരമായ നാട്ടറിവുകളില്‍ ഒന്നാണ് ഈ കൃഷിരീതി.

ഒരുങ്ങുന്നത് ഇങ്ങനെ

കരകൃഷിക്ക് അനുയോജ്യമായത് തുറന്ന പ്രദേശങ്ങളാണ്. പല നെല്ലിനങ്ങളും സൂര്യപ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും വളരുന്നവയാണ്. സൂര്യപ്രകാശം ലഭിക്കുന്ന 25 വര്‍ഷത്തിലധികം പ്രായമുള്ള തെങ്ങിന്‍ തോപ്പുകളിലും കരനെല്‍കൃഷി ചെയ്യാം. കരനെല്‍കൃഷി ചെയ്യുന്ന സ്ഥലത്ത് പയര്‍ കൃഷിചെയ്ത് ജനുവരി മാസത്തോടെ ഉഴുത് മണ്ണ് വെയില്‍ കൊള്ളിക്കണം. ഏപ്രില്‍ പകുതിയാകുമ്പോള്‍ വീണ്ടും നിലമൊരുക്കാം. നിലം ഉഴുന്ന സമയത്ത് ജൈവവളങ്ങള്‍ അടിവളമായി ചേര്‍ക്കാം. വിത്ത് വിതച്ച് കണ്ടം നിരപ്പാക്കണം. ഒരു സെന്റില്‍ കുഴിയെടുത്ത് നടുന്നതിന് 300ഗ്രാം വിത്തും വിതറുന്നതിന് 400ഗ്രാം വിത്തും ശരാശരി വേണം. മണ്ണിന്റെ അമ്ലസ്വഭാവം വയല്‍ പ്രദേശത്തെ അപേക്ഷിച്ച് കൂടുതലാണെന്നതിനാല്‍ മേല്‍വളപ്രയോഗത്തിന് മുമ്പ് ആവശ്യത്തിന് കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്. പരമ്പരാഗതമായി പലയിനം നെല്‍വിത്തുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ കര്‍ഷകര്‍ കൈമാറ്റം ചെയ്തിരുന്ന ഈ വിത്തിനങ്ങളെല്ലാം ഹരിതവിപ്ലവത്തിന്റെ തുടക്കത്തോടെ നാമാവശേഷമായി.

വിത്തിനങ്ങള്‍

പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം പുറത്തിറക്കിയ ചില കരനെല്‍ വിത്തിനങ്ങളാണ് പി.ടി.ബി 28 (കട്ടമോടന്‍), പി.ടി.ബി 29 (കറുത്തമോടന്‍), പി.ടി.ബി 30 (ചുവന്ന മോടന്‍), സ്വര്‍ണ്ണപ്രഭ, വൈശാഖ് എന്നിവ. കൂടാതെ വയലില്‍ കൃഷി ചെയ്യുന്ന ഐശ്വര്യ, ആതിര, മട്ട ത്രിവേണി തുടങ്ങിയവയും കരകൃഷിക്ക് അനുയോജ്യമാണ് . പരമ്പരാഗത നെല്ലിനങ്ങളായ കറുത്തക്കുടുക്കന്‍, ചൊമാല, കല്ലടിയാരന്‍,ചുവന്ന തൊണ്ണൂറാന്‍ ,വെള്ളത്തൊണ്ണൂറാന്‍, കറുത്ത ഞവര, പാല്‍ക്കയമ, കുന്തിപ്പുല്ലന്‍, ഓക്കക്കുഞ്ഞ്, ചോമ(ചാമ) , വെളുത്ത പനംകുറവ, കറുത്ത പനംകുറവ എന്നിവയും കരകൃഷി ചെയ്തുവരുന്ന ഇനങ്ങളാണ്. വയലിനെ അപേക്ഷിച്ച് കരനെല്ലിന് വിളവ് താരതമ്യേന കുറവാണ്.

കളകളും,

കീടനിയന്ത്രണവും

കരനെല്‍കൃഷിയുടെ പ്രധാന ശത്രു കളകളാണ്. വ്യാപകമായി പ്രശ്‌നമുണ്ടാക്കുന്ന മുത്തങ്ങയേയും വീതിയിലയന്‍ കളകളേയും നിയന്ത്രിക്കാന്‍ കളനാശിനികള്‍ ഉപയോഗിക്കാം. മഴയെ ആശ്രയിച്ചാണ് കരകൃഷി എങ്കിലും അടിക്കണ പരുവത്തിലും കതിരിടുന്ന സമയത്തും നന ഉറപ്പാക്കണം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കവിധത്തില്‍ നനയ്‌ക്കുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും. രാസവളങ്ങള്‍ ചേര്‍ക്കുന്ന സമയങ്ങളില്‍ മണ്ണിന് നനവ് അത്യാവശ്യമാണ്. കരനെല്‍കൃഷിക്ക് കീടബാധ താരതമ്യേന വളരെ കുറവായിട്ടാണ് കണ്ടുവരുന്നത്. കതിരിടുന്ന സമയത്തെ ചാഴിയുടെ ആക്രമണം പ്രതിരോധിക്കാന്‍ കാന്താരിമുളക്- വെളുത്തുള്ളി മിശ്രിതം ഗോമൂത്രത്തില്‍ ചേര്‍ത്ത് തളിയ്‌ക്കാം. സന്ധ്യാസമയത്ത് പുരയിടത്തിന് സമീപം കരിയിലയും മറ്റും കൂട്ടി തീയിടുന്നതും ചാഴി ശല്യം കുറയ്‌ക്കാന്‍ സഹായിക്കും.

കരകൃഷിക്കുള്ള

ഗുണങ്ങള്‍

തെങ്ങിന്‍ തോപ്പിലും ഇടവിളയായി നെല്‍കൃഷിചെയ്യാം എന്ന സാധ്യത നെല്ലിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ മഴയെ മാത്രം ആശ്രയിച്ച് കരനെല്ല് കൃഷി ചെയ്യാനാകും. അമിതമായ അദ്ധ്വാനവും പരിചരണങ്ങളും ആവശ്യമില്ലാത്തതിനാല്‍ കൃഷിക്കാര്‍ക്ക് മെച്ചമാണ്. വയലിലെ കൃഷിയെ അപേക്ഷിച്ച് കീടനാശിനി ഉപയോഗം കുറവായതിനാല്‍ വൈക്കോലും മറ്റും കന്നുകാലികള്‍ക്ക് വിശ്വസിച്ച് കൊടുക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

Kerala

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല ; പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.