Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാസര്‍കോട് ആധുനിക മത്സ്യമാര്‍ക്കറ്റ് നോക്കുകുത്തിയാകുന്നു; കച്ചവടം റോഡില്‍

Janmabhumi Online by Janmabhumi Online
Jul 17, 2016, 07:34 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച കാസര്‍കോട് ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിനകത്ത് നിന്ന് മത്സ്യം വില്‍ക്കാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍. വില്‍പ്പന വീണ്ടും റോഡരികിലായി. ഇതോടെ ആധുനിക മത്സ്യമാര്‍ക്കറ്റ് കെട്ടിടം നോക്കുകുത്തിയായി മാറുകയാണ്. നഗരസഭ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ 2.20 കോടി രൂപ ചെലവിട്ട് ആധുനിക രീതിയില്‍ നിര്‍മ്മിച്ച മാര്‍ക്കറ്റാണ് മത്സ്യതൊഴിലാളികള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് വില്‍പ്പന വീണ്ടും റോഡരികിലേക്ക് മാറ്റിയിരിക്കുന്നത്.

അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ മത്സ്യ വില്‍പ്പന നടത്താനാകില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ബിജെപിയും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘവും മറ്റും നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടി കാട്ടി അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മുസ്ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കവേ തിരക്കിട്ട് എതിര്‍പ്പുകള്‍ അവഗണിച്ച് വിപണനത്തിന് തുറന്ന് കൊടുക്കുകയായിരുന്നു. കേന്ദ്രത്തില്‍ വില്‍പ്പനയ്‌ക്കായി നിരവധി തട്ടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് സ്ത്രീ തൊഴിലാളികള്‍ക്ക് കട്ടവടം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പലതട്ടുകളും ഒഴിഞ്ഞ് കിടക്കുകയാണ്. മലിനജലം ഒഴുകി പോകാതെ തളം കെട്ടി നില്‍ക്കുന്നത് കാരണം വില്‍പന നടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് തൊഴിലാളികളും മത്സ്യം വാങ്ങാനെത്തുന്നവരും പരാതിപ്പെടുന്നു. മലിനജലം ചവിട്ടി വേണം മത്സ്യം വാങ്ങാന്‍. ശബ്ദ ക്രമീകരണത്തിന് സൗകര്യമില്ലാത്തതിനാല്‍ പരസ്പരം സംസാരിക്കുന്നത് പോലും മനസ്സിലാവുന്നില്ല. കെട്ടിടത്തിന് ഉയരം കുറവായതിനാല്‍ ചൂട് കാലത്ത് അസഹ്യമായ ചൂടും വായുസഞ്ചാരവും കുറവാണ്. എക്‌സോസ്റ്റ് ഫാന്‍ സൗകര്യവും സ്ഥാപിച്ചിട്ടില്ല.

ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാല്‍ മലിനജലം കെട്ടിടത്തിന് സമീപത്തും മറ്റുമായി തളം കെട്ടി ദുര്‍ഗ്ഗന്ധം വമിക്കുകയാണ്. വിപണന കേന്ദ്രത്തിന് പുറത്ത് മാലിന്യം തള്ളുന്നതിനാല്‍ രോഗ ഭീതിയിലാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവര്‍ വീണ്ടും വീട്ടിലെത്തി ശുദ്ധി വരുത്തേണ്ട ഗതികേടിലാണ്. വില്‍പ്പന റോഡരികിലായതോടെ മത്സ്യവുമായെത്തുന്ന വാഹനങ്ങള്‍ക്കും മത്സ്യം വാങ്ങാനെത്തുന്നവര്‍ക്കും ദുരിതമിരട്ടിക്കുകയാണ്. മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങളോ മറ്റ് സൗകര്യങ്ങളോ കെട്ടിടത്തില്‍ ഇല്ല. പരമ്പരാഗതമായി മത്സ്യം കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന പല സ്ത്രീ തൊഴിലാളികള്‍ക്ക് കെട്ടിടത്തിനകത്ത് സ്ഥലം അനുവദിച്ചിട്ടില്ല. മഴക്കാലമായതോടെ കച്ചവടം പുറത്ത് നടത്തുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

Kerala

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

Kerala

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies