Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിന് പുറമേ അഫ്ഗാനിസ്ഥാനിലും വന്‍ ന്യൂനപക്ഷ പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 09:53 pm IST
in World

കാബൂള്‍: ബംഗ്ലാദേശിന് പുറമേ അഫ്ഗാനിസ്ഥാനിലും ന്യൂനപക്ഷ പീഡനം രൂക്ഷമാകുന്നു. ഹിന്ദുക്കള്‍ക്കും സിഖ് സമുദായക്കാര്‍ക്കും നേരെയാണ് വന്‍തോതില്‍ ആക്രമണവും നിര്‍ബന്ധിത മത പരിവര്‍ത്തനവും നടക്കുന്നത്. അഫ്ഗാനില്‍ ഇപ്പോള്‍ വളരെ കുറച്ച് സിഖ്-ഹിന്ദു മതവിശ്വാസികള്‍ മാത്രമാണുള്ളത്.

കഴിഞ്ഞദിവസം കാബൂളിലെ ഔഷധശാല നടത്തിയിരുന്ന ജഗ്താര്‍ സിങ് ലഗ്മണിയുടെ കടയിലേക്ക് കയറി കഴുത്തില്‍ കത്തിവച്ച് മതംമാറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളും ഒപ്പം ജോലിനോക്കിയിരുന്നവരും ചേര്‍ന്നാണ് ജഗ്താര്‍ സിങ്ങിനെ രക്ഷപെടുത്തിയത്. ഈ ഇസ്ലാം രാജ്യത്ത് ഇപ്പോള്‍ വിരലില്‍ എണ്ണാന്‍ മാത്രമുള്ള ന്യൂനപക്ഷ സമുദായക്കാരാണുള്ളത്. എന്നും ഭയത്തോടെയും ഒറ്റപെടലോടെയുമാണ് തങ്ങള്‍ ഉണരുന്നതെന്നും ഇസ്ലാമല്ലെങ്കില്‍ അവര്‍ മനുഷ്യരായിപ്പോലും അവിടുത്തുകാര്‍ കരുതില്ലെന്നുമാണ് ജഗ്താര്‍ അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷാംഗങ്ങള്‍ക്ക് എന്തു ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയില്ലെന്നും പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനിലെ വ്യാപാരങ്ങളിലും പണമിടപാടിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നത് ന്യൂനപക്ഷങ്ങളാണ്. മരുന്ന് കടകള്‍ നടത്തുന്നതില്‍ ശ്രദ്ധേയമായ പങ്ക് ഇവരാണ് വഹിച്ചിരുന്നത്. ഇന്ന് അഫ്ഗാനിസ്ഥാനില്‍ 220 കുടുംബങ്ങള്‍ മാത്രമാണുള്ളതെന്ന് ഹിന്ദു-സിഖ് ദേശീയ ചെയര്‍മാന്‍ അവതാര്‍ സിങ് പറഞ്ഞു. 1992ല്‍ ഇത് 2,20,000 ആയിരുന്ന സമയത്താണിത്.

വിശുദ്ധ വ്രതസമയത്ത് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഗുരുദ്വാരകളേയും ക്ഷേത്രങ്ങളേയുമാണ് ഇവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത്. നാന്‍ഗാര്‍ഹറിന്റെ കിഴക്കന്‍ പ്രവശ്യകളിലും ഗസാനിയിലും കാബൂളിലുമാണ് ഇപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നിലനില്‍ക്കുന്നത്. താലിബാനെ തുരത്തിയ ശേഷം അമേരിക്കന്‍ സൈന്യം നിര്‍മ്മിച്ച ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളെ പറ്റി വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതും പൊതു വധശിക്ഷയും അടക്കമുള്ള താലീബാന്‍ ഭരണം തന്നെയാണ് അവിടെ നടക്കുന്നതെന്ന് അവ്താര്‍ സിങ്ങ് അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്ക് ശവസംസ്‌കാരത്തിനു പോലും സ്വാതന്ത്ര്യം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. മൃതദേഹം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മണം തങ്ങളുടെ കുടുംബത്തിന് അസുഖങ്ങള്‍ ഉണ്ടാക്കുമെന്നാണ് അഫ്ഗാനികളുടെ വാദം. പോലീസ് സംരക്ഷണത്തിലാണ് ഇന്ന് പല സംസ്‌കാരങ്ങളും നടക്കുന്നത്. സംസ്‌കാര സമയത്ത് അവര്‍ മൃതദേഹത്തിന്റെ നേര്‍ക്ക് കല്ലുകളും ഇഷ്ടികകളും എറിയുകയും ചെയ്യുന്നുവെന്നാണ് പരാതി.

പൊതുസ്ഥലങ്ങളില്‍ തിരിച്ചറിയുന്നതിനായി കൈകളില്‍ മഞ്ഞനിറത്തിലുള്ള റിബണ്‍ അണിയണമെന്നാണ് നിയമം. കൂട്ടത്തില്‍ നിന്നും തിരിച്ചറിയുന്നതിനാണിത്. ഇവരുടെ ഭൂമികളെല്ലാം ഭീഷണിപ്പെടുത്തിയും മറ്റും ഭൂപ്രമാണികള്‍ തട്ടിയെടുത്തിരുന്നു. നിരവധി കുടുംബങ്ങളാണ് ഇത്തരത്തില്‍ രാജ്യം വിട്ടുപോകേണ്ട അവസ്ഥ നേരിടുന്നത്.

നിരന്തരം ഉണ്ടാകുന്ന അപമാനം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ് അത്തരം പ്രവര്‍ത്തികള്‍ കാരണം പഠനം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്.

കുട്ടികളുടെ തലപ്പാവ് അഴിപ്പിക്കുകയും ഹിന്ദു കാഫിര്‍ എന്ന് വിളിച്ച പരിഹസിക്കുകയും ചെയ്യുന്നത് പതിവാണെന്നും അഫ്ഗാന്‍ സിഖ് ജസ്മീത്ത് സിങ്ങ് അറിയിച്ചു. ദിനം പ്രതി സമുദായങ്ങള്‍ ചുരുങ്ങി വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Football

ലോകകപ്പ് കാണണോ? കീശ കീറും

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Cricket

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

Sports

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.