Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജല അതോരിറ്റി സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:50 pm IST
in Pathanamthitta

തിരുവല്ല: വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ ജല അതോറിറ്റി സര്‍ക്കിള്‍ ഓഫീസ് നോക്കുകുത്തി. കഴിഞ്ഞ മാര്‍ച്ച് ഒടുവില്‍ വലിയ പ്രതീക്ഷയോടെ അനുവദിക്കപ്പെട്ട ജല അഥോറിറ്റി സൂപ്രണ്ടിംഗ് ഓഫീസറിന് ചുമതലയുള്ള സര്‍ക്കിള്‍ ഓഫീസ് ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.കനത്ത മഴയിലും കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയില്‍ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം നിലച്ചതോടെ പലയിടങ്ങളിലും പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

ശബരി മലയടക്കം പ്രാധാന്യമുളള വിസൃതമായ മേഖലയാണ് സര്‍ക്കിള്‍ ഓഫീസ്് പരിധിയില്‍ വരുക.നിലവില്‍ 3 ഡിവിഷന്‍ ഓഫീസുകളുടെയും ,ഏഴ് സബ് ഡിവിഷന്‍ ഓഫീസുകളുടെയും 13 സെക്ഷന്‍ ഓഫീസുകളുടെയും കണ്‍ട്രോള്‍ ചുമതലയുളള ഓഫീസ് കഴിഞ്ഞ ഏപ്രില്‍ മുതലാണ് സര്‍ക്കിള്‍ ഓഫീസ് എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായത്. എന്നാല്‍ ഇപ്പോള്‍ ഓഫീസ് നാഥനില്ലാതെ നാമമാത്ര സ്റ്റാഫിനു കീഴില്‍ കിതച്ച് നീങ്ങുകയാണ്. ഓഫീസില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ അടക്കം പോസ്റ്റ് ചെയ്യേണ്ടതുണ്ട്. മെയ് 31 ന് ഓഫീസില്‍ ഉണ്ടായിരുന്ന സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.എസ്. സജിത്ത് റിട്ടയര്‍ ചെയ്തു.ഇതോടെ ജല അഥോറിറ്റി കോട്ടയം സര്‍ക്കിളിലെ പി.എന്‍.സ്വാമിനാഥനാണ് നിലവില്‍ ചാര്‍ജജ്. പക്ഷേ ഇവിടെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാബിന്‍ അടഞ്ഞ് കിടപ്പാണ്.

സംസ്ഥാന ജലവിഭവ വകുപ്പ് എല്ലാ ജില്ലയിലുംവിവിധ ഓഫീസുകളെ സംയോജിപ്പിച്ചുളള പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചിരുന്നു. മറ്റ് സര്‍ക്കിളുകള്‍ ആരംഭിച്ച സഥലങ്ങളില്‍ പ്രോജക്ടു വര്‍ക്കുകള്‍ ഭംഗിയായി നടക്കുമ്പോഴാണ് വകുപ്പു മന്ത്രിയുടെ നാട്ടില്‍ ജല അഥോറിറ്റിയുടെ പ്രധാനപ്പെട്ട ഓഫീസ് നാഥനില്ല കളരിയായത്. ആവശ്യം വേണ്ടത്. ടെക്‌നിക്കല്‍ സീനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ ഒന്ന്, മൂന്ന് ഡ്രാഫ്റ്റ്മാന്‍,ഒരു ഹെഡ്ക്ലര്‍ക്ക്, രണ്ട് എല്‍ ഡി €്ക്ലാര്‍ക്കുമാര്‍, രണ്ട് യൂ.ഡി €്ക്ലാര്‍ക്കുമാര്‍,ഒരു ്ക്ലാസ്സ് ഫോര്‍,ഒരു ഓഫീസ് അറ്റന്‍ഡര്‍ അടക്കം പതിമൂന്നോളം തസ്തികയാണ് ഇവിടെ ഒഴിവുളളത് എന്നാല്‍ ഇവയൊന്നും ക്രമീകരിക്കാന്‍ ജലവിഭവ വകുപ്പ് ഉന്നതര്‍ക്ക് കഴിയുന്നില്ല.ശബരിമലയടക്കം പത്തനംതിട്ട ജില്ല,കുട്ടനാട് താലൂക്ക്,ചങ്ങനാശ്ശേരി താലൂക്ക് എന്നിവയുടെ അടക്കം വലിയ പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കേണ്ട പ്രധാന സര്‍ക്കാര്‍ കേന്ദ്രം കെടുകാര്യസ്ഥതമൂലം സമയക്രമം തെറ്റി കാലവിളംമ്പത്തിന് വഴിതുറക്കുകയാണ്.

സര്‍ക്കാര്‍ എത്ര കാര്യക്ഷമമായി നടപടികളെടുത്താലും തലപ്പത്തുളള ഉദ്യോഗസ്ഥ പ്രമുഖര്‍ വേണ്ടത് വേണ്ട സമയത്ത് ചെയ്യുന്നില്ലന്നതിന്റെ നേര്‍ ചിത്രമാണ് നമുക്കിവിടെ കാണാനാവുക.മേജര്‍ പ്രോജക്ടുകളെക്കുറിച്ചു നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന സബ്മിഷനുകളും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി പോലും വകുപ്പ് മന്ത്രിക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇത് വഴിയുണ്ടാവുക. ഫയലുകള്‍ തീര്‍പ്പാക്കാനാവാതെ ഇവിടെ കുമിഞ്ഞ് കൂടുകയാണ്.

ഭരണം മാറിയതോടെ ജല അതോറിറ്റിയിലെ ട്രാന്‍സ്ഫര്‍, പോസ്റ്റിംഗ് എന്നിവ വീണ്ടും സി.ഐ.റ്റി.യു.യൂണിയന്റെ നിയന്ത്രണത്തിലായി ഓഫീസിനുളളിലെ ഭരണപരമായ കാര്യങ്ങള്‍ പോലും ഏക പക്ഷീയമായി തങ്ങള്‍ തീരുമാനിക്കുമെന്നായതോടെ ജീവനക്കാര്‍ ഇങ്ങോട്ട് വരാതെയുമായി. ഇതേ സമയം ഒരു ഹെഡ് ക്ലാര്‍ക്കിനെയും, രണ്ട് യൂ.ഡി.ക്ലാര്‍ക്കുമാരെയും ഇവിടേക്ക് പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ അവര്‍ ജോയിന്‍ ചെയ്തില്ല. വകുപ്പ് മന്ത്രിക്കും, വാട്ടര്‍ അഥോറിറ്റി എം.ഡി.ക്കും ബന്ധപ്പെട്ടവര്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പക്ഷേ നടപടി മാത്രം വൈകുന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ വന്നു കിട്ടിയ ഈ സൗഭാഗ്യം ചില കേന്ദ്രങ്ങളുടെ ബോധ പൂര്‍വ്വമായ സമീപനം കൊണ്ട് നാടിനും ജനങ്ങള്‍ക്കും പ്രയോജനമില്ലാതെ നഷ്ടപ്പെടുന്നു.ആവശ്യമായ ജീവനക്കാരെ പോസ്റ്റു ചെയ്തുകൊണ്ട് ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നാവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.