Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ നാലുലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 11:47 am IST
in Palakkad

പാലക്കാട്: സംസ്ഥാനത്ത് പ്രതിദിനം അന്യസംസ്ഥാനതൊഴിലാളികള്‍ കുറ്റവാളികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോ നിയമം ഇല്ല.ഇതു മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. ജില്ലയില്‍ മാത്രം നാലുലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണ്ടെത്തല്‍.

മാത്രവുമല്ല മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രതിമാസം ഒഴുകുന്നത് കോടികള്‍. കേരളത്തിന്റെ തൊഴില്‍മേഖലയില്‍ 60 ശതമാനത്തോളം ഇവര്‍ കൈയടക്കി കഴിഞ്ഞെന്നുമാണ് കണ്ടെത്തല്‍.

ദേശീയ സൂരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നതെന്നാണ് സൂചന. കേരളത്തില്‍ 40 ലക്ഷത്തിനു പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹോട്ടലുകള്‍, പാറമടകള്‍, ചൂളകള്‍, നിര്‍മാണമേഖലകള്‍ എന്നിവിടങ്ങളിലും കാര്‍ഷികവൃത്തിയിലും വരെ അന്യസംസ്ഥാന തൊഴിലാളികളുടെ ആധിപത്യമാണുള്ളത്.

സര്‍ക്കാര്‍ ഇതര തൊഴില്‍ മേഖലകളുടെ പൂര്‍ണനിയന്ത്രണം ഇവരിലാണെന്നുള്ള സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ബംഗാളികള്‍ക്കൊപ്പം കല്‍ക്കത്ത വഴി കടക്കുന്ന ബംഗ്ലാദേശികളും ഇവിടെ ജോലിയെടുക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തേക്കുമില്ലാത്ത രീതിയിലാണ് കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക്. കേരളത്തില്‍ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളത്താണ്. ഇത് എട്ടുലക്ഷത്തിനു പുറത്തുവരുമെന്നാണ് പറയുന്നത്.

തൃശൂര്‍, മലപ്പുറം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലും അന്യസംസ്ഥാനക്കാരുടെ കുത്തൊഴുക്കാണ്. തൊഴില്‍ വകുപ്പിനോ പോലീസിനോ ഇവരെക്കുറിച്ച് ഒന്നുമറിയില്ല. ഇവരുടെ വരവും പോക്കും നിര്‍ബാധം തുടരുകയാണ്. ആഴ്ചയില്‍ ഏറ്റവും ചുരുങ്ങിയത് 1500 തൊഴിലാളികളെങ്കിലും അന്യസംസ്ഥാനത്തുനിന്നും കേരളത്തില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

2013-ല്‍ കേരളത്തിലുള്ള അന്യസംസ്ഥാനക്കാരുടെ എണ്ണം 25 ലക്ഷമാണ്. വര്‍ഷത്തില്‍ 17,500 കോടി രൂപ അന്യസംസ്ഥാനക്കാര്‍ വീടുകളിലേക്ക് അയയ്‌ക്കുന്നതായാണ് കണക്കുകള്‍. 2023 ആകുന്നതോടെ 45 ലക്ഷം തൊഴിലാളികള്‍ ഉണ്ടാകുമെന്നും പറയുന്നു.എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആറുമാസത്തിനകം 3700 കോടിരൂപയാണ് അന്യസംസ്ഥാനത്തേക്ക് കേരളത്തില്‍നിന്നും പോകുന്നത്.കേരളത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കുതന്നെ ഭീഷണിയായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഇവര്‍ ആര്‍ക്കൊപ്പമാണ് ജോലി ചെയ്യുന്നതെന്നോ എവിടെ താമസിക്കുന്നുവെന്നോ എന്നതടക്കമുള്ള ഒരു കാര്യവും ബന്ധപ്പെട്ട അധികൃതര്‍ക്ക് അറിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Kerala

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.