Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഫീഷറീസ് കോളനിയിലെ ശൗചാലയങ്ങള്‍ തകര്‍ന്നു: പാഴായത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 11:15 am IST
in Kasargod

കാസര്‍കോട്: കസബ കടപ്പുറത്ത് ഫിഷറീസ് കോളനി നിവാസികള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശൗചാലയങ്ങള്‍ തകര്‍ന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ പെരുവഴിയിലായിരിക്കുകയാണ് കോളനി നിവാസികള്‍. മാലിന്യങ്ങള്‍ ശൗചാലയത്തിന് പുറത്ത് തളം കെട്ടിക്കിടക്കുകയും മഴവെള്ളത്തിലൊലിച്ച് പരിസരത്ത് ദുര്‍ഗ്ഗന്ധം ഉണ്ടാക്കുകയുമാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇത് തകരാന്‍ കാരണമായത്.

അപാകതകള്‍ നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നുവെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ അരികുകള്‍ തകര്‍ന്നാണ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകിയിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരദേശ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയാണ് ഫിഷറീസ് കോളനിയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി ആറ് വീതം മൂന്ന് സ്ഥലങ്ങളിലായി 36 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 24 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. ഓരോ സ്ഥലങ്ങളിലും എട്ട് ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് 12 ശൗചാലയങ്ങളടങ്ങുന്ന കോംപ്ലക്‌സുകള്‍ നിര്‍മ്മിച്ചത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തുറന്ന് കൊടുക്കാത്തത് കാരണം സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു കെട്ടിടങ്ങള്‍.

ബിജെപി കൗണ്‍സിലര്‍ എം.ഉമയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ സ്ത്രീകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച മുമ്പ് ഫിഷറീസ് കോളനിയിലെ 12 ശൗചാലയങ്ങള്‍ തുറന്ന് കൊടുത്തു. നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മറ്റിയുണ്ടാക്കി പരിപാലിച്ച് വരുന്നതിനിടെയാണ് നിര്‍മ്മാണത്തിലെ അപാകത കാരണം ടാങ്ക് തക ര്‍ന്ന് ഇന്നലെ മാലിന്യങ്ങ ള്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. ടാങ്കിനകത്തെ വായു പുറത്ത് പോകാനാവശ്യമായ എയര്‍ ഹോളുകള്‍ ഇല്ലാതെയാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബാക്കി 24 എണ്ണം പൈപ്പുകളും വാതിലുകളും മറ്റും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത് കാരണം ഉപയോഗ ശൂന്യമായിരിക്കുകയാണ്. വാതിലുകള്‍ ഉള്ള സ്ത്രീകളുടെ ശൗചാലയങ്ങളില്‍ പലതിലും ഉപയോഗ ശേഷം വെള്ളമൊഴിച്ചാല്‍ കെട്ടിക്കിടക്കുകയാണെന്ന് സ്ത്രീകള്‍ പറഞ്ഞു.

ശൗചാലയങ്ങള്‍ തകര്‍ന്നതോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളും കുട്ടികളും. മഴകനത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് മത്സ്യ തൊഴിലാളികള്‍. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്ന് രോഗങ്ങള്‍ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയായതിനാല്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടുമോയെന്ന ഭയത്തിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.