Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം-ലീഗ് സംഘര്‍ഷം തുടരുന്നു; ഭീതിയൊഴിയാതെ തീരദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:52 pm IST
in Kozhikode

തിരൂര്‍: തീരദേശമേഖലയില്‍ ഭീതിപടര്‍ത്തി സിപിഎം-ലീഗ് സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഇരുകൂട്ടരും ഇവിടെ പരസ്പരം ഏറ്റുമുട്ടുകയാണ്. താനൂര്‍ മണ്ഡലത്തിലെ അപ്രതീക്ഷിത തോല്‍വി ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തോറ്റതിന് വോട്ടര്‍മാരോട് പകരം ചോദിക്കുന്നതുപോലെയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രീയ എതിരാളികളെ കായികമായി നേരിടുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നതെന്ന് ഇരുപാര്‍ട്ടികളുടെ മറന്നുപോകുന്നു.

തിരൂര്‍, താനൂര്‍, ഉണ്ണ്യാല്‍, വെട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമപരമ്പര തന്നെ നടന്നുകഴിഞ്ഞു. അധികാരം കിട്ടിയ അഹങ്കാരത്തില്‍ സംസ്ഥാനത്തൊട്ടാകെ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു. ചില സ്ഥലത്ത് ആഹ്ലാദം അതിരുവിട്ടതാണെങ്കില്‍ മറ്റുചില സ്ഥലങ്ങളില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ജില്ലയില്‍ ലീഗ് നടത്തിയ ആഹ്ലാദ പ്രകടനങ്ങള്‍ ജനജീവിതത്തെ വരെ ബാധിച്ചു. വളാഞ്ചേരിക്ക് സമീപം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഒരു വീട്ടിലേക്ക് പടക്കം കത്തിച്ചെറിയുകയും ആ വീട്ടിലെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. 91 സീറ്റുകള്‍ നേടിയതിന്റെ ആഘോഷം സിപിഎം വിപുലമായി നടത്തി. പക്ഷേ അത് മതസൗഹാര്‍ദത്തിന് ഭീഷണിയാകുന്ന തരത്തിലേക്ക് വരെയെത്തി. വള്ളിക്കുന്ന് പ്രദേശത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മുകാര്‍ ക്ഷേത്രത്തിലേക്ക് പടക്കമെറിയുകയും ക്ഷേത്രത്തിന് മുന്നില്‍ ഉടുതുണിയുരിഞ്ഞ് നൃത്തംചവിട്ടുകയും ചെയ്തിരുന്നു.

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ ദിവസം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ സിപിഎമ്മുകാര്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കാര്‍ കത്തിച്ചിരുന്നു. രണ്ട് ഡസനോളം അക്രമ സംഭവം ഇതിനോടകം ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങളുണ്ടായത് തീരദേശ മേഖലയിലാണ്. ഇപ്പോഴും സ്ഥിതിഗതികള്‍ ഇവിടെ ശാന്തമായിട്ടില്ല.

സംഘര്‍ഷത്തില്‍ വീടുകളും കടയും വാഹനങ്ങളും തകര്‍ത്തു. തിരൂരില്‍ ഒരു കടയുടെ പൂട്ട് പൊളിച്ച് മുഴുവന്‍ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. മേശയും കസേരയും കൗണ്ടറും ഫ്രിഡ്ജും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിന്റെ മറവില്‍ പണവും സ്വര്‍ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണിയാലില്‍ സിപിഎം നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ അംഗം സിപി സൈതുവിന്റെ സ്‌കൂട്ടര്‍ തേവര്‍ കടപ്പുറം പള്ളിക്കുളത്തില്‍ തള്ളിയിട്ടിരുന്നു. ഇതിന് പിന്നില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. തൊട്ടടുത്ത ദിവസം പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം ഉണ്ടായി. സിപിഎമ്മും മുസ്ലീം ലീഗും അക്രമത്തില്‍ നിന്നു പിന്മാറണമെന്നും ജനങ്ങളെ ഭീതിയില്ലാതെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.