Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സെല്‍ഭരണം ആവര്‍ത്തിക്കരുത്; സിപിഎം അക്രമം അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 08:47 pm IST
in Vicharam

പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ ഉന്മാദത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തിലാകമാനം നടക്കുന്ന അതിക്രമങ്ങള്‍ ബീഭല്‍സമായ ‘കമ്മ്യൂണിസ്റ്റ് സെല്‍’ ഭരണത്തിന്റെ ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. കേരളത്തിലാകമാനം ആര്‍എസ്എസ്-ബിജെപി-ബിഎംഎസ് തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുടെ ്രപവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് സിപിഎം അവലംബിച്ചിരിക്കുന്നത്.

മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്നത് കേരളത്തിലെ രീതിയാണെന്നിരിക്കെയാണ് ഇത്തരം അക്രമപരമ്പരകള്‍ അരങ്ങേറിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍ പിണറായിയിലുള്ള വസതിക്ക് സമീപം മാത്രം 15 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. കേരളത്തിലാകമാനം 300 ഓളം വീടുകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടു. തലശേരിയില്‍ തന്റെ നാട്ടിലെ തെരഞ്ഞെടുപ്പ് ബൂത്തില്‍ ഇരുന്നതിന്റെ പേരിലാണ് ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറി രമേശനെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ചത്.

രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അപകടനില തരണംചെയ്തിട്ടില്ല. ബിഎംഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മുരളീധരന്റെ കക്കട്ടിലെ വീടിനുനേരെയുണ്ടായ ബോംബാക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന ആക്രമണമാണ്. ഇത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലി വെളിപ്പെടുത്തുന്നതാണ്.

ഒരുകാലത്ത് അക്രമങ്ങള്‍കൊണ്ട് അധികാരം കയ്യാളിയിരുന്ന പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായ തിരിച്ചടികള്‍ സിപിഎം മറന്നുപോകുന്നു. അധികാരത്തിന്റെ ലഹരിയില്‍ നരമേധം നടത്തി ജനങ്ങളെ ആകെ ഭയപ്പെടുത്തുമെന്നാണ് തൃശൂര്‍ എടവിലങ്ങിലെ ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിന്റെ കൊലപാതകത്തിലൂടെ സിപിഎം തെളിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ എതിര്‍പാര്‍ട്ടികള്‍ക്കായി പ്രവര്‍ത്തിച്ചവരെയെല്ലാം വകവരുത്തി അധികാരത്തിന്റെ രമ്യഹര്‍മ്മങ്ങളില്‍ രാപാര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.

1980-കളില്‍ സ്വതന്ത്രമായി സംഘടനാപ്രവര്‍ത്തനം നടത്തുവാനും തൊഴിലെടുക്കാനുമായി നടന്ന പോരാട്ടത്തില്‍ അനവധി ജീവനുകള്‍ നല്‍കിയ പാരമ്പര്യമാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകന്മാരെ ഈ അക്രമങ്ങള്‍ തെല്ലും ഭയപ്പെടുത്തുന്നില്ല. എന്നാല്‍ കേരളത്തിലെ പൊതുസമൂഹത്തിന്റെ സമാധാനപൂര്‍ണമായ ജീവിതത്തെ ഇത് കാര്യമായി ബാധിച്ചിരിക്കുന്നു. ഭരണമാറ്റംകൊണ്ട് കേരളജനതയുടെ സ്വസ്ഥതതന്നെ നശിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്.

കേരളവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടാനും ഉണ്ടായിരിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനുമുള്ള ചുമതല സംസ്ഥാനസര്‍ക്കാരിനാണ്. ഈ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാര്‍ നിര്‍വ്വഹിക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സിപിഎം കേരളവ്യാപകമായി നടത്തുന്ന അക്രമങ്ങളെ ബിഎംഎസ് കമ്മറ്റി ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.