Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനിയെങ്കിലും ഉമ്മന്‍ചാണ്ടി ഇറങ്ങിപ്പോവുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 09:38 pm IST
in Vicharam

നിയമസഭാ തെരഞ്ഞടുപ്പിന് വെറും നാല് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാമോലിന്‍ അഴിമതി കേസിലെ സുപ്രീംകോടതി ഉത്തരവും താനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും വിഷ്ണുനാഥ് എംഎല്‍എയ്‌ക്കും കെ.സി.വേണുഗോപാല്‍ എംപിക്കും മറ്റുമുള്ള ‘ബന്ധം’ വിവരിച്ചുള്ള സരിതാ നായരുടെ പത്രസമ്മേളനവും യുഡിഎഫിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണെന്ന് അടുത്തകാലത്തെ വെളിപ്പെടുത്തലുകള്‍ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സരിതാ നായര്‍ ഈ ബന്ധങ്ങളെപ്പറ്റിയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷനും കൈമാറിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി താനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖയും ഇതോടൊപ്പം വച്ചിട്ടുണ്ടെന്ന് സരിത പറയുന്നതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് മെയ് 16 നാണ്. യുഡിഎഫ് എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിക്കും താനുമായുള്ള ഇടപാടുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മെയ് 13 ന് കൈമാറുമെന്നാണ് സരിതാനായരുടെ ഭീഷണി. ഉമ്മന്‍ചാണ്ടിയുടെ ബോള്‍ഗാട്ടി ഇടപാടിലും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായുള്ള ഒരു ഇടപാടിലും തന്നെ ഇടനിലക്കാരിയാക്കിയെന്നും സരിത ആരോപിക്കുന്നു. ഈ വെളിപ്പെടുത്തല്‍ പ്രകാരം ഉമ്മന്‍ചാണ്ടി സരിതയെ പല ഇടപാടുകളിലും ഇടനിലക്കാരിയാക്കിയിരിക്കുന്നു എന്നു വ്യക്തം. ഉമ്മന്‍ചാണ്ടി ഹരിശ്ചന്ദ്രന്റെ റോള്‍ എത്ര ഭംഗിയായി അഭിനയിച്ചാലും അദ്ദേഹം അഴിമതിയുടെ ആശാനാണെന് കേരളീയര്‍ക്കറിയാം. അദ്ദേഹത്തിന്റെ ഭരണകാലത്താണല്ലൊ ബാര്‍ കോഴ, മെത്രാന്‍ കായല്‍ മുതലായ നിരവധി അഴിമതി കേസുകള്‍ പുറത്തുവന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ഇന്ന് അഴിമതിക്കാര്‍ മാത്രമല്ല ലൈംഗികാസക്തി തീര്‍ക്കാന്‍ ഏതറ്റംവരെയും പോകുന്നവരാണെന്നും സരിതയുടെ നീണ്ട ലിസ്റ്റ് വ്യക്തമാക്കുന്നു. ഇങ്ങനെയെല്ലാം താന്‍ ഉമ്മന്‍ചാണ്ടിയെ വഴിവിട്ട് സഹായിച്ചെങ്കിലും അദ്ദേഹം പ്രത്യുപകാരം ചെയ്തത് പോലീസിനെ വിട്ട് ഉപദ്രവിച്ചാണെന്ന് സരിത ആരോപിക്കുന്നു. ഏതൊക്കെ തരത്തില്‍ തന്നെ മുതലെടുക്കാമോ ആ വിധത്തിലെല്ലാം മുഖ്യമന്ത്രി തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും സരിത സ്ഥിരീകരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടെന്നി ജോപ്പനുമായും സരിതക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി ഈ ആരോപണങ്ങളെ നേരിട്ടത് സരിതക്ക് താന്‍ പിതൃതുല്യനാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു.

പക്ഷെ സരിതയെ ദല്‍ഹിയിലെ കേരളാ ഹൗസില്‍ വരുത്തി ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചുവെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ഇതിനോട് മുഖ്യമന്ത്രി തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയാണ്. തന്റെ വെളിപ്പെടുത്തലുകള്‍ സരിതക്കുനേരെ ഭീഷണി ഉയരാന്‍ കാരണമായപ്പോള്‍ അവര്‍ സോളാര്‍ കമ്മീഷനില്‍ നിയമസംരക്ഷണവും ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിക്കുപുറമെ ആര്യാടന്‍ മുഹമ്മദും ഹൈബി ഈഡനും പി.സി.വിഷ്ണുനാഥുമുള്‍പ്പെടെ 14 രാഷ്‌ട്രീയ ഉന്നതര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സരിത വെളിപ്പെടുത്തുന്നത്. ഇതിന്റെയെല്ലാം ഡിജിറ്റല്‍ തെളിവുകള്‍ ഈ മാസം 13- ന് പുറത്തുവിടുമെന്നാണ് സരിത പറയുന്നത്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി ‘നിശ്ശബ്ദ കൊലയാളി’ ആണെന്നും സരിതാ നായര്‍ ആരോപിക്കുന്നു.

യുഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ അഴിമതിയുടെയും അവിഹിതത്തിന്റെയും ചെളിപുരണ്ട സര്‍ക്കാരാണെങ്കില്‍ എല്‍ഡിഎഫ് അഴിമതിയില്‍ യുഡിഎഫിനെക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ലാവ്‌ലിന്‍ കേസും മറ്റും തെളിയിക്കുന്നു. ലാവ്‌ലിന്‍ കേസിലെ മുഖ്യപ്രതി ഇപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ മോഹിച്ച് ധര്‍മടത്ത് മത്സരിക്കുന്ന പിണറായി വിജയനാണല്ലൊ. പാമോലിന്‍ കേസ് തള്ളണമെന്ന ആവശ്യപ്പെടുന്ന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണവിഷയമാക്കാമെന്ന് മോഹിച്ചിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ തലയില്‍ ഇടിത്തീ വീണതുപോലുള്ള ഉത്തരവുണ്ടായിരിക്കുന്നത്. എന്ത് അപമാനം സഹിച്ചും താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ആത്മാഭിമാനമുള്ള കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തോട് ഒരിക്കല്‍ക്കൂടി ആവശ്യപ്പെടുകയാണ്. ഈ കോടതി ഉത്തരവിന്റെ വെളിച്ചത്തിലെങ്കിലും രാജിവച്ച് പുറത്തുപോവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.