Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നു : വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 04:21 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുകയും ഇവരില്‍ ഒരു വിഭാഗം സമൂഹത്തിനാകെ ഭീഷണിയാവുകയും ചെയ്യുമ്പോഴും ഇവരെക്കുറിച്ച് വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലാതെ അധികൃതര്‍. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കെങ്കിലും ഇവരെക്കുറിച്ച് വ്യക്തമായ രേഖകളോ കണക്കുകളോ ഇല്ലാത്തത് കൊലപാതകക്കേസുകളിലും മറ്റും ഉള്‍പ്പെടുന്ന ഇവരെ കണ്ടെത്തുന്നതിനും കേസുകളിലെ പ്രതികളെ പിടികൂടുന്നതിനും തടസ്സമാവുന്നു.

ദിനംപ്രതിയെന്നോണം പശ്ചിമബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം നൂറുകണക്കിനാളുകളാണ് കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ മലയോര മേഖലയിലുള്‍പ്പെടെ ചെങ്കല്‍ ക്വാറികളിലും നിര്‍മ്മാണ മേഖലയിലും മറ്റുമാണ് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മതിയായ തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാതെ സംസ്ഥാനത്തെത്തുന്ന ഇവര്‍ മേസ്തിരിമാരുടേയും മറ്റും സഹായത്തോടെ താമസസൗകര്യങ്ങള്‍ തരപ്പെടുത്തുകയാണ് പതിവ്. എഗ്രിമെന്റുകളോ വാടക ശീട്ടുകളൊ ഇല്ലാതെയാണ് റൂമുകള്‍ ഇക്കൂട്ടര്‍ക്ക് കൈമാറുന്നത്.

രണ്ടും മൂന്നും പേര്‍ താമസിക്കേണ്ട മുറികളില്‍ അഞ്ചും പത്തുപേരാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയുളള ഇവര്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. കൂടാതെ ലഹരിവസ്തുക്കളുടേയും മദ്യത്തിന്റേയും ഉപയോഗവും ഇവരുടെ ഇടയില്‍ വ്യാപകമാണ്. അതുകൊണ്ടു തന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ പതിവാണ്. പലപ്പോഴായി ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി കൊലപാതകങ്ങള്‍ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുകയുണ്ടായി. മാത്രമല്ല ജില്ലയിലെ പല ഭാഗങ്ങളിലും നടന്ന കൊലപാതകങ്ങള്‍ക്കു പിന്നിലും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ടായിരുന്നു.

ആഭരണങ്ങള്‍ തട്ടിയെടുക്കാനായി കൊലപാതകങ്ങള്‍ നടത്തിയ സംഭവങ്ങളും നിരവധിയാണ്. കൂടാതെ വീടുകളില്‍ മോഷണം നടത്തുന്നതിനിടയിലും നിരവധി പേര്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. എന്നാല്‍ പല കേസുകളിലും ഇന്നും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കാരണം കൃത്യം നിര്‍വ്വഹിച്ച് പലപ്പോഴും സംസ്ഥാനം വിടുന്ന ഇക്കൂട്ടരുടെ ഊരും പേരുമറിയാതെ അധികൃതര്‍ പ്രതികളെ പിടികൂടാനാവാതെ ഇരുട്ടില്‍തപ്പുകയാണ് പതിവ്. അന്യ സംസ്ഥാനക്കാരെ സംബന്ധിച്ച് വ്യക്തമായ കണക്കെടുപ്പും രേഖകളും ഉണ്ടാക്കുമെന്ന് അധികൃതര്‍ പലപ്പോഴും പ്രഖ്യാപനം നടത്താറുണ്ടെങ്കിലും ഇന്നും പ്രഖ്യാപനം കടലാസിലൊതുങ്ങുകയാണ്.

കഴിഞ്ഞദിവസം ഇരിക്കൂര്‍ സിദിഖ് നഗറില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലും സംശയിക്കപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വാടകക്ക് വീട് നല്‍കിയവര്‍ക്കോ ഇവരെ ഇവിടെ എത്തിച്ച ബ്രോക്കര്‍ക്കോ അധികൃതര്‍ക്കോ യാതൊരു വിവരവുമില്ല. അതു കൊണ്ടുതന്നെ കേസില്‍ തുമ്പുണ്ടാക്കുക ഏറെ പ്രയാസമാണ്. ഇനിയെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വ്യക്തമായ കണക്കുകളും രേഖകളും ശേഖരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം മോഷണങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കലാകും ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.