ന്യൂദല്‍ഹി: മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മിളയെ ദല്‍ഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടു. 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്തിയതിനെ തുടര്‍ന്നാണ് ശര്‍മിളയെ ആത്മഹത്യകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്തത്. ജസ്റ്റീസ് ഹര്‍വിന്ദര്‍ സിങ്ങാണ് 42കാരിയായ ഇറോം ശര്‍മിളയെ വെറുതെ വിട്ടത്.
സൈനീകര്‍ക്ക് അമിതാധികാരം നല്കുന്ന അഫ്സ്പ നിയമത്തിനെതിരെ 16 വര്‍ഷമായി ശര്‍മിള നിരാഹാരസമരം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: