Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തണല്‍തേടുന്ന പെണ്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 06:33 pm IST
in Varadyam

എഴുതാനിരുന്നതാണ്. സമയം പന്ത്രണ്ടര കഴിഞ്ഞു. മൂന്ന് മണിക്കൂറായി. ഈ ഇരുപ്പ് തുടങ്ങിയിട്ട്, വരികളൊന്നും വന്നില്ല, വാക്കുകള്‍ മരിച്ചെന്നുതോന്നി.

താഴത്തെ മുറിയില്‍ ചോര്‍ന്നൊലിക്കുന്ന വെള്ളം താഴെ കിണ്ണത്തില്‍ ചെന്നു വീഴുന്ന ശബ്ദം മാത്രം കേള്‍ക്കാം. മഴ നിന്നിട്ട് മണിക്കൂറുകളായി. എന്നാലും ഓരോ തുള്ളി വീതം കിണ്ണത്തില്‍ വീണ് എന്നെ വിറപ്പിക്കുകയാണ്. അവസാനം പുസ്തകം മടക്കിവച്ചു.

ഞാന്‍ എഴുന്നേറ്റു ചെറിയ മുറിയില്‍ ചെന്നുകിടന്നു. പണ്ട് അച്ഛനുണ്ടാവുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചാണ് കിടക്കുക. അച്ഛനെ കെട്ടിപ്പിടിച്ച്, നെഞ്ചത്തുള്ള രോമങ്ങളില്‍ തിരുപിടിപ്പിച്ചു കിടക്കും. അച്ഛന്‍ വല്ലതും വായിക്കയാവും. ഞാന്‍ വായിക്കണപോലെയുള്ള കവിതയും ബാലസാഹിത്യങ്ങളുമല്ല. മറ്റെന്തൊക്കയോ ആണ് അച്ഛന്‍ വായിക്കുക. പലപ്പോഴും എനിക്കൊന്നും മനസ്സിലാവാറുണ്ടായിരുന്നില്ല.

ഞങ്ങള്‍ക്കിടയില്‍ ഒരു വിടവുണ്ടായിരുന്നില്ല. എപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അച്ഛന്‍ പറയും അമ്മ മരിക്കുമ്പോള്‍ എനിക്ക് ഒന്നര വയസ്സായിരുന്നു. അന്നുതൊട്ടിന്നുവരെ അച്ഛന്‍ എന്നെ താഴെവച്ചിട്ടില്ല. എല്ലാവരും നിര്‍ബന്ധിച്ചിട്ടും അച്ഛന്‍ കല്യാണം കഴിച്ചില്ല. എനിക്ക് അച്ഛനും അച്ഛന് ഞാനുമായിക്കഴിഞ്ഞു. പലരും അച്ഛനോട് ചോദിക്കാറുണ്ടായിരുന്നു.

” മേനോനോ അമ്മു ഒരു പെങ്കുട്ട്യല്ലേ. കുറച്ചു കഴിഞ്ഞാ ഓള്‍ക്ക് എല്ലാം ചെയ്തുകൊടുക്കാന്‍ നിങ്ങളെക്കൊണ്ടാവോ?”.

” എനിക്ക് ജീവനുള്ളടത്തോളം കാലം ഞാനവളെ പോറ്റും. പിന്നെ എന്നോടൊരു കാര്യം പറയാനും അവള്‍ക്കൊരുമടീല്യ. ഞങ്ങള്‍ തമ്മില്‍ ഒരു ഒളിം മറേം ഇല്യ”. അച്ഛന്റെ മറുപടി ഇത്രകൊണ്ട് ഒതുങ്ങും.

ശരിയാണ് ഞങ്ങള്‍ തമ്മില്‍ ഒരു ഒളിയും മറയും ഉണ്ടായിരുന്നില്ല. എന്നിട്ടും അന്നൊരു വൈകുന്നേരം മഴയത്ത് ഞാന്‍ പനിച്ചുകിടക്കുമ്പോ അച്ഛനെ കൈയാമം വച്ചുകൊണ്ടുപോയതെന്താന്നുമാത്രം എനിക്കിപ്പോഴും അജ്ഞാതം.

ഇപ്പോഴും എനിക്കിന്നലെയെന്നപോലെ ഓര്‍ക്കാം. അച്ഛന്‍ നടന്നകലുമ്പോള്‍ പോലീസുകാരുടെ ഷൂസിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുല്‍മോഹര്‍ പൂക്കള്‍. ഞാനും അച്ഛനും നട്ടുനനച്ചുണ്ടാക്കിയതാണ്. അത്തവണ ആദ്യമായി പൂത്തു. ഇനി കാണാന്‍ അച്ഛന്‍ ഉണ്ടാവില്ലെന്ന് ഏതോ ആറാം ഇന്ദ്രിയം മന്ത്രിച്ചപോലെ.

അച്ഛന്‍ തലയുയര്‍ത്തിപ്പിടിച്ചാണ് പോയത്. എന്തിനാണ് പോവുന്നതെന്നു ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു. പനി പിടിച്ചും വിറയ്‌ക്കുന്ന കൈകളില്‍ അച്ഛന്‍ മുഖം അമര്‍ത്തി. കരയുമെന്ന് ഞാന്‍ പേടിച്ചു. പക്ഷേ കരഞ്ഞില്ല, എന്നോടു പറഞ്ഞു, ” അമ്മു നന്നായി പഠിക്കണം. ഞാന്‍ വരുമ്പോഴേക്ക് പുതിയ കവിതകള്‍ പഠിച്ചുവയ്‌ക്കണം. വന്നിട്ട് നമ്മള്‍ക്കൊരുമിച്ച് ചൊല്ലണ, പിന്നെ കൊലുസിനി ഞാന്‍ വന്നിട്ടു വാങ്ങിത്തരാം”.

എന്താണ് മറുപടി പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. ദ്രവിക്കാന്‍ തുടങ്ങിയ കട്ടിളയില്‍ ചാരി ഞാന്‍ കരഞ്ഞു. പോവുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനോക്കും എന്നു കരുതി. പക്ഷേ, അതുണ്ടായില്ല. കരഞ്ഞു കരഞ്ഞു ഞാന്‍ തളര്‍ന്നു. അങ്ങനെ പന്ത്രണ്ടുകൊല്ലം കരഞ്ഞു. ഒക്കെ ഇന്നലെ കഴിഞ്ഞപോലെ.

എല്ലാ വെള്ളിയാഴ്ചയും ഞാന്‍ അച്ഛന് എഴുതും. എന്തായിരുന്നു അച്ഛന്‍ ചെയ്ത കുറ്റമെന്ന് എനിക്കിപ്പോഴും അറിയില്ല. അവിടെ അച്ഛന്‍ രാത്രിയും പകലും വെയിലത്തും മഴയത്തും പണിയെടുക്കുകയാവും. വരുമ്പോ എനിക്ക് പുസ്തകവും കൊലുസും വാങ്ങാന്‍. ഒന്നുമില്ലെങ്കിലും വേണ്ട അച്ഛന്‍ പെട്ടന്നുവന്നാല്‍ മതിയായിരുന്നു.

ചിലപ്പോ തോന്നും സന്തോഷം തിരമാലകളെപ്പോലെയാണെന്ന്. അത് വന്നപോലെ തന്നെ തിരിച്ചുപോവും. ഈ പന്ത്രണ്ട് കൊല്ലത്തിനിടയക്ക് ഇവിടെ നടന്നതൊന്നും അച്ഛന്‍ അറിയുന്നുണ്ടാവില്ല. ഞാന്‍ വലിയ കുട്ടി ആയതും. ഒറ്റയ്‌ക്കീ വീട്ടില്‍ താമസിക്കുമ്പോള്‍ രാത്രി പുറത്തുനിന്നു കേള്‍ക്കുന്ന ചൂളം വിളികളും ഒന്നും…

എന്തുരസമായിരുന്നു, അച്ഛനുള്ള കാലം. ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ഉണ്ണുക. പാചകം അച്ഛന്‍ തന്നെയാണ്. അപ്പോ ഞാനിരുന്ന് കവിത ചൊല്ലിക്കൊടുക്കും. അത് കേള്‍ക്കുമ്പോ അച്ഛന്റെ വിറയ്‌ക്കുന്ന വിരലുകള്‍ കണ്ടിരിക്കാന്‍ എനിക്ക് വല്യ ഇഷ്ടമായിരുന്നു. പിന്നെ, രാത്രി കുറേ വായിച്ചങ്ങനെ കിടന്നുറങ്ങിപ്പോകും. എന്നെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ചു തരും. ഞങ്ങള്‍ കടലുകാണാന്‍ പോലും കോഫി ഹൗസില്‍ നിന്നും മസാലദോശ കഴിക്കും. ഒക്കെ കഴിഞ്ഞു. ഇപ്പോ എന്റെ ചെവിയില്‍ ആ കടലിരമ്പം മാത്രമാണ്. എന്റെ അച്ഛനെ കൊണ്ടുപോയി, ഈ ലോകത്തെന്നെ തനിച്ചാക്കിയ കടലിന്റെ പ്രതികാര ശബ്ദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.