Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിടവാങ്ങിയത് ആദര്‍ശ ശുദ്ധിയുടെ അമരക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 09:28 pm IST
inPathanamthitta

തിരുവല്ല:ആദര്‍ശ ധീരതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായിരുന്നു അന്തരിച്ച രാഷ്‌ട്രീയ സ്വയംസേവകസംഘം ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്റേത്.ഏഴുപതിറ്റാണ്ടിലേക്ക് കടക്കുന്ന ജീവിതസപര്യ ബാക്കിയാക്കി അദ്ദേഹം യാത്രയായപ്പോള്‍ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തെയാണ് നഷ്ടമാകുന്നത്.വെള്ളിയാഴ്ച രാത്രി 12ന് തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ മരണം സംഭവിച്ചപ്പോ്ള്‍ തന്നെ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അവിടേക്ക് ഒഴുകിയെത്തി.ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.തങ്ങളുടെ വഴികാട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.ഇന്ന് രാവിലെ 10ന് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന അന്ത്യപ്രണാമം ഏറ്റുവാങ്ങി ജ്വലിക്കുന്ന ഓര്‍മ്മയില്‍ പ്രഫ.രാജശേഖരന്റെ സംസ്‌കാരം ഓതറയിലെ വീട്ടുവളപ്പില്‍ നടക്കും.

1946 ഡിസംബര്‍ നാലിന് ഓതറ, പാറയില്‍ വീട്ടില്‍ സി.എ.കേശവന്‍നായരുടെയും എല്‍.ഭാരതിയമ്മയുടെയും മകനായാണ് രാജശേഖരന്‍നായരുടെ ജനനം. 1963-ല്‍ ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം നടത്തുമ്പോഴാണ് വിദ്യാര്‍ത്ഥി ശാഖയില്‍ എത്തുന്നത്.തുടര്‍ന്ന് 1974-ല്‍ ഐറ്റിസിയും, 75-ല്‍ ഒറ്റിസിയും കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഇതിന്റെ തലേദിവസം ഒപ്പമുണ്ടായിരുന്നവരുമായ് ചേര്‍ന്ന് ലോകസംഘര്‍ഷസമിതി രൂപീകരിക്കുകയും, അടിയന്തിരാവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയുള്ള ലഘുലേഖകള്‍ ശേഖരിച്ച് രാത്രിയില്‍ പൊതുജനങ്ങളില്‍ എത്തിക്കുകയുമായിരുന്നു രാജശേഖരന് നിശ്ചയിച്ചിരുന്ന ജോലി. 1975 ഡിസംബര്‍ ഒന്‍പതിന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് തിരുവല്ല, ആലപ്പുഴ നോര്‍ത്ത്, സൗത്ത്, കായംകുളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ച ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടയ്‌ക്കുകയുമായിരുന്നു. പിന്നീടുള്ള നരകജീവിതം അവസാനിച്ചത് 1977 ഫെബ്രുവരി എട്ടിനായിരുന്നു. ഈ നാളുകളത്രയും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത ജീവിതമായിരുന്നു അദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്നവരും അനുഭവിച്ചത്.പഠനത്തില്‍ മിടുക്കാനായിരുന്ന അദ്ദേഹം അദ്ധ്യാപക ജീവിതത്തിലേക്ക് തിരിയുകയായിരുന്നു.എന്‍എസ്എസിന് കീഴിലുള്ള വിവിധ കോളേജുകളിലെ സേവനങ്ങള്‍ക്ക് ശേഷം ചങ്ങനാശ്ശേരി് എന്‍എസ്എസ് കോളേജില്‍ നിന്ന് ഫിസിക്‌സ് മേധാവിആയി വിരമിച്ചു.പിന്നീട് പൂര്‍ണ സമയം സമാജ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഴിഞ്ഞുവെച്ചു.ചെങ്ങന്നൂര്‍,ശബരിഗിരി സംഘ ജില്ലയില്‍ ആര്‍എസ്എസ് വേരോട്ടമുണ്ടാക്കാന്‍ അദ്ദേഹം വഹിച്ച് പങ്ക് വളരെ വലുതാണ്. നിലവില്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലകായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു,പന്തളം കോളേജില്‍ ഫിസിക്‌സ് പ്രൊഫസറായി ജോലിചെയ്തിരുന്ന ഇദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ്, ആലപ്പുഴ ജില്ലാ ബൗദ്ധിക് പ്രമുഖ്, കോട്ടയം വിഭാഗ് കാര്യവാഹ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ.റിട്ട ഹൈസ്‌കൂള്‍ അദ്ധ്യാപിക ആര്‍.രാധമ്മ.മക്കള്‍:പാര്‍വ്വതി, മൈത്രേയി (കിടങ്ങറ എച്ച എസ്എസ് അധ്യാപിക), ശംഭു(അമൃത എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന്‍) മരുമകന്‍:സുജിത്ത്, ഗോപിനാഥ്(എഞ്ചിനീയര്‍).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.