Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഒരു മല കൂടി തുരന്ന് തീര്‍ക്കുന്നു വള്ളിക്കാട്ട് കാവും അപകടഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 10:58 am IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: ~ഒരു മലകൂടി തുരന്നു തീര്‍ക്കുകയാണ്; നാട്ടുകാരുടെയും പരിസ്ഥിതിസംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ വകവെക്കാതെ ജിയോളജി വകുപ്പ് നല്‍കിയ അനുവാദത്തിന്റെ മറവിലാണിത്. അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രദേശം ക്വാറികളായി മാറിയെങ്കിലും നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് ജിയോളജി വകുപ്പ്. തലക്കുളത്തൂര്‍ എടക്കരയ്‌ക്കടുത്ത എലിയോടു മലയിലാണ് ക്വാറി മാഫിയകള്‍ തമ്പടിച്ചിരിക്കുന്നത്. 30 ഏക്രയിലധികം വിസ്തൃതമായ പ്രശസ്തമായ വള്ളിക്കാട്ടുകാവാണ് എലിയോട്ടുമലയുടെ ഒരുഭാഗം. മലതുരന്നു തുടങ്ങിയതോടെ കാവിലെ നിലയ്‌ക്കാത്ത നിര്‍ച്ചോലയില്‍ വെള്ളം കുറഞ്ഞതായി ഭക്തജനങ്ങള്‍ പറയുന്നു.

164 ഏക്രയിലാണ് എലിയോട് മല നിലനില്‍ക്കുന്നത്. ഇതിന്റെ ഒരു ഭാഗത്താണ് 30 ഏക്രയില്‍ വള്ളിക്കാട്ട് കാവ്. സ്വയംഭൂപ്രതിഷ്ഠയായ ദേവി വിഗ്രഹത്തിന്റെ വശങ്ങളിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചോലയാണ് ഇവിടുത്തെ പ്രധാനപ്പെട്ട പ്രത്യേകത. മേല്‍ക്കൂരയില്ലെന്ന പ്രത്യേകതയും ഈ ശ്രീകോവിലിനുണ്ട്. ദേവീഭാവത്തിലെ ‘ത്രിപുര’ ഭാവത്തിലാണ് പ്രതിഷ്ഠ. ശ്രീചക്ര ഉപാസനയുടെ പ്രധാന കേന്ദ്രമായാണ് ഇവിടെ അറിയപ്പെടുന്നത്.

പ്രകൃതി സുന്ദരമായ പശ്ചാത്തലത്തിലാണ് ദേവീ പ്രതിഷ്ഠയുള്ളത്. കുരങ്ങുകളും, മയിലുകളും നിര്‍ബാധം വിഹരിക്കുന്ന പ്രദേശമാണിത്. കയ്യേറ്റം ഏറെ നടന്നെങ്കിലും അവശേഷിക്കുന്ന വനഭൂമി അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ്. നിരവധി നീര്‍ച്ചാലുകള്‍ ചേര്‍ന്ന് വര്‍ഷംമുഴുവന്‍ പ്രദേശത്ത് കുടിനീര്‍ നല്‍കുന്ന മലയാണ് മരണം കാത്തുകിടക്കുന്നത്.

ഇരുമ്പയിര് നിക്ഷേപമുള്ള പ്രദേശമാണ് എലിയോടു മല. തലക്കുളത്തൂര്‍, അത്തോളി, നന്മണ്ട, വില്ലേജുകളിലെ കൃഷിയിടങ്ങള്‍ ജലത്തിനായി എലിയോട്ടുമലയെ ആണ് ആശ്രയിക്കുന്നത്. പ്രദേശത്തെ ചെങ്കല്‍ ഖനനത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഖനനം നിര്‍ബാധം തുടര്‍ന്നതോടെ നാട്ടൂകാര്‍ വള്ളിക്കാട്ടുകാവ് സംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.

തലക്കുളത്തൂര്‍ വില്ലേജിലെ എടക്കര ദേശത്തെ റീസര്‍വേ നമ്പര്‍ 1/1 ല്‍ പെട്ട സ്ഥലത്ത് 72 സെന്റിലാണ് ഖനാനുമതി നല്‍കിയത്. വി.സി. ഹരിദാസന്‍, പി. ശിവദാസന്‍ എന്നിവര്‍ക്കാണ് ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. റിസര്‍വ്വേ നമ്പര്‍ 12/2 എയില്‍ 120 സെന്റ്സ്ഥലത്തും ഖനനാനുമതി നല്‍കിയിട്ടുണ്ട്. റോയല്‍റ്റി ഇനത്തില്‍ 6,00000 രൂപയും സര്‍ഫസ്‌റെന്റ് ഇനത്തില്‍ 90 രൂപയും ഈടാക്കിയാണ് ഖനനാനുമതി നല്‍കിയിരിക്കുന്നത്. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ക്കനുസരിച്ചാണ് ഖനനാനുമതി നല്‍കിയതെന്നാണ് ജില്ലാ ജിയോളജിഓഫീസില്‍ നിന്നും നല്‍കുന്ന വിവരം. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഖനനാനുമതി നല്‍കിയിരിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 2016 ആഗസ്റ്റ് 16 വരെയാണ് ഖനനാനുമതിനല്‍കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ മല പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇടുങ്ങിയ റോഡിലൂടെ ലോറികള്‍ ചീറിപ്പായുന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.തൊട്ടടുത്തുള്ള പെരുവായ മലയില്‍ ഖനനം നടന്നതോടെ നീര്‍ച്ചാലുകളും ജലസ്രോതസ്സുകളും ഇല്ലാതായത് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

ജൈവവൈവിധ്യത്തെയും പരമ്പരാഗതമായി നിലനിന്നുവരുന്ന കാവുകളെയും ഇല്ലാതാക്കുന്നതാണ് ഖനനമെന്ന് നാട്ടുകാര്‍ ഒറ്റസ്വരത്തില്‍ പറയുന്നു. എന്നാല്‍ വധഭീഷണി ഉയര്‍ത്തിക്കൊണ്ട് കാവ് സംരക്ഷണസമിതി പ്രവര്‍ത്തകരെ സമരത്തില്‍ നിന്നൊഴിവാക്കാനാണ് ഖനനമാഫിയ ശ്രമം നടത്തുന്നതെന്ന് സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ്ജിതിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

പുതിയ വാര്‍ത്തകള്‍

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.