Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രധാനമന്ത്രി ഇന്ന് നഗരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:19 am IST
in Kozhikode

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നഗരത്തില്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. രാവിലെ 11 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന മോദി അവിടെനിന്ന് വ്യോമസേനയുടെ തന്നെ ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തും. അവിടെനിന്ന് റോഡുമാര്‍ഗ്ഗം പരിപാടി നടക്കുന്ന സ്വപ്നനഗരിയില്‍ എത്തിച്ചേരും. ഏകദേശം ഒരു മണിക്കൂറാണ് പ്രധാനമന്ത്രി പരിപാടി നടക്കുന്ന വേദിയില്‍ ഉണ്ടാവുക. പരിപാടിക്ക് ശേഷം കാര്‍മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തും. അവിടെനിന്ന് വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് യാത്രയാകും. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റററിനെ മറ്റ് രണ്ട് ഹെലികോപ്റ്ററുകളും അനുഗമിക്കും.

പ്രത്യേക ക്ഷണിതാക്കള്‍ക്കും ആയുര്‍വേദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും മാത്രമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന വിഷന്‍ കോണ്‍ക്ലേവ് സമ്മേളനത്തിലേക്ക് പ്രവേശനമുള്ളത്. പൊതുജനങ്ങളെ സമ്മേളന നഗരിയിലേക്ക് കടത്തിവിടില്ല. റോഡില്‍ ബാരിക്കേഡും വടവും ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കും. ഔദ്യോഗിക വാഹനങ്ങള്‍ അല്ലാത്തവയൊന്നും ഈ സമയം റോഡിലൂടെ കടത്തിവിടില്ല. മിനിബൈപ്പാസ് റോഡും വയനാട് റോഡില്‍ എരഞ്ഞിപ്പാലം വരെയുള്ള ഭാഗവുമാണ് ഉച്ചവരെ പൂര്‍ണമായും അടച്ചിടുക. കരിപ്പൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടെത്താന്‍ എന്തെങ്കിലും തടസ്സമുണ്ടാകുകയാണെങ്കില്‍ റോഡുമാര്‍ഗ്ഗം എത്തുന്നതിനുള്ള റൂട്ടും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആയിരത്തി മുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്‌ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് സിറ്റിക്കുപുറമെ കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും സുരക്ഷയ്‌ക്കായി എത്തിയിട്ടുണ്ട്. റെയ്ഞ്ച് ഐജി എം. ആര്‍. അജിത്കുമാറിനാണ് സുരക്ഷാചുമതല. സിറ്റിപോലീസ് കമ്മീഷണര്‍ ഉമബെഹ്‌റ, ഡിസിപി സി.സാലി എന്നിവരും സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ആറ് എസ്പിമാരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെഎപി ഫോര്‍ കമാന്റന്റ് കെ.പി. ഫിലിപ്പിനാണ് ഹെലിപാഡിന്റെയും പരിസരത്തെയും സുരക്ഷാചുമതല. ആര്‍ആര്‍ആര്‍എഫ് കമാന്റന്റ് എ.വി. ജോര്‍ജ്ജിനാണ് പരിപാടി നടക്കുന്ന സ്വപ്നനഗരിയുടെ വേദിയുടെയും പരിസരത്തെയും ചുമതല. പ്രധാനന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന്റെ സുരക്ഷയ്‌ക്ക് നേതൃത്വം നല്‍കുന്നത് ക്രൈംബ്രാഞ്ച് എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. തൃശൂര്‍ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ തോംസണ്‍ജോസ്, ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍കരീം എന്നിവര്‍ക്കാണ് സഞ്ചരിക്കുന്ന വഴിയുടെ സുരക്ഷാചുമതല. ട്രാഫിക് നോര്‍ത്ത് സോണ്‍ എസ്പി വിജയകുമാറിന് ഗസ്റ്റ്ഹൗസിന്റെ സുരക്ഷാചുമതലയും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വിശ്രമിക്കുന്നതിനായി ഗസ്റ്റ്ഹൗസിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ മാത്രമാകും ഗസ്റ്റ്ഹൗസില്‍ എത്തുക. 20 ഡിവൈഎസ്പിമാര്‍, 60 സിഐമാര്‍, 100 എസ്‌ഐമാര്‍, 1150 പോലീസുകാര്‍ എന്നിവരാണ് എസ്പിജിക്കുപുറമെ സുരക്ഷാസംഘത്തിലുള്ളത്.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നഗരത്തില്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. രാവിലെ 11 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന മോദി അവിടെനിന്ന് വ്യോമസേനയുടെ തന്നെ ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തും. അവിടെനിന്ന് റോഡുമാര്‍ഗ്ഗം പരിപാടി നടക്കുന്ന സ്വപ്നനഗരിയില്‍ എത്തിച്ചേരും. ഏകദേശം ഒരു മണിക്കൂറാണ് പ്രധാനമന്ത്രി പരിപാടി നടക്കുന്ന വേദിയില്‍ ഉണ്ടാവുക. പരിപാടിക്ക് ശേഷം കാര്‍മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തും. അവിടെനിന്ന് വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് യാത്രയാകും. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റററിനെ മറ്റ് രണ്ട് ഹെലികോപ്റ്ററുകളും അനുഗമിക്കും.

പ്രത്യേക ക്ഷണിതാക്കള്‍ക്കും ആയുര്‍വേദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും മാത്രമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന വിഷന്‍ കോണ്‍ക്ലേവ് സമ്മേളനത്തിലേക്ക് പ്രവേശനമുള്ളത്. പൊതുജനങ്ങളെ സമ്മേളന നഗരിയിലേക്ക് കടത്തിവിടില്ല. റോഡില്‍ ബാരിക്കേഡും വടവും ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കും. ഔദ്യോഗിക വാഹനങ്ങള്‍ അല്ലാത്തവയൊന്നും ഈ സമയം റോഡിലൂടെ കടത്തിവിടില്ല. മിനിബൈപ്പാസ് റോഡും വയനാട് റോഡില്‍ എരഞ്ഞിപ്പാലം വരെയുള്ള ഭാഗവുമാണ് ഉച്ചവരെ പൂര്‍ണമായും അടച്ചിടുക. കരിപ്പൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടെത്താന്‍ എന്തെങ്കിലും തടസ്സമുണ്ടാകുകയാണെങ്കില്‍ റോഡുമാര്‍ഗ്ഗം എത്തുന്നതിനുള്ള റൂട്ടും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആയിരത്തി മുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്‌ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് സിറ്റിക്കുപുറമെ കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും സുരക്ഷയ്‌ക്കായി എത്തിയിട്ടുണ്ട്. റെയ്ഞ്ച് ഐജി എം. ആര്‍. അജിത്കുമാറിനാണ് സുരക്ഷാചുമതല. സിറ്റിപോലീസ് കമ്മീഷണര്‍ ഉമബെഹ്‌റ, ഡിസിപി സി.സാലി എന്നിവരും സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ആറ് എസ്പിമാരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെഎപി ഫോര്‍ കമാന്റന്റ് കെ.പി. ഫിലിപ്പിനാണ് ഹെലിപാഡിന്റെയും പരിസരത്തെയും സുരക്ഷാചുമതല. ആര്‍ആര്‍ആര്‍എഫ് കമാന്റന്റ് എ.വി. ജോര്‍ജ്ജിനാണ് പരിപാടി നടക്കുന്ന സ്വപ്നനഗരിയുടെ വേദിയുടെയും പരിസരത്തെയും ചുമതല. പ്രധാനന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന്റെ സുരക്ഷയ്‌ക്ക് നേതൃത്വം നല്‍കുന്നത് ക്രൈംബ്രാഞ്ച് എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. തൃശൂര്‍ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ തോംസണ്‍ജോസ്, ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍കരീം എന്നിവര്‍ക്കാണ് സഞ്ചരിക്കുന്ന വഴിയുടെ സുരക്ഷാചുമതല. ട്രാഫിക് നോര്‍ത്ത് സോണ്‍ എസ്പി വിജയകുമാറിന് ഗസ്റ്റ്ഹൗസിന്റെ സുരക്ഷാചുമതലയും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വിശ്രമിക്കുന്നതിനായി ഗസ്റ്റ്ഹൗസിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ മാത്രമാകും ഗസ്റ്റ്ഹൗസില്‍ എത്തുക. 20 ഡിവൈഎസ്പിമാര്‍, 60 സിഐമാര്‍, 100 എസ്‌ഐമാര്‍, 1150 പോലീസുകാര്‍ എന്നിവരാണ് എസ്പിജിക്കുപുറമെ സുരക്ഷാസംഘത്തിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

Kerala

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

Kerala

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

India

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

പുതിയ വാര്‍ത്തകള്‍

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.