Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യങ്ങളും പേറി ചാത്തന്നൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 02:52 pm IST
in Kollam

തോട്അരുണ്‍ സതീശന്‍

ചാത്തന്നൂര്‍: ചാത്തന്നൂര്‍ പഞ്ചായത്തിന്റെ കിഴക്കെ അറ്റമായ കാരംകോട് തലച്ചിറയില്‍ നിന്നും ഒഴുകി പോളച്ചിറ ഏലായില്‍ എത്തിച്ചേരുന്ന ചാത്തന്നൂര്‍ തോട് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. ഒരു നാടിന്റെ മുഴുവന്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും പേറി ഒരു തോടിന് എത്രകാലം ഇങ്ങനെ ഒഴുകാനാകുമെന്നാണ് പരിസ്ഥിതിസ്‌നേഹികളുടെ ചോദ്യം.

ഇന്ന് ചാത്തന്നൂര്‍ പഞ്ചായത്തിലെ പല വ്യവസായസ്ഥാപനങ്ങളിലെയും മാര്‍ക്കറ്റിലെയും മലിനജലവും കക്കൂസ് മാലിന്യങ്ങളും ഒഴുക്കിവിടാനുള്ള അഴുക്കുചാലായി ചാത്തന്നൂര്‍ തോടിനെ മാറ്റിയിരിക്കുന്നു. ചാത്തന്നൂര്‍ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് നിറവിത്യാസവും ദുര്‍ഗന്ധവും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്. നിരന്തരമായ പ്രക്ഷോഭങ്ങളും നിവേദനങ്ങളും കൊണ്ട് ഫലമില്ലാതെ വന്നതോടെ നാട്ടുകാര്‍ നിസഹായ അവസ്ഥയിലാണ്. വറ്റിവരണ്ട്, അറവുശാലകളിലെയും വീടുകളിലെയും ടൗണിലെ കടകളുടെയെല്ലാം മാലിന്യവും പേറി ഒഴുകുന്ന തോട് കാണുമ്പോള്‍ ആരും കരഞ്ഞുപോകും. ചാത്തന്നൂര്‍ തോടിന്റെ വിരിമാറ് ഇരുകരകളിലുമായി സ്വകാര്യവ്യക്തികള്‍ കവര്‍ന്നെടുത്തതോടെ പതനം പൂര്‍ത്തിയായ തോട് പുതുതലമുറക്ക് ഇതുവഴി തോട് ഒഴുകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനുള്ള സ്ഥലം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പത്ത് കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള തോടിനു മുപ്പത് ലിങ്‌സിലധികം വീതിയുണ്ടായിരുന്നു ഇന്ന് കേവലം പത്തടി പോലും ഇല്ലാത്ത സ്ഥിതിയിലാണ്.

തോടിന്റെ ഭാഗമായിരുന്ന കൈയേറ്റ ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളും വറ്റിവരണ്ട് കിടക്കുന്ന ശേഷിക്കുന്ന തോടിന്റെ ഭാഗവും ചൂണ്ടിക്കാട്ടി ഇവിടെയൊരു തോടുണ്ടായിരുന്നുവെന്ന് പുതിയ തലമുറയെ പരിചയപ്പെടുത്തേണ്ട സ്ഥിതിയാണിപ്പോള്‍.

തോടിന്റെ ഉത്ഭവസ്ഥാനമായ കാരംകോട് തലചിറയുടെ നാല് വശത്തെയും ഭൂമി കൈയേറി താമസം തുടങ്ങിയതോടെ ചാത്തന്നൂര്‍ തോടിന്റെ ശവപെട്ടിയില്‍ ആദ്യത്തെ ആണിയടിച്ചു. ഈ കൈയേറ്റം ഒഴിപ്പിക്കാനോ കുടിലുകള്‍ പൊളിച്ചുമാറ്റാനോ തലചിറ മണ്ണിട്ട് നികത്താനോ ആരും തയാറായില്ല. രാഷ്‌ട്രീയസ്വാധീനവും വോട്ടുബാങ്ക് രാഷ്‌ട്രീയവും കൈയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. തലച്ചിറ നികന്നതോടെ തോട്ടിലെ നീരൊഴുക്ക് നിലച്ചു. ഇതേ തുടര്‍ന്ന് തോടിന്റെ തീരത്തുള്ള കാരംകോട്, ഏറം, മീനാട് ഏലാകളിലെ നെല്‍കൃഷി അസാധ്യമായി.

തരിശായ നിലം ഭൂമാഫിയ തുഛമായ വിലയ്‌ക്ക് വാങ്ങി മണ്ണിട്ട് നികത്തി. ഏറത്ത് ചേരിയിലെ വയല്‍ ഇപ്പോള്‍ ഓര്‍മ്മയാണ്. മണ്ണിട്ട് നികത്തിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ കെട്ടിടങ്ങള്‍ ഉയരുകയാണ്. ഇപ്പോഴും തോടിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് നികത്തല്‍ സജീവമാണ്.’ഭൂമാഫിയയക്ക് സഹായകമായി തോടിനു സമാന്തരമായി റോഡ് നിര്‍മ്മിച്ചതോടെ വയലുകള്‍ മണ്ണിട്ട് നികത്താന്‍ ഏറെ സഹായകമായി. ശ്രീഭൂതനാഥ ക്ഷേത്രംമുതല്‍ മീനാട് വരെയുള്ള ഏലാകള്‍ നേരത്തെ ചാത്തന്നൂരിന്റെ നെല്ലറയായിരുന്നു. പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന പ്രത്യയശാസ്ത്രം പഞ്ചായത്ത് ഭരണാധികാരികള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ അത് ഭൂമാഫിയ പ്രയോജനപെടുത്തി.

തണ്ണീര്‍തടങ്ങളും നീരൊഴുക്കുകളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതോടെ തോടിലെ നീരൊഴുക്ക് നഷ്ടപെട്ടു. ഇതാകട്ടെ ചാത്തന്നൂരും പരിസരങ്ങളിലുമുള്ള കിണറുകള്‍ ഉള്‍പ്പെടെ ജലസ്രോതസുകള്‍ വറ്റിവരളുന്നതിനും കാരണമായി. ഇതോടെ കൃഷിയും നശിച്ചു. ക്ഷീരകര്‍ഷകരും വെള്ളമില്ലാതെ ദുരിതത്തിലായി. ഇതുമൂലം തോട്ടില്‍ പോളകളും കാടുകളും വളര്‍ന്നു. തോടിന്റെ വരമ്പുകള്‍ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. അല്‍പ്പം വെള്ളമുള്ള സ്ഥലത്ത് ചാത്തന്നൂര്‍ ടൗണിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നാശമായി. ഇപ്പോള്‍ വെള്ളമുള്ള ഭാഗത്ത് പോലും ഇറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. ചാത്തന്നൂര്‍ തോട് സംരക്ഷിക്കണമെന്നും മാലിന്യവിമുക്തമാക്കണമെന്നും ചെറുതും വലുതുമായ കൈയേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കണമെന്നും നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.