Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വനാന്തരത്തിലെ പുണ്യഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:29 pm IST
in Travel

വനാന്തരത്തിലെ പ്രശസ്തമായ വൈഷ്ണവചൈതന്യമാണ് തിരുനെല്ലിയിലേത്. വന്യമൃഗങ്ങള്‍ വിഹരിയ്‌ക്കുന്ന ശാന്തസുന്ദരമായ ഇവിടെ പിതൃകര്‍മ്മം നടത്തുന്നതിന് പ്രസിദ്ധമാണ്. ഒട്ടേറെപ്പേര്‍ വന്നുചേരുന്ന ഇവിടെ വനത്തിന്റെ മാധുര്യത്തെ അടുത്തറിയാം. സാഹസികമായ യാത്രയാണ് ഇവിടുത്തേത്. മാന്‍കൂട്ടങ്ങള്‍ തുള്ളിക്കളിയ്‌ക്കുന്നതും, ആനക്കൂട്ടങ്ങള്‍ വഴിയില്‍ വട്ടംനില്‍ക്കുന്നതും, ഏതുനിമിഷവും പുലിവന്നുചേരാനുമുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. വയനാടിന്റെ ആത്മാവിനെ നമിച്ചുകൊണ്ടുള്ളയാത്ര നല്ല അനുഭവത്തെ നല്‍കും.

ബ്രഹ്മാവാണ് ഇവിടെ വിഷ്ണുവിനെ പ്രതിഷ്ഠിച്ചതത്രേ. ഹംസവാഹന രഥത്തില്‍ അദ്ദേഹം ലോകപ്രദക്ഷിണം നടത്തിക്കൊണ്ടിരിയ്‌ക്കേ തിരുനെല്ലിയിലെ വനത്തിന്റെ ഭംഗിയില്‍ തരിച്ചുനിന്നുപോയി. വിഷ്ണുലോകമെന്ന് ഒരുവേള അദ്ദേഹം തെറ്റിദ്ധരിക്കുകയായിരുന്നു. അവിടെ ഒരു നെല്ലിമരത്തില്‍ വിഷ്ണുവിഗ്രഹം അലങ്കരിച്ചുവെച്ചിരിക്കുന്നത് ബ്രഹ്മാവ് കാണാനിടവന്നു. അതിയായ സന്തോഷത്തോടെ ആവിഗ്രഹം എടുക്കുവാന്‍ ചെല്ലുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ അത് അപ്രത്യക്ഷമായി. ”എന്റെ വിഗ്രഹം ഉചിതമായിടത്ത് പ്രതിഷ്ഠിയ്‌ക്കണം എന്ന് അശരീരി”കേട്ടു. അത് മഹാവിഷ്ണുവിന്റെതാണെന്ന് ബ്രഹ്മദേവന്‍ തിരിച്ചറിഞ്ഞു. ഉടനെ തിരുനെല്ലിതാഴ്‌വരയില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുവാന്‍ ഒരുക്കംനടത്തി. അന്ന് ആ ശുഭമുഹൂര്‍ത്തത്തില്‍ ദേവന്മാരെല്ലാവരും എത്തിച്ചേര്‍ന്നുവത്രേ. ബ്രഹ്മാവിന്റെ പ്രതിഷ്ഠയാല്‍ ക്ഷിപ്രപ്രസാദിയാണത്രേ ഭഗവാന്‍. രാത്രിയില്‍ ബ്രഹ്മദേവപൂജ ഈകോവിലില്‍ നടക്കുന്നുവെന്നാണ് വിശ്വാസം.

കുലശേഖര രാജാവിന്റെ കാലത്തെ ശാസനങ്ങള്‍ തിരുനെല്ലിശാസനം എന്നപേരില്‍ അറിയപ്പെടുന്നുണ്ട്. ഭാസ്‌ക്കര രവിവര്‍മ്മയുടേതാണ് ആ ശാസനങ്ങള്‍. എ.ഡി. 950-1010 ഇക്കാലത്തായിരുന്നു അതെല്ലാം എഴുതപ്പെട്ടത്. അതിനാല്‍ മൂവ്വായിരം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിന് ഉണ്ടെന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ അകലെക്കൂടി ഒഴുകുന്ന കബനീനദിയുടെ പോഷകനദിയായ പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തിയശേഷം തിരുനെല്ലിക്ഷേത്രദര്‍ശനം നടത്തിയാലേ തര്‍പ്പണാദികര്‍മ്മങ്ങള്‍ പൂര്‍ത്തിയാകൂ.

ബലികര്‍മ്മാദികള്‍ക്ക് ചില ചിട്ടവട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തിരുനെല്ലി നരിനിരങ്ങി മലയ്‌ക്കപ്പുറത്തുള്ള തൃശ്ശിലേരി മഹാദേവനെ തൊഴണം. അതിനുശേഷം മലകയറി തിരുനെല്ലിയിലെത്തി കര്‍മ്മങ്ങള്‍ നടത്താം. വീണ്ടും മഹാദേവനെവന്ന്‌തൊഴുത് വിളക്കും മലയും കഴിപ്പിയ്‌ക്കണം. തലേന്നുതന്ന തിരുനെല്ലിക്ഷേത്രത്തിലെത്തി  ഓഫീസില്‍ വിവരം അറിയിക്കണം. ബലിയ്‌ക്കുവേണ്ടുന്നവയെല്ലാം അവിടെനിന്നും ലഭിക്കും.

രണ്ടേരണ്ടു ദിവസത്തെ ഉത്സവം മാത്രമാണ് ഈക്ഷേത്രത്തില്‍. പുത്തരിയും ചുറ്റുവിളക്കുമാണ് ഉത്സവത്തിന്റെ വിശേഷം. സ്വന്തമായി ആനയുണ്ടെങ്കില്‍ മാത്രമേ എഴുന്നള്ളിപ്പു നടത്തൂ എന്നതിന്നാല്‍ ആനയില്ലാത്തവെറും ചെറിയ ഉത്സവം ഈക്ഷേത്രത്തിലെ  പ്രത്യേകതയാണ്. പാപനാശിനിയില്‍ നിന്നും ക്ഷേത്രാവശ്യത്തിനുള്ളവെള്ളം കരിങ്കല്‍ പാത്തിവഴിയാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. ഏതോകാലത്ത് ചെയ്തുവച്ച ആ സംവിധാനം കണ്ടാല്‍ അത്ഭുതം തോന്നും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.