Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ നീക്കം കോണ്‍ഗ്രസ് നേതാവിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 11:58 pm IST
in Thiruvananthapuram

തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെങ്ങാനൂര്‍ മേക്കുംകര ശ്രീനീലകേശി മുടിപ്പുരക്ഷേത്ത്രിന്റെ ഭരണം പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം വിവാദമാകുന്നു. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റുകൂടിയായ നിലവിലെ ക്ഷേത്ര ഭാരവാഹി വിശ്വാസികളെ കബളിപ്പിച്ച് വ്യാജ ട്രസ്റ്റ് രൂപീകരിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

കോണ്‍ഗ്രസ് നേതാവിനെതിരെ നാട്ടുകാര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി.കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ക്ഷേത്രത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ രഹസ്യമായി നേതാവ് വ്യാജട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു. ചാല സബ്‌രജിസ്ട്രാര്‍ ഓഫീസിലാണ് വ്യാജ ട്രസ്റ്റ് രജിസ്‌ട്രേഷന്‍ നടത്തിയത്. നാട്ടുകാര്‍ അറിയാതിരിക്കാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തെ സബ്‌രജിസ്ട്രാറാഫീസിനെ ഒഴിവാക്കി.

ഉത്സവശേഷം വാര്‍ഷിക പൊതുയോഗം വിളിക്കാതായതോടെയാണ് വ്യാജട്രസ്റ്റിന്റെ വിവരം വിശ്വാസികള്‍ അറിയുന്നത്. തുടര്‍ന്ന് പലതവണ വിശ്വാസികള്‍ ക്ഷേത്രപൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ക്ഷേത്രഭാരവാഹികള്‍ തയ്യാറായില്ല. ഇതോടെ വിശ്വാസികള്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റിനെതിരെ രംഗത്തെത്തി. വ്യാജ ട്രസ്റ്റിനെതിരെ ഭക്തര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇദ്ദേഹത്തിനെതിരെ കേസെടുക്കരുതെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഇടപെട്ടതായാണ് വിവരം. കൂടാതെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും ആക്ഷേപമുണ്ട്. തുടര്‍ന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രഡിഡന്റ് വി.എം.സുധീരന് പരാതി നല്‍കിയത്. ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള നേതാവിന്റെ നീക്കത്തിനെതുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന പഞ്ചായത്തില്‍ ഒരു സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.

വെങ്ങാനൂര്‍ പ്രദേശത്തെ നാലു കുടുംബങ്ങളുടെ വകയായിരുന്ന മേക്കുംകര ശ്രീ നീലകേശി മുടിപ്പുര ക്ഷേത്രം 1947-ലാണ് വിവിധ കരകള്‍ക്കായി സമര്‍പ്പിച്ചത്. നിയമപ്രകാരം നാലുകുടുംബങ്ങള്‍ക്ക് പ്രത്യേക അവകാശവും അനുവദിച്ചുനല്‍കി. തുടര്‍ന്ന് കരകളുടെയും കുടുംബങ്ങളുടെയും 29 അംഗങ്ങളെ ഉള്‍പ്പെടുത്തി ക്ഷേത്രഭരണസമിതയും നിലവില്‍വന്നു. ഭക്തരുടെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നാണ് ഉത്സവമടക്കമുള്ള ചടങ്ങുകള്‍ തീരുമാനിക്കുക. വരവുചിലവു കണക്കുകളും പൊതുയോഗത്തില്‍ അവതരിപ്പിക്കണം.

ഈ നിബന്ധനകള്‍ മുഴുവന്‍ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മറ്റു അഞ്ചുപേരുമടങ്ങുന്ന സംഘം സ്വകാര്യട്രസ്റ്റായി ക്ഷേത്രഭരണത്തെ മാറ്റിയത്. ഈ വ്യാജ ട്രസ്റ്റിനാണ് ഇനി ക്ഷേത്രത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണാധികാരം. കൂടാതെ ക്ഷേത്രത്തിന്റെ കോടികളുടെ ആസ്തി വകകളെക്കുറിച്ചും പുതിയ ട്രസ്റ്റ് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യകാല ഉടമ്പടിയില്‍ ക്ഷേത്രത്തിന്റെ തിരുമുടി, വസ്തുവകകള്‍, നീക്കിയിരിപ്പ് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അമൂല്യ നവരത്‌ന കല്ലുകള്‍ പതിച്ച തിരുമുടിയും കല്യാണമണ്ഡപവും ആഡിറ്റോറിയവും അടങ്ങുന്ന ക്ഷേത്രത്തിന്റെ ആസ്തിവില വ്യാജട്രസ്റ്റില്‍ കണക്കാക്കിയിരിക്കുന്നത് വെറും അയ്യായിരം രൂപമാത്രമാണ്. കൂടാതെ ക്ഷേത്രത്തിലെ തിരുമുടിയില്‍ പതിച്ചിരുന്ന അമൂല്യ നവരത്‌ന കല്ലുകളും വലിയ രത്‌നക്കല്ലുകളും ഇളക്കിമാറ്റിയെന്നുകാട്ടി ഒരുവിഭാഗം ഭക്തര്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയും നല്‍കി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

2000 മുതല്‍ 2015 വരെയുളള കാലയളവില്‍ ക്ഷേത്രവരുമാനം സംബന്ധിച്ച അക്കൗണ്ടുകള്‍ നിയമപരമായി ഓഡിറ്റ് ചെയ്തില്ലെന്നും ക്ഷേത്രത്തിന്റെ തിരുമുടിയില്‍ പതിച്ചിരുന്ന രത്‌നക്കല്ലുകള്‍ ഇളക്കിമാറ്റി വിലകുറഞ്ഞ വ്യാജ കല്ലുകള്‍ പതിച്ചുവെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നിലവിലെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജട്രസ്റ്റിനെതിരെ കീഴെവീട്, പേരയില്‍ കുടുംബാംഗങ്ങളും ദേവസ്വംമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ഒരുകോടിയിലധികം ചിലവഴിച്ച് നടത്തിയ കഴിഞ്ഞ പറണേറ്റ് ഉത്സവത്തിന്റെ വരവുചിലവു കണക്കുകളും ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.