Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സന്നിധാനത്ത് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ആരോഗ്യവിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:40 pm IST
in Travel

ശബരിമല: വരുന്ന ദിവസങ്ങളിലുണ്ടാകുന്ന തിരക്കും അതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രതിസന്ധികളെ നേരിടാന്‍ സന്നിധാനത്ത് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ആരോഗ്യവിഭാഗം. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത് രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നേഴ്‌സ്, നാല് ഫാര്‍മസിസ്റ്റ്, നാല് നേഴ്‌സിംഗ് അസിസ്റ്റന്റ്, ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പെടെ 33 ജീവനക്കാരാണ് ഇവിടെയുള്ളത്.

എല്ലാ ദിവസവും രാവിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് സംഘമായി തിരിഞ്ഞ് ശുചീകരണ തൊഴിലാളികളുടെ സഹായത്താല്‍ മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും.

ക്ലോറിനേഷന്‍, കൊതുകിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ഉറവിട നശീകരണം, വൈകിട്ട് പുകയ്‌ക്കല്‍ എന്നിവ നടത്തും.

കൂടുതല്‍ കൊതുകുകളുണ്ടെന്ന് ബോധ്യമാകുന്ന സ്ഥലങ്ങളില്‍ അബൈറ്റ് തളിക്കും. ഹോട്ടലുകളില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

തീര്‍ത്ഥാടനകാലം ആരംഭിച്ച ശേഷം 25,097പേര്‍ സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടി. പതിനായിരം തീര്‍ത്ഥാടകര്‍ പമ്പ ആശുപത്രിയിലും അപ്പാച്ചിമേട്ടിലെ ആശുപത്രിയില്‍ 2793, നീലിമല ആശുപത്രിയില്‍ 3655, എരുമേലിയില്‍ 5795, നിലയ്‌ക്കലില്‍ 4183 പേരും പമ്പയിലെയും നിലയ്‌ക്കലിലെയും മൈാബൈല്‍ യൂണിറ്റുകളില്‍ 2500 തീര്‍ത്ഥാടകരും ചികിത്സ തേടി.

എന്നാല്‍ സന്നിധാനം ആശുപത്രിയില്‍ കിടത്തി ചികിത്സാ സംവിധാനം ഏര്‍പ്പെടുത്താത്തതും വിദഗ്ധ പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തതും ഗുരുതര രോഗം ബാധിച്ചെത്തുന്നവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പിന്നീട് ഇവരെ സ്‌ട്രെച്ചറില്‍ പമ്പയിലും അവിടെനിന്നും വാഹനത്തില്‍ പത്തനംതിട്ടയിലോ കോട്ടയത്തോ എത്തിച്ച് മാത്രമാണ് തുടര്‍ ചികിത്സ നടത്താന്‍ സാധിക്കുന്നത്. ഇത്തവണ അഞ്ഞൂറോളം പേരെയാണ് ഇത്തരത്തില്‍ വിവിധ ആശുപത്രികളിലേക്ക് അയച്ചത്. ഇതില്‍ അഞ്ചുപേര്‍ മരണപ്പെട്ടു.

പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടന പാതയിലെ ഓക്‌സിജന്‍ പാര്‍ലറുകളിലും അപ്പാച്ചിമേട്ടിലെയും നീലിമലയിലെയും അടിയന്തര മെഡിക്കല്‍ സഹായകേന്ദ്രത്തിലും നിയോഗിച്ച ജൂനിയര്‍ ഹൗസ് സര്‍ജ്ജന്മാര്‍ തിരികെ പോയതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ദേവസ്വം ബോര്‍ഡ് താമസ സൗകര്യം ഒരുക്കിയതിലെ അപാകതയാണ് ഇവര്‍ തിരികെ പോകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ഇവര്‍ക്ക് പകരം ഇതുവരെ ജോലിക്ക് ആരും എത്തിയിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല.

പെരുനാട് കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡ് ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ നീക്കം നടത്തുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും പ്രയോജനകരമാകേണ്ട സന്നിധാനം ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ആയിരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.