Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണ്ഡല കാലം പകുതി ആയിട്ടും പമ്പ ജലസേചന പദ്ധതിയുടെ കനാല്‍ അടഞ്ഞു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:00 pm IST
in Pathanamthitta

വടശ്ശേരിക്കര: മണ്ഡല തീര്‍ത്ഥാടനക്കാലം പകുതി പിന്നിട്ടിട്ടും പമ്പ ജല സേചന പദ്ധതിയുടെ കനാല്‍ അടഞ്ഞു തന്നെ. ഇത് മൂലം അയ്യപ്പ ഭക്തന്‍ മാര്‍ക്ക് ഏറ്റവും സുരക്ഷിതമായ കുളി കടവുകളാണ് നഷ്ടമായിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയില്‍ ജല ക്ഷാമം രൂക്ഷമാകുകയും ചെയ്യും.

പ്രധാന ശബരിമല പാതയായ മണ്ണാരകുളഞ്ഞിചാലക്കയം റോഡില്‍ വടശ്ശേരികര ഇടത്തറ മുക്കിനും കന്നാം പാലത്തിനും ഇടയിലുള്ള അക്യുഡേറ്റു വഴിയാണ് കാലങ്ങളായി പമ്പജെല സേചന പദ്ദതിയില്‍ നിന്നും അടുത്തുള്ള തോട്ടിലേക്ക് തീര്‍ഥാടന കാലത്ത് വെള്ളം തുറന്നു വിട്ടിരുന്നത്. ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരും നാട്ടുകാരുമാണ് ഈ ജലം ഉപയോഗിച്ചിരുന്നത്. കൂടാതെ ചുറ്റുമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചിരുന്നതും ഇവിടെനിന്നാണ്. വറവു കാലത്ത് നൂറു കണക്കിന് ചെറിയ ഗ്രാമങ്ങള്‍ ജെല ലഭ്യതക്കായി ഉപയോഗിക്കുന്ന ഏക ജല സ്രോതസ്സാണ് ഇത്. കനാല്‍ അടഞ്ഞു കിടക്കുന്നത് മൂലം കിണറുകളിലും ശുദ്ധ ജലം മതിയായി ലെഭിക്കുന്നില്ല.

കനാല്‍ തുറന്നു കൊടുക്കണമെന്ന് കോഴഞ്ചേരി ആസ്ഥാനമായുള്ള പമ്പ ജലസേചന പദ്ധതിയുടെ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചപെക്ഷിച്ചതാണ്. നാളിതു വരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. വടശ്ശേരക്കര പഞ്ചായത്ത് പ്ര

ഏകദേശം 325 കിലോ മീറ്റര്‍ നീളമുള്ള ജല സേചന പദ്ധതിയാണ് കെടുകാര്യസ്ഥത മൂലം നാളുകളായി അടഞ്ഞു കിടക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നല്ലൊരു ശതമാനം പ്രദേശങ്ങളും ഈ പദ്ധതിയുടെ ഗുണ ഭോക്താക്കളാണ്. 1993 ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയുടെ ലെക്ഷ്യം 23,135 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് ജെല ലെഭ്യത ഉറപ്പാക്കുകയും, ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യാനുസരണം വെള്ളം എത്തിക്കുകയും ചെയ്യുന്നതിനാണ്. എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് പലപ്പോഴും അവതാളത്തിലാണ്.

ശബരിമല തീര്‍ഥാടന കാലത്ത് കനാല്‍ തുറന്നു കൊടുക്കുന്നത് പതിവാണ്. അവലോകന യോഗങ്ങളിലും മറ്റും ഈ വിഷയം കാര്യമായി പരിഗണിചിട്ടുള്ളതുമാണ്. കനാലിലൂടെ സമീപത്തുള്ള തോട്ടിലേക്ക് തുറന്നു വിടുന്ന ജലം 300 മീറ്ററും, 600 മീറ്ററും താഴെ മാറി രണ്ടു താല്‍കാലിക തടയണകള്‍ നിര്‍മിച്ചു കെട്ടി നിര്‍തേണ്ടതാണ്. ഇതിന്റെ ചുമതല മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ്. ഇത്തവണ ഈ തടയണകളും നിര്‍മിച്ചിട്ടില്ല. സാധാരണ തീര്‍ഥാടന കാലത്ത് നിന്ന് വ്യത്യസ്തമായി ചെറിയ തോതില്‍ മഴ ലഭ്യത ഉള്ളതുകൊണ്ട് തോട്ടില്‍ സ്വോഭാവിക നീരോഴുക്കുണ്ട്. തടയണകള്‍ നിര്‍മിക്കാത്തതു മൂലം അയ്യപ്പന്മാര്‍ക്ക് കുളിക്കാന്‍ ആവശ്യമായി അതുവഴിയുണ്ടാകുന്ന വെള്ളവും തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നില്ല. കനാല്‍ തുറന്നുവിടാനാവശ്യമായ നടപടികള്‍ക്ക് വേഗത കൂട്ടുമെന്ന് പഞ്ചായത്ത് ഭരണ സമിതി പറയുന്നുണ്ടെങ്കിലും, മകര വിളക്ക് കഴിഞ്ഞാലും നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഭക്തര്‍ക്കോ, നാട്ടുകാര്‍ക്കോ വിശ്വാസമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.