Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മയ്യഴി മഹോത്സവവും എംഎല്‍യുടെ രജത ജൂബിലി ആഘോഷവും പരിഹാസ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:42 pm IST
in Kannur

തലശ്ശേരി: കോടികള്‍ ചെലവഴിച്ച് സംഘടിപ്പിച്ച മയ്യഴി മഹോത്സവവും മാഹി എംഎല്‍എ വത്സരാജിന്റെ രജത ജൂബീലി ആഘോഷവും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമായി. പുതുച്ചേരി സര്‍ക്കാര്‍ അനുവദിച്ച 65 ലക്ഷം രൂപയും അതിലേറെ പിരിച്ചെടുത്ത പണവും ധൂര്‍ത്തടിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികളാണ് ക്ഷണിതാക്കളായ പ്രമുഖരുടെ അസാന്നിധ്യത്താല്‍ ശ്രദ്ധേയമായതും പരിഹാസ്യമായി മാറിയതും. മാഹിയില്‍ ആകെയുള്ള 63 ബാറുകളില്‍ നിന്ന് 25000 രൂപ വീതം സംഘാടകര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പിരിച്ചെടുത്തതായും പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നും കോഴിക്കടത്തുകാരില്‍ നിന്നും അതിലേറെയും മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലക്ഷ്യമില്ലാതെയും പിരിച്ചെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ അനുവദിച്ച 62 ലക്ഷത്തിന് പുറമെ ബഹുലക്ഷങ്ങള്‍ പിരിച്ചെടുത്ത് ആര്‍ഭാടപൂര്‍വ്വം നടത്തിയ ആഘോഷപരിപാടികളില്‍ മെഡിമിക്‌സ്, ധാത്രി, എന്‍വിഎം തുടങ്ങിയ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പും സംഘാടകര്‍ സംഘടിപ്പിച്ചിരുന്നു.

കലാപരിപാടികളും മറ്റും ആസ്വദിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നെങ്കിലും എംഎല്‍എയുടെ രജത ജൂബിലി ആഘോഷത്തിന് മാറ്റുകൂട്ടാന്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അവകാശപ്പെട്ട ആരും തിരിച്ചുഞ്ഞുനോക്കിയില്ല എന്നതാണ് എംഎല്‍യെ നിരാശനാക്കിയത്. സംഘാടകര്‍ എംഎല്‍എയെ അനുമോദിക്കാന്‍ എത്തിച്ചേരുമെന്ന് അവകാശപ്പെട്ട പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി, സ്പീക്കര്‍ സദാപതി, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍, കൃഷിമന്ത്രി കെ.പി.മോഹനന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ബിജെപി ദേശീയ സമതി അംഗം പി.കെ.കൃഷ്ണദാസ്, പുതുച്ചേരി എം.പിമാരായ ഗോഗുലകൃഷ്ണന്‍, ആര്‍.രാധാകൃഷ്ണന്‍, വി.ബാലന്‍ എംഎല്‍എ, എന്നിവരൊന്നും ഇ.വത്സരാജിനെ അനുമോദിക്കാന്‍ എത്തിയില്ല. സംഘാടക സമിതി ചെയര്‍മാനായ മുന്‍ പള്ളൂര്‍ എംഎല്‍എ എ.വി.ശ്രീധരനും ചടങ്ങിനെത്തിയില്ല. അദ്ദേഹം അസുഖം കാരണമാണ് എത്താതിരുന്നതെന്നാണ് സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ പുതുച്ചേരി ടൂറിസം മന്ത്രി പി.രാജവേലു, ഡെപ്യൂട്ടി സ്പീക്കര്‍, ടിപിആര്‍ ശെല്‍പം, എംഎല്‍എമാരായ മല്ലാടി കൃഷ്ണറാവു, കെ.ലക്ഷ്മി നാരായണന്‍ എന്നിവരുടെ സാന്നിധ്യമാണ് വത്സരാജിന് എള്ളോളമെങ്കിലും ആശ്വാസം പകരുന്നത്.

കോടിക്കണക്കിന് രൂപ പിരിവെടുത്തും അല്ലാതെയും ധൂര്‍ത്തടിച്ച് നടത്തിയ പരിപാടി ഇത്രയും അപമാനകരമായി മാറുമെന്ന് സംഘാടര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ എംഎല്‍എയെ അനുകൂലിച്ചിരുന്ന ബഹുഭൂരിപക്ഷവും ഇപ്പോള്‍ അദ്ദേഹത്തെ ബഹുമാനിക്കാനോ അദ്ദേഹത്തോട് സഹകരിക്കാനോ തയ്യാറാവുന്നില്ല എന്നതാണ് മാഹിയിലെ ജനങ്ങള്‍ പറയുന്നത്. കൂടാതെ മയ്യഴിയിലെ വികസനമുരടിപ്പിപ്പും സാധാരണ ക്കാരായ ജനങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന നടപടിയും വിപരീത ഫലങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ട് മാഹിയുടെ ജനപ്രതിനിധിയായും മന്ത്രിയായും ഭരണപക്ഷത്തും പ്രതിപക്ഷത്തും നിലയുറപ്പിച്ച വ്യക്തി എന്നനിലയില്‍ നാട്ടുകാരോട് എടുത്ത് പറയാന്‍ തക്കവണ്ണം ഒന്നും എംഎല്‍എക്ക് മുന്നിലില്ല.

പെരുപ്പിച്ചുകാട്ടുന്ന പാര്‍ക്കിന്റെയും തുറമുഖത്തിന്റെയും കാര്യത്തിലാവട്ടെ വന്‍ അഴിമതി ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍ മഹോത്സവത്തിന്റെയും രജതജൂബിലയുടെയും പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചത് തന്നെ വലിയ നേട്ടം. ജനങ്ങളില്‍ നിന്നുണ്ടായ പരിഹാസം അതിലേറെ നഷ്ടവും വരുത്തിവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

Kerala

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.