Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വാട്ടര്‍പാര്‍ക്ക് നവീകരണം ഫയലില്‍ സുരക്ഷിതം ചന്തത്തോട് സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 08:23 pm IST
in Pathanamthitta

തിരുവല്ല : പ്രഖ്യാപനങ്ങുളുടെ പെരുമഴകള്‍ പലതവണ ഉണ്ടായിട്ടും തിരുവല്ല ചന്തകടവ് വാട്ടര്‍ പാര്‍ക്കിനോട് അധികൃതരുടെ അവഗണന.നഗര സഭയുടെ ഉടമസ്ഥതിയിലുള്ള ഇവിടെ നേരം വൈകിയാല്‍ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ചന്തക്കടവ് വാട്ടര്‍പാര്‍ക്ക് സംരക്ഷണമില്ലാതെ നശിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.പലതവണ വിഷയം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ ഒരു നടപടിയും എടുത്തിട്ടില്ല.ഒരു കാലത്ത് ജലഗതാഗതത്തിന്റെ കവാടമായിരുന്ന തിരുവല്ല ചന്ത തോടിന് നഷ്ടങ്ങളുടെ കഥമാത്രമാണ് പറയുവാനുള്ളത്. വാഹനങ്ങള്‍ കുറവായിരുന്ന കാലഘട്ടത്തില്‍ ജലഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ തിരുവല്ലാ ചന്തത്തോടിന് വളരെയ അധികം പ്രാധാന്യം ഉണ്ടായിരുന്നു. അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെ തിരുവല്ലായുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ആവിശ്യമുള്ള എല്ലാ സാധനങ്ങളും എത്തിയിരുന്നത.് ജലഗതാഗതമാര്‍ഗ്ഗം ആയിരുന്നു. വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ പഞ്ചസാര ഫാക്ടറിക്കുള്ള കരിമ്പും ജലഗതാഗതമാര്‍ഗ്ഗം അന്ന് എത്തിയിരുന്നത്. ഇതിന്റെയെല്ലാം ഉറവിടം തിരുവല്ലാ ചന്തക്കടവ് ആയിരുന്നെന്നാണ് പഴമക്കാര്‍ പറയുന്നത്. കാലംമാറിയതോടെ ജലഗതാഗതത്തിന്റെയും ചന്തക്കടവിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. റോഡ്മാര്‍ഗ്ഗമുള്ള ഗതാഗതത്തിന് പ്രാധാന്യം ലഭിച്ചു. ചന്തത്തോട് കാലക്രമേണ അവഗണിക്കപ്പെട്ടു. തോടിന്റെ ഇരുകരകളിലും ധാരാളം വീടുകള്‍ വന്നു. ഇതോടെ തോടും പരിസരങ്ങളും മലിനീകരിക്കപ്പെടുകയും ചെയ്തു. പോളയും, പായലും നിറഞ്ഞതോടെ തോട്ടിലെ ജലം കാണാത്ത അവസ്ഥ. ഇതിനിടയില്‍ പലയിടങ്ങളിലും അനധികൃത കൈയ്യേറ്റം, റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ തടയണകളുടെ നിര്‍മ്മാണം. ഇതോടെ ചന്തത്തോട്ടിലെ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചു. ഇതേ തുടര്‍ന്ന് ചന്തത്തോടിന്റെ നവീകരണത്തിന് മുറവിളികള്‍ ഉയര്‍ന്നു. തുടര്‍ന്ന് 2001 ല്‍ അന്നത്തെ എം. എല്‍. എ. ആയിരുന്ന മാമ്മന്‍ മത്തായിയുടെ ശ്രമഫലമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചന്തത്തോട് പുനരുദ്ധരിച്ച് വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിക്കുകയും ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതേതുടര്‍ന്ന് ചന്തത്തോട്ടില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. തോട്ടിലെ പോളകളും, പായലും നീക്കം ചെയ്തു. തുടക്കത്തില്‍ ആറില്‍പരം പെഡല്‍ ബോട്ടുകളും ഇവിടെയുണ്ടായിരുന്നു: നല്ല രീതിയില്‍ ആയിരുന്നു വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനവും. ഇടക്കാലത്ത് ചില പെഡല്‍ ബോട്ടുകള്‍ കേടാകുകയും, അറ്റകുറ്റപ്പണികള്‍ക്കായി കരയില്‍ കയറ്റുകയും ചെയ്യതതോടുകൂടി വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. വര്‍ഷങ്ങളായി ബോട്ടുകള്‍ കരയ്‌ക്കാണിരുപ്പ്. കെട്ടിടവും പരിസരങ്ങളും കാടുകയറി അനാഥമായ അവസ്ഥയിലും. ചന്തതോട്, പായലും, പോളയും നിറഞ്ഞ് ഒഴിക്കില്ലാത്ത അവസ്ഥയിലാണിപ്പോള്‍ . അടുത്തകാലത്ത് ജില്ലാ കളക്ടര്‍ ഡോ. എസ് .ഹരികിഷോറിന്റെ നേതൃത്വത്തില്‍ ചന്തതോട് വികസനത്തിന് കോടിക്കണക്കിന് രൂപയുടെ പദ്ധതി വിഭാവനം ചെയ്തു. എന്നാല്‍ ഇതുവരെയായും ഇതൊന്നും ലക്ഷ്യം കണ്ടിട്ടില്ല. പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതല്ലാതെ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.