Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ ആശുപത്രിക്ക് തീര്‍ത്ഥാടന കാലത്തും മോക്ഷമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 09:19 pm IST
in Pathanamthitta

എസ്.അഭിജിത്ത്

തിരുവല്ല :മണ്ഡലകാലങ്ങളി്ല്‍ ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ കടന്നുപോകുന്ന കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിക്ക് ഇത്തവണയും അവഗണന. ശബരിമലക്ക് ഏറ്റവും അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനോടും രൂക്ഷമായ ഭാഷയിലാണ നാട്ടുകാര്‍ പ്രതികരിച്ചത്.ആശുപത്രി സൂപ്രണ്ട് ചുമതലയൊഴിഞ്ഞിട്ട് മൂന്നു മാസത്തിലേറെയായെങ്കിലും പുതിയ നിയമനം നടത്തിയിട്ടില്ല.നിലവില്‍ ഡെപ്യൂട്ടി ഡി.എം.ഒയ്‌ക്ക് സൂപ്രണ്ടിന്റെ അധികാരച്ചുമതല.എന്നാല്‍ ശബരിമലയുടെ ചുമതലകൂടിയുള്ള ഇവര്‍ക്ക് എല്ലാകാര്യങ്ങളും ശ്രദ്ധിക്കാന്‍ സാധിക്കാറില്ല. ഇതിനാല്‍ ജില്ലാആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.

മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടു.സര്‍ജറി ആവശ്യമുള്ള രോഗികള്‍ക്ക് ആനുപാതികമായ ഓപ്പറേഷന്‍ തിയേറ്ററുകളും ജില്ലാ ആശുപത്രിക്ക് ഇല്ല.ജില്ലാ ആസ്പത്രിയുടെ ഉടമസ്ഥാവകാശം ജില്ലാ പഞ്ചായത്തിനാണെങ്കിലും സ്ഥിരം നിയമനങ്ങള്‍ നടത്തേണ്ടത് ആരോഗ്യവകുപ്പാണ്.ഏന്നാല്‍ വിഷയം ശ്രദ്ധയില്‍ പെടുത്തേണ്ട ജില്ലാ പഞ്ചായത്തും അമ്പേപരാജയപ്പെട്ടു.മൂന്ന് ഫിസിഷ്യന്മാരും മൂന്ന് അനസ്‌തേഷ്യ ഡോക്ടര്‍മാരും ജോലി ചെയ്തിരുന്ന ആസ്പത്രിയില്‍ രണ്ട് തസ്തികകളിലും ഓരോ ഡോക്ടര്‍മാര്‍ മാത്രമേ നിലവിലുള്ളൂ.രണ്ട് സര്‍ജന്മാരുടെ സേവനം ആസ്പത്രിയിലുണ്ടെങ്കിലും ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. പരിചയസമ്പന്നരായ നഴ്‌സുമാരെ ഇലത്തൂരിലെ നഴ്‌സിങ് കോളേജിലേക്ക് ഡ്യൂട്ടി മാറ്റി നല്കുന്നതിനാല്‍ അടിയന്തരാമായി നടത്തേണ്ടുന്ന പലശസ്ത്രക്രീയകളും മാറ്റിവെച്ചിരിക്കുകയാണ്.ജനപ്രതിനിധികള്‍ അടക്കം വിഷയത്തില്‍ ഇടപെട്ടുവെങ്കിലും പ്രഖ്യാപനങ്ങള്‍ കടലാസുകളില്‍ ഒതുങ്ങി.കാന്‍സര്‍രോഗ വിദഗ്ധനെ നിയമിച്ചിട്ടുള്ള ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും സംവിധാനമില്ല.കാന്‍സര്‍രോഗം സ്ഥിരീകരിക്കേണ്ട പതോളജിസ്റ്റിനെ ജില്ലാ ആശുപത്രിയില്‍ നിയമിച്ചിട്ടുണ്ടങ്കിലും രോഗം സ്ഥിരീകരിക്കാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലാണ് ജോലി ചെയ്യുന്നത്.പത്തനംതിട്ട ജില്ലയില്‍ രോഗികള്‍ക്ക് റോഡിയേഷനും, കീമോെതറാപ്പിയടക്കുമുള്ള ചികിത്സകള്‍ക്ക് ആളുകള്‍ സംവിധാനങ്ങള്‍ തേടി മറ്റ് ജില്ലകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്..ജില്ലാ ആശുപത്രിയോട് ചേര്‍ന്ന ജില്ലാ കാന്‍സര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിനു സര്‍ക്കാരിന്റെ കാര്യമായ സഹായം ലഭിക്കുന്നില്ല.ലക്ഷക്കണക്കിന ്അയ്യപ്പഭക്തര്‍ കടന്നു പോകുന്ന പ്രദേശത്തെ ജില്ലാആശുപത്രിയില്‍ ആറ് കിടക്കകള്‍ മാത്രമാണ ്ശബരിമല വാര്‍ഡിനായി അനുവദിച്ചിട്ടുള്ളത്.

മുപ്പത് ഡോക്ടര്‍മാര്‍ ആവശ്യമുള്ള ആശുപത്രിയില്‍ 23 പേര്‍ മാത്രമാണ് നിലവിലുള്ളത്. കാലപ്പഴക്കം ചെന്ന ആമ്പുലന്‍സുകളില്‍ ഒരെണ്ണ കട്ടപ്പുറത്തായിട്ട് മാസം ആറ് കഴിഞ്ഞു.രോഗികള്‍ക്ക് ആവശ്യമായ ശുചിമുറികളെ മറ്റ് സംവിധാനങ്ങളോ ഇല്ല.നാല് തിയേറ്ററുകളില്‍ ഒന്ന് പ്രസവ ആവശ്യങ്ങള്‍ക്കും മറ്റൊന്ന അടിയന്തര ശസ്ത്രക്രിയകള്‍ക്കും ഉപയോഗിക്കുമ്പോള്‍ രണ്ടെണ്ണം മാത്രമാണ് അധികം.ഇവിടെ ശസ്ത്രക്രിയ നടത്തണമെങ്കില്‍ തന്നെ മതിയായ സര്‍ജ്ജന്‍മാരില്ല.ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആകെ നാല് പേരെ മാത്രമാണ് ഉള്‍കൊള്ളാന്‍ സാധിക്കുക.ഭക്തജന സഹസ്രങ്ങള്‍ എത്തുന്ന ശബരിമല ഉള്‍പ്പെടുന്ന പ്രദേശത്ത് അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ സംവിധാനമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ നാടിന് തന്നെ നാണക്കേടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.