Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുര്‍ക്കിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു; റഷ്യ അമേരിക്കയ്‌ക്ക് എതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 10:10 pm IST
in World

മോസ്‌കോ: അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടതില്‍ പ്രതിഷേധിച്ച് തുര്‍ക്കിയുമായുള്ള എല്ലാബന്ധങ്ങളും റഷ്യ അവസാനിപ്പിച്ചു. റഷ്യന്‍ വിമാനം വെടിവച്ചിട്ടതില്‍ ഖേദം പ്രകടിപ്പിക്കുവാന്‍ പോലും തുര്‍ക്കി തയ്യാറാവാത്ത സാഹചര്യത്തിലാണ് റഷ്യയുടെ  നടപടി. തുര്‍ക്കി സര്‍ക്കാര്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവടം നടത്തി തുര്‍ക്കി ലാഭമുണ്ടാക്കുകയാണെന്നും റഷ്യ ആരോപിച്ചു.  അമേരിക്ക തങ്ങളുടെ യുദ്ധവിമാനത്തിന്റെ പാത തുര്‍ക്കിക്ക് ചോര്‍ത്തി നല്‍കിയെന്നും  റഷ്യ ആരോപിച്ചു. വളരെ  ഗൗരവകരമായ ആരോപണമാണ് റഷ്യയുടേത്.

തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കുവാനും റഷ്യ നടപടി തുടങ്ങി. എല്ലാ സംയോജിത പദ്ധതികളും നിര്‍ത്തലാക്കി. തുര്‍ക്കിയുടെ സാധനങ്ങള്‍ അപകടകരവും ഗുണനിലവാരം ഇല്ലാത്തവയുമാണെന്നും റഷ്യ ആരോപിച്ചു. പ്രത്യേകിച്ച് ഭക്ഷ്യ വസ്തുക്കളും ഫര്‍ണീച്ചറുകളും മറ്റ് ഉപഭോഗ സാധനങ്ങളുമെന്ന് റഷ്യ പറഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള പല ഉല്‍പ്പന്നങ്ങളും നിര്‍ബന്ധപൂര്‍വ്വം തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. തല്‍ക്കാലം സൈനികമായ ഒരു തിരിച്ചടി റഷ്യ നല്‍കിയേക്കില്ലായെന്നും സൂചനയുണ്ട്.

അമേരിക്ക തങ്ങളുടെ യുദ്ധവിമാനത്തിന്റെ പാത തുര്‍ക്കിക്ക് ചോര്‍ത്തി നല്‍കിയെന്നും അതാണ് വിമാനം വെടിവച്ചിടാന്‍ കാരണമാതെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ആരോപണം.

ഐഎസിന് എതിരെ പൊരുതുന്ന സഖ്യസേനയുടെ നേതാവ് എന്ന നിലയ്‌ക്ക് അംഗരാജ്യങ്ങള്‍ യുദ്ധവിമാനങ്ങളെ ആക്രമിക്കരുതെന്ന് നിര്‍ദ്ദേശിക്കാന്‍ അമേരിക്കയ്‌ക്ക് ഉത്തരവാദിത്വമുണ്ട്.പുടിന്‍ പറഞ്ഞു.

സിറിയയില്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന റഷ്യന്‍ യുദ്ധവിമാനത്തെ  വ്യോമാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ വെടിവെച്ചിടുന്നതിന് മുന്‍പ്   മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് തുര്‍ക്കി പറയുന്നത്. മുന്നറിയിപ്പിന്റെ ശബ്ദരേഖയും  തുര്‍ക്കി പുറത്തുവിട്ടിട്ടുണ്ട്. അഞ്ചു മിനിറ്റിനിടെ പത്തു തവണ മുന്നറിയിപ്പ് നല്‍കിയശേഷമാണ് റഷ്യന്‍ വിമാനത്തിനുനേരെ മിസൈല്‍ തൊടുത്തതെന്ന് തുര്‍ക്കി പറയുന്നു. തങ്ങളുടെ വിമാനം തുര്‍ക്കിയുടെ വ്യോമമേഖലയിലേക്ക് കടന്നിട്ടില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. സംഭവ ത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയുമായുള്ള സൈനിക ബന്ധം റഷ്യ വിച്ഛേദിച്ചിരുന്നു.

സിറിയയില്‍ ദൗത്യത്തിലുള്ള   യുദ്ധവിമാനങ്ങള്‍ കവചമെന്ന നിലയില്‍ അത്യാധുനിക മിസൈല്‍ വേധ സംവിധാനവും റഷ്യ സ്ഥാപിക്കുകയുണ്ടായി. ചൊവ്വാഴ്ചയാണ് സിറിയന്‍ അതിര്‍ത്തിയില്‍വച്ച് റഷ്യന്‍ ഫൈറ്റര്‍ ജെറ്റിനെ തുര്‍ക്കി വീഴ്‌ത്തിയത്. പിന്നില്‍ നിന്നുള്ള കുത്തെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ തുര്‍ക്കിയുടെ നടപടിയെ വിശേഷിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.