Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കണ്ണീരുതോരാതെ പാരീസ്: മൂന്ന് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 02:48 am IST
in World

പാരീസ്: പാരീസിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 129 പേരുടെ മരണത്തിനിടയാക്കിയ പാരീസിലെ ബോംബാക്രമണത്തിന് ശേഷം ബെല്‍ജിയവും ഹംഗറിയുമെല്ലാം അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങളെല്ലാം സുരക്ഷാ പരിശോധനക്ക്‌ശേഷമാണ് കടത്തിവിടുന്നത്. പാരീസ് ആക്രമണത്തിന്റെ വെളിച്ചത്തില്‍ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകളും യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ എത്തിയ ബെല്‍ജിയം രജിസ്‌ട്രേഷനിലുള്ള കാര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഭീകരരെ അറസ്റ്റുചെയ്യുവാനായത്. ജര്‍മ്മനി ഈ മാസമാദ്യം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ബെല്‍ജിയം പോലീസ് വ്യാപകമായ റെയ്ഡുകളും അറസ്റ്റുകളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഭയാര്‍ത്ഥി മേഖലകളില്‍ ഇസ്ലാമിക ഭീകരര്‍ക്ക് ബന്ധമുണ്ടാവാമെന്നാണ് കരുതപ്പെടുന്നത്. യുറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ 11 മില്യണ്‍ ജനസംഖ്യയാണുള്ളത്. ഇതില്‍ പകുതിയോളം മുസ്ലിങ്ങളാണ്. ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ വിദേശ പോരാളികളെ എത്തിച്ചതും ബെല്‍ജിയമാണ്.

ഇതിനിടയില്‍ പാരീസ് ഭീകരാക്രമണത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഭീകരന്മാരില്‍ ഒരാളെ തിരിച്ചറിഞ്ഞു. പാരീസ് സ്വദേശിയായ ഒമര്‍ ഇസ്മായ്ല്‍ മോസ്‌റ്റെഫയ് (29) ആണു ബറ്റാക്ലാന്‍ സംഗീതഹാളില്‍ ആക്രമണം നടത്തിയശേഷം പൊട്ടിത്തെറിച്ചത്. ഇയാളുടെ അച്ഛനെയും സഹോദരനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി പാരീസ് ചീഫ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സ്വാ മോളിന്‍സ് പറഞ്ഞു. കൊല്ലപ്പെട്ട ഒമറിന്റെപേരില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ടെങ്കിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇയാളുമായി ബന്ധപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികള്‍ക്കിടിയലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാരീസിലെ ഭീകരാക്രമണം മൂന്നു സംഘങ്ങള്‍ പരസ്പരം ഏകോപിപ്പിച്ചു നടത്തിയ ഒന്നായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും പാരീസ് ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഭീകരരെല്ലാം കലാഷ്‌നിക്കോവ് തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും, ഒരേ മാതൃകയിലുള്ള സ്‌ഫോടകവസ്തുക്കളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. സംഗീതപരിപാടി നടന്ന സ്ഥലത്ത് അക്രമികള്‍ എത്തിയ ബെല്‍ജിയം നമ്പര്‍ പ്ലേറ്റുള്ള ഫോക്‌സ്‌വാഗന്‍ പോളോ പോലീസ് കണ്ടെത്തി. ബെല്‍ജിയത്തില്‍ താമസിക്കുന്ന ഒരു ഫ്രഞ്ചുകാരനാണ് ഇത് വാടകയ്‌ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ 30ന് പാരീസിന്റെ പ്രാന്തനഗരത്തില്‍ ഐക്യരാഷ്‌ട്രസഭ കാലാവസ്ഥാ ഉച്ചകോടി നടക്കുമോയെന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. നിരവധി രാഷ്‌ട്രനേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഭീകരാക്രമണം ഉണ്ടായെങ്കിലും ഉച്ചകോടി മാറ്റില്ലെന്നു ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.