Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അഴിമതിയില്‍ മുങ്ങിയ കാസര്‍കോട് നഗരസഭയില്‍ കാലിടറി യുഡിഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:01 pm IST
in Kasargod
കാസര്‍കോട്: ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാസര്‍കോട് നഗരസഭയില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചരണരംഗത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ യുഡിഎഫിന് കാലിടറുന്നു. പ്രതിപക്ഷമായ ബിജെപിയുടെ കരുത്തരായ സാരഥികളുടെ രഥപ്രയാണത്തെ തടഞ്ഞു നിര്‍ത്തുവാന്‍ ഭരണ പക്ഷമായ ലീഗിന് കഴിയുന്നില്ല. കോണ്‍ഗ്രസ്സിനെ കൂട്ട് പിടിച്ച് 2000 മുതല്‍ തുടര്‍ച്ചയായി അധികാരം കൈയ്യാളുന്ന ലീഗിന് കഴിഞ്ഞ ഭരണകാലത്ത് നഗരസഭയില്‍ നടന്ന് അഴിമതികളെ സംബന്ധിച്ച് പ്രതിപക്ഷമായ ബിജെപി ഉന്നയിച്ച് ആരോപണങ്ങളില്‍ മറുപടി പറയാനാകാതെ വോട്ടര്‍മാരുടെ മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. കാസര്‍കോട് കോട്ട, മത്സ്യമാര്‍ക്കറ്റ്, സുനാമി ഫഌറ്റ്, കെട്ടിട വാടക തുടങ്ങി നിരവധി അഴിമതികളുടെ വിളഭൂമിയാക്കി നഗരസഭയെ ലീഗ് മാറ്റി. ലീഗ് പിന്തുണയോടെ ഭരണം നടത്തിയ സിപിഎം സ്വതന്ത്രനും പിന്നീട് ജില്ലാ കമ്മറ്റിയംഗവുമായ എസ്.ജെ.പ്രസാദും കേരള കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് വ്യാജ രേഖകളുണ്ടാക്കി കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റു. അവിടുന്ന് തുടങ്ങിയതാണ് നഗരസഭയുടെ അഴിമതികളുടെ നാറുന്ന കഥകള്‍. പിന്നീട് ലീഗ് അധികാരത്തിലെത്തിയതൊടെ അഴിമതിക്ക് കൂടുതല്‍ ശക്തി പ്രാപിക്കുന്നതാണ് കണ്ടത്. പുതിയ ബസ്റ്റാന്റിനടുത്ത് നിര്‍മ്മിച്ച സര്‍ക്കിളുമായി ബന്ധപ്പെട്ട യാതൊരു രേഖകളും നഗരസഭയില്‍ കാണാനില്ലെന്ന് ആരോപണമുണ്ടായിട്ടും ചെയര്‍മാന്‍ മൗനം പാലിക്കുകയായിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ മാലിന്യ സംസ്‌കരണത്തിനായി 11 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച് ബയോഗ്യാസ് പ്ലാന്റ് എവിടെ പോയെന്ന് നഗരസഭയ്‌ക്ക് തന്നെ അറിയില്ല. പോസ്റ്റ് ഓഫീസിനടുത്ത് ലൈസന്‍സില്ലാത്ത കെട്ടിടത്തില്‍ നിന്ന് ലീഗ് നേതാവ് 50000 രൂപ വരെ മാസപ്പടി വാങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാര്‍ക്കറ്റിനടുത്ത് ഷീറ്റ് മാത്രമിട്ട് ചെയര്‍മാന്റെ ബന്ധു വഴി വാടകയ്‌ക്ക് സ്ഥലം നല്‍കുന്നു. ചെറിയ തുകയ്‌ക്ക് പാട്ടത്തിനെടുത്ത സഥലം വലിയ തുകയ്‌ക്കാണ് മറുവാടകയ്‌ക്ക് നല്‍കിയിരിക്കുന്നത്. സ്വകാര്യ കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് നഗരസഭ ഭൂമി കൈയ്യേറിയിട്ടാണ്. ഫോര്‍ട്ട് റോഡില്‍ ഫഌറ്റ് നിര്‍മ്മാണത്തിനായി ഓടകള്‍ തന്നെ ഗതിമാറ്റി. പുതിയ ബസ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. നഗരസഭയില്‍ നടക്കുന്ന കോണ്‍ട്രാക്ട് പ്രവൃത്തികളെല്ലാം കാലാകാലങ്ങളിലായി ലീഗ് നേതാക്കള്‍ ബിനാമികളെ ഉപയോഗിച്ച് വീതംവെച്ചെടുക്കുകയാണ് പതിവെന്ന് വോട്ടര്‍മാര്‍ പറയുന്നു. ഭരണകക്ഷിയുടെ വാര്‍ഡുകളില്‍ മാത്രമാണ് ഫണ്ട് ചിലവഴിക്കുന്നത്. പല ഫണ്ടുകളും വഴിവിട്ട് ചിലവഴിച്ചതായും ബിജെപി സംസ്ഥാന സമിതിയംഗവും പ്രതിപക്ഷനേതാവുമായ പി.രമേശന്‍ പറഞ്ഞു. അറുപത് ലക്ഷം രൂപ ചിലവിട്ട ടൗണ്‍ ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. നാലായിരം രൂപ വാടക ഈടാക്കിയിരുന്ന ടൗണ്‍ ഹാളിന് ഇപ്പോള്‍ 22,000 രൂപയോളം ഈടാക്കുകയാണ്. ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയാണ്. പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഗതാഗതകുരുക്കിലാണ് നഗരം. മിക്ക തെരുവുവിളക്കുകളും കേടായിക്കിടക്കുകയാണ്.
നഗരസഭയില്‍ സിപിഎം ലീഗിന്റെ അടിമയെപോലെയാണ് പെരമാറുന്നതെന്ന് പി.രമേശ് പറഞ്ഞു. വനിതാ സംവരണമായ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇത്തവണ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥിയെ വിജയ സാധ്യതയുള്ള സീറ്റിലല്ല മത്സരിപ്പിക്കുന്നത്. അത് തന്നെ വ്യക്തമാക്കുന്നത് സിപിഎമ്മും ലീഗും തമ്മില്‍ രഹസ്യ ധാരണകള്‍ ഉണ്ടാക്കിയെന്നാണ്. മുസ്ലിം ലീഗ് നേതൃത്വവുമായി അടുത്തിടെ ഇടഞ്ഞു രാജിവച്ച നഗരസഭാംഗം സുലൈമാന്‍ ഹാജി ബാങ്കോട് ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ മുസ്ലിം ലീഗ് വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. പരമ്പരാഗത വാര്‍ഡുകളില്‍ ലീഗ് വിരുദ്ധ തരംഗവും എസ്ഡിപിഐ പോലെയുള്ള പാര്‍ട്ടികളുടെ സ്വാധീനവും അണികളില്‍ ചോര്‍ച്ചയുണ്ടാക്കിയെന്ന് വിശ്വസിക്കുന്നവര്‍ ലീഗിനുള്ളിലുണ്ട്. ഇതിനാല്‍ നഗരസഭാ ഭരണം ബിജെപിയുടെ കൈകളിലേക്കെത്തുമെന്ന് ഉറപ്പായ ഇടത് വലത് മുന്നണികള്‍ കോമാലി സഖ്യത്തെ ഉപയോഗിച്ച് പടയോട്ടം തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ഇടിയുള്ള അനൈക്യം അവര്‍ക്ക തന്നെ തടസ്സമാകുകയാണ്. ലൈറ്റ് ഹൗസ്, ബീരന്ത്ബയല്‍, താലൂക്കാഫീസ്, പുലിക്കുന്ന്, കൊറക്കോട്, നുള്ളിപ്പാടി നോര്‍ത്ത്, നുള്ളിപ്പാടി, അണങ്കൂര്‍, കറന്തക്കാട്, താളിപ്പടുപ്പ്, ആനബാഗിലു വാര്‍ഡുകള്‍ ബിജെപി കഴിഞ്ഞ തവണ വിജയിച്ചിരുന്നു. സിപിഎമ്മിന് അടുത്ത കാലത്തൊന്നും കാസര്‍കോട് നഗരസഭയുടെ ഭരണം ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുന്‍എംഎല്‍എ സി.എച്ച് കുഞ്ഞമ്പു തന്നെ തുറന്ന് പറഞ്ഞിരുന്നു. നാമമാത്ര സീറ്റുകളിലാണ് തങ്ങള്‍ വിജയം നേടുകയെങ്കിലും നഗരസഭ ഭരണത്തിനുള്ള കേവല ഭൂരിപക്ഷത്തില്‍ നിന്ന് യുഡിഎഫിനെയും ബിജെപിയെയും അകറ്റി നിര്‍ത്തുകയാണ് ഐഎന്‍എല്‍–ഇടതുമുന്നണി സഖ്യത്തിന്റെ തന്ത്രം. കോണ്‍ഗ്രസിന് നിലവില്‍ രണ്ടു സീറ്റുകളാണുള്ളതെങ്കിലും അക്കൗണ്ട് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. പക്ഷെ ലീഗില്‍ നിന്നും ഇടത് മുന്നണികളില്‍ നിന്നുമുള്ള അണികളുടെ കൊഴിഞ്ഞ് പോക്ക തടയാന്‍ കഴിയാതെ മുന്നണികള്‍ പകച്ച് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് സീറ്റ വിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും, ലീഗിലും ഉണ്ടായ പൊട്ടിത്തെറികളുടെ അലയൊലികളില്‍ നിന്ന് അവര്‍ക്ക് മുക്തമായി പ്രചരണ രംഗത്ത് കാര്യമായ മുന്നേറ്റള്‍ ഉണ്ടാക്കുവാനെനിയും കഴിഞ്ഞിട്ടില്ല.
തുടര്‍ച്ചയായി മുസ്ലിം ലീഗ് ഭരിച്ച നഗരസഭയില്‍ വികസനമുരടിപ്പും അഴിമതിയുമാണ് ഇത് വരെ എടുത്ത പറയാവുന്ന വികസനം. ലീഗ് ഭരണം നഗരസഭയെ കടുത്ത വികസനമുരടിപ്പിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വികാരമാണ് ജനങ്ങളിലുള്ളത്. അതിനാല്‍ ബിജെപി ഇക്കുറി നഗരസഭയില്‍ അധികാരത്തിലെത്തുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.