Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടിമേഖലയിലും മൂന്നാര്‍ മോഡലിന് കളമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 10:43 am IST
in Kollam

ചാത്തന്നൂര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നേടിയ സമരവിജയത്തിന് പിന്നാലെ കശുവണ്ടി മേഖലയിലും സ്ത്രിസമൂഹം പുതിയ സമരമുഖം തുറന്നു. അതിന്റെ മുഖ്യതെളിവാണ് ഇന്നലെ ട്രേഡ് യൂണിയനുകളുടെയും രാഷ്‌ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ആയിരത്തിലധികം തൊഴിലാളികള്‍ പാരിപ്പള്ളി ഇഎസ്‌ഐ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച്.

ഇടതുമുന്നണി നേതാക്കള്‍ സമരത്തിലേക്ക് കടന്നുകയറിയതിനെ ചോദ്യം ചെയ്ത സ്ത്രീതൊഴിലാളികള്‍ കൂകിവിളിച്ചതും സിപിഎം നേതാവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് പിന്‍മാറിയതും കശുവണ്ടി മേഖലയിലെ കുത്തക യൂണിയനുകളായ സിഐടിയു, ഐഎന്‍ടിയു സി, എഐടിയുസി നേതാക്കള്‍ക്ക് ഏറ്റ തിരിച്ചടിയായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികള്‍, സംഘം ചേര്‍ന്ന് ഇഎസ്‌ഐസി മെഡിക്കല്‍ കോളേജ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇത് കശുവണ്ടി തൊഴിലാളികളിലും മറ്റ് തൊഴില്‍ മേഖലകളിലും എത്തിച്ചു. ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന ആശുപത്രി ഉപരോധസമരത്തില്‍ പങ്കെടുക്കണമെന്നും നോട്ടീസിലൂടെ അഭ്യര്‍ഥിച്ചിരുന്നു. കല്ലുവാതുക്കലിലെ ചില സിപിഎം നേതാക്കള്‍ കശുവണ്ടി ഫാക്ടറികളില്‍നിന്ന് തൊഴിലാളികളെ പുറത്തുവിടരുതെന്നും ഉപരോധസമരത്തില്‍ പങ്കെടുത്താല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി.

ഈ ഭീഷണിയൊന്നും വകവയ്‌ക്കാതെ ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികള്‍ അണിനിരന്ന മാര്‍ച്ച് ഇഎസ്‌ഐസി ആശുപത്രിയിലേക്ക് നീങ്ങി. ആശുപത്രിക്ക് മുന്നില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡിന് മുന്നില്‍ ഇവര്‍ നിരന്നിരുന്നു. ആശുപത്രി ഇഎസ്‌ഐസിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. സമരം പൊളിക്കാന്‍ തലേദിവസം സിപിഎം നേതാക്കള്‍ കശുവണ്ടി ഫാക്ടറികളില്‍ ഭീഷണി മുഴക്കിയത് തൊഴിലാളികള്‍ അറിഞ്ഞിരുന്നു. അവസരം മുതലെടുക്കാനായി ചില സിപിഐക്കാരും എത്തിയിരുന്നു. സിഐടിയു നേതാവായ വി.രഘുനാഥന്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ സ്ത്രീ തൊഴിലാളികള്‍ രോഷാകുലരായി. കൂക്കുവിളികള്‍മൂലം അദ്ദേഹത്തിന് പലപ്പോഴും സംസാരം നിര്‍ത്തേണ്ടിവന്നു.

പ്രസംഗിക്കാന്‍ എത്തിയ സിപിഐയുടെ നേതാവിനെ അസഭ്യവര്‍ഷത്തോടെ സ്ത്രീത്തൊഴിലാളികള്‍ സമരമുഖത്തുനിന്നും ഓടിച്ചു. നേതാക്കളെ കൂവിവിളിച്ചതിനൊപ്പം സ്ത്രീ തൊഴിലാളികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ പ്രാദേശിക നേതാക്കള്‍ വിളറി. ഇടതുപക്ഷ പ്രാദേശികനേതാവ് പ്രസംഗം തുടങ്ങിയതോടെ പിരിഞ്ഞുപോയ തൊഴിലാളികളെ സിപിഎമ്മുകാര്‍ തടയാന്‍ ശ്രമിച്ചത് ബിഎംഎസ് പ്രവര്‍ത്തകരുമായി ഉന്തിനും തള്ളിനുമിടയാക്കി. പോലീസ് ശക്തമായി ഇടപെട്ടാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. രാഷ്‌ട്രീയക്കാര്‍ക്ക് പ്രസംഗിക്കാന്‍ പോലീസിന്റെ അനുമതി ഇല്ലാതെ മൈക്ക് സെറ്റ് എത്തിച്ചെങ്കിലും അത് ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചില്ല. ഇതും വലിഞ്ഞുകയറിയെത്തുകയും ഉപരോധസമരത്തെ എതിര്‍ക്കുകയും ചെയ്തവര്‍ക്ക് ശക്തമായ താക്കീതായി.

ഇതിനിടയില്‍ സ്ഥലത്ത് ഉണ്ടായിരുന്ന ബിഎംഎസ് പ്രവര്‍ത്തകര്‍ തൊഴിലാളികളുമായി സംസാരിക്കുന്നതില്‍ വിറളിപൂണ്ട് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇടത് വലത് രാഷ്‌ട്രീയക്കാരെ ഒഴിവാക്കി 24 മുതല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് സ്ത്രീ തൊഴിലാളികളുടെ തീരുമാനം. അതിനിടയില്‍ നേതാക്കള്‍ വലിഞ്ഞുകയറി വന്നാല്‍ അതിനെ ചെറുക്കുമെന്നും ഇഎസ്‌ഐ ആശുപത്രി സംരക്ഷണസമിതി മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

പുതിയ വാര്‍ത്തകള്‍

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.