Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ റെയില്‍വേയ്‌ക്ക് കെട്ടിട വാടക ഇനത്തില്‍ 302 കോടിയുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 05:49 pm IST
in Kannur

കണ്ണൂര്‍: യുപിഎ ഭരണകാലത്ത് കണ്ണൂരില്‍ റെയില്‍വേയുടെ സ്ഥലത്ത് നിര്‍മിച്ച വാണിജ്യ കെട്ടിടങ്ങള്‍ ആവശ്യക്കാര്‍ക്ക് നേരിട്ടു നല്‍കാതെ ഇടനിലക്കാര്‍ക്ക് സബ് ലീസിനു നല്‍കിയതു വഴി വ്യാപക ക്രമക്കേട്. കണ്ണൂരില്‍ 302 കോടി 29 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകള്‍ പറയുന്നത്. മുപ്പതു വര്‍ഷക്കാലത്തേക്കു സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയ ലീസില്‍ റെയില്‍വേയുടെ 24220 ചതുരശ്ര അടി(അമ്പത്തിയഞ്ചര സെന്റ്) സ്ഥലത്താണ് കണ്ണൂരിലെ എംഎഫ്‌സി നിര്‍മിച്ചിരിക്കുന്നത്. 13915 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബേസ്‌മെന്റില്‍ 32 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 13210 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താഴത്തെ നിലയില്‍ 21 കടമുറികള്‍, 4 ആങ്കര്‍ ഷോപ്പുകള്‍ ഫുഡ് കോര്‍ട്, റിസപ്ഷന്‍ ലോബി പൊതുലോബി എന്നിവയുണ്ട്. ഒന്നാം നിലയില്‍ 19 കടമുറികളും 3 ആങ്കര്‍ സ്റ്റോറുകളും യാത്രക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ആറു മുറികളും റസ്റ്റോറണ്ടുമുണ്ട്. രണ്ടാം നിലയില്‍ 28 ഹോട്ടല്‍ മുറികളാണുള്ളത്. ഒന്നും രണ്ടും നിലകളുടെ വിസ്തീര്‍ണം 23785 ചതുരശ്ര മീറ്ററാണ്.

കെട്ടിടത്തിന്റെ വിസ്തീര്‍ണം ആകെ 50,910 ചതുരശ്ര അടിയാണ്. ഇത് വെറും 1,25,000 രൂപ പ്രതിമാസ വാടക നിശ്ചയിച്ചാണ് ഇടനിലക്കാര്‍ക്ക് കൈമാറിയിട്ടുള്ളത്. കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയശേഷം നഗരസഭയില്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പിച്ച് (ഒക്യുപന്‍സി) കെട്ടിട നമ്പരുകള്‍ നേടിയ ശേഷം മാത്രമേ മുറികള്‍ മറുപാട്ടത്തിനു നല്‍കാവൂ. എന്നാല്‍ നഗരസഭയില്‍ നിന്നും അനുമതി വാങ്ങാതെയാണ് ഇര്‍കോണ്‍ ഐഎസ്എല്‍ ഇടനിലക്കാര്‍ക്ക് മറുപാട്ടത്തിനും അവര്‍ കച്ചവടക്കാര്‍ക്ക് മേല്‍ വാടകയ്‌ക്കും നല്‍കിയത്. ഇതു സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ കെ.എ.ഷാജ് പ്രശാന്ത് നല്‍കിയ പരാതിയില്‍ നഗരസഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിവര്‍ഷം ഒരു മാസത്തെ വാടകയാണ് കെട്ടിടങ്ങളില്‍ നിന്നും നഗരസഭയ്‌ക്ക് കെട്ടിട നികുതിയായി ലഭിക്കേണ്ടത്. നികുതി വെട്ടിപ്പ് ഒഴിവാക്കുന്നതിന് വാടകയുടെ നിരക്കും കണക്കാക്കപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിനു മുന്നിലെ റോഡിന്റെ വീതിയും സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യവും കണക്കിലെടുത്ത് കണ്ണൂരിലെ കെട്ടിടത്തിന് മാത്രം ചതുരശ്ര അടിക്ക് 189 രൂപയാണ് വാടക കണക്കാക്കിയിട്ടുള്ളത്. ഇത് 50,910 ചതുരശ്ര അടിക്ക് 96ലക്ഷത്തി21990 രൂപ വരും. എന്നാല്‍ റെയില്‍വേ പ്രതിമാസം 12,25000/രൂപയ്‌ക്കാണ് നിലവിലുള്ള ഇടനിലക്കാര്‍ക്ക് വാടകയ്‌ക്കു നല്‍കിയിട്ടുള്ളത്. ഇത് നഗരസഭ കണക്കാക്കിയ നിരക്കിന്റെ ഏഴിലൊന്നിനും താഴെയാണ്. നഗരസഭ നിശ്ചയിച്ച നിരക്കിനും മുകളിലാണ് ഇപ്പോള്‍ ഇടനിലക്കാര്‍ വാടകക്കാരില്‍ നിന്നും പിരിക്കുന്ന പ്രതിമാസ വാടക.

നഗരസഭ നിയമാനുസരണം കണക്കാക്കിയ വാടകയും, ഇര്‍കോണ്‍ ഐഎസ്എല്‍ ഇടനിലക്കാരുമായുണ്ടാക്കിയ മറുപാട്ടക്കരാറിലെ വാടകയും തമ്മില്‍ പ്രതിമാസം 8396990 രൂപയുടെ വ്യത്യാസമുണ്ട്. ഇത് 10 കോടി 8 ലക്ഷം രൂപയോളം വരും. മുപ്പതു വര്‍ഷത്തേക്കാണ് മറുപാട്ട കരാര്‍ ഈ കാലയളവില്‍ കാലാകാലങ്ങളില്‍ ഉണ്ടാകാവുന്ന വാടക വര്‍ദ്ധനവ് കണക്കാക്കാതെ തന്നെ 302 കോടി 29 ലക്ഷം രൂപയോളം വരും. കണ്ണൂരില്‍ മ3ത്രം 302 കോടി 29 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

റെയില്‍വേക്കുണ്ടായ നഷ്ടത്തിനു പുറമേയാണിത്. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്കു മാത്രം അര്‍ഹതപ്പെട്ട ഇളവ് ദുരുപയോഗപ്പെടുത്തി നഗരസഭകളില്‍ നിന്നും കെട്ടിട നമ്പര്‍ വാങ്ങിക്കാതെ കെട്ടിടം മറുപാട്ടം നല്‍കിയതില്‍ നടന്ന നികുതി വെട്ടിപ്പ്. കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കി ആദ്യ ടെന്റര്‍ ക്ഷണിച്ച 2012 ഒക്‌ടോബര്‍ മുതലുള്ള കാലയളവില്‍ നികുതി നല്‍കേണ്ടതുണ്ട്. പ്രതിവര്‍ഷം രൂപ 96 ലക്ഷത്തി 21990 രുപ പ്രകാരം നാലു വര്‍ഷത്തേക്ക് ഇത് 3,48,7960 രൂപ വരും. നഗരസഭയില്‍ നിന്നും അനുമതി ലഭിക്കുന്നതുവരെ ഈ കെട്ടിടം അനധികൃത കെട്ടിടമാണെന്നതിനാല്‍ ഈ കാലയലവില്‍ ഇതിന്റെ മൂന്നിരട്ടി നികുതി ഈടാക്കാവുന്നതാണ്. ക്രമപ്പെടുത്തലിനു പ്രത്രേക ഫീസും നല്‍കണം.

ക്രമക്കേട് സംബന്ധിച്ച് റെയില്‍വേയുടെ ഓണ്‍ലൈന്‍ ഗ്രീവന്‍സ് സെല്ലിനു നല്‍കിയ പരാതിക്കുള്ള മറുപടിയില്‍ കെട്ടിടത്തിന്റെ പണി മാത്രമാണ് ഇര്‍കോണ്‍ ഐഎസ്എല്‍ ചെയ്തിട്ടുള്ളതെന്നും ലിഫ്റ്റ് ഫര്‍ണിച്ചറുകള്‍ ഫര്‍ണിഷിങ്ങ് ട്രാന്‍സ്‌ഫൊര്‍മര്‍, ജനറേറ്റര്‍ തുടങ്ങിയവയെല്ലാം ഇടനിലക്കാരാണു സ്ഥാപിച്ചതെന്നും വൈദ്യുതി കണക്ഷന്‍ നേടിയതും വര്‍ഷം തോറുമുള്ള മെയിന്റനന്‍സും വാടകയ്‌ക്കു നല്‍കലുമെല്ലാം അവരുടെ ചുമതലയാണെന്നും പറയുന്നു. അതുകൊണ്ടാന് ഓരോ മുറികളായി വാടകയ്‌ക്കു നല്‍കാതെ ഇത്തരത്തില്‍ ഇടനിലക്കാര്‍ക്കു നല്‍കിയതെന്നാണ് ഇര്‍കോണ്‍ ഐഎസ്ആറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.കെ.നയ്യാര്‍ നല്‍കുന്ന വിശദീകരണം. സാധാരണ എല്ലാ വാണിജ്യ കെട്ടിടങ്ങളിലും വാടകക്കാര്‍ തന്നെയാണ് നിലവില്‍ ഇക്കാര്യങ്ങളിലേറെയും ചെയ്തു വരുന്നത്.

യുപിഎ ഭരണകാലത്ത് രാജ്യത്തെ തെരഞ്ഞെടുത്ത അമ്പതു റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേയുടെ സ്ഥലത്ത് നിര്‍മിച്ച വാണിജ്യ കെട്ടിടങ്ങള്‍ ആവശ്യക്കാര്‍ക്ക് നേരിട്ടു നല്‍കാതെ ഇടനിലക്കാര്‍ക്ക് സബ് ലീസിനു നല്‍കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.