Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അപ്രതീക്ഷിത രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടംകറങ്ങി നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 11:20 pm IST
in Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ രാഷ്‌ട്രീയ കാലാവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് തിരുവനന്തപുരം നഗരസഭയിലെ ഇടതുവലതു മുന്നണികളിലെ നേതൃത്വം. മാസങ്ങള്‍ക്കു മുമ്പേ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നവരും സ്ഥാനാര്‍ഥി ആകാന്‍ മോഹിച്ചവരും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടാക്കണമോയെന്ന് ചിന്തയിലാണ്.

എസ്എന്‍ഡിപി യോഗത്തിന്റെ അപ്രതീക്ഷിത കടന്നുവരവാണ് മുന്നണികളെ വെട്ടിലാക്കിയത്. ബിജെപി നേട്ടം കൊയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍പട്ടികയിലെ പേരുകള്‍ മാറ്റി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടത്തിലായി മുന്നണിനേതൃത്വം.

മേയര്‍ സ്ഥാനം ജനറലായതോടെ യുഡിഎഫിലും എല്‍ഡിഎഫിലും അഞ്ചോളം പേരുടെ പട്ടിക മേയര്‍സ്ഥാനത്തേക്കായി പരിഗണിച്ചിരുന്നു. കാലാവസ്ഥ വിപരീതമായതോടെ ഫലം പ്രഖ്യാപനം കഴിഞ്ഞിട്ടുമതി മേയര്‍ സ്ഥാനം എന്ന തരത്തിലേക്കു നീങ്ങുകയാണ് മുന്നണികള്‍. നിശ്ചയിച്ചുറപ്പിച്ചിരുന്നവര്‍ കടന്നുകൂടമോ എന്ന ഭയമാണ് ഇടതുവലതു മുന്നണികളെ ഇത്തരത്തില്‍ ചന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

രാഷ്‌ട്രീയ കാലാവസ്ഥമാറിയതോടെ അവസരം മുതലെടുത്ത് ചെറുകക്ഷികളുടെ തള്ളിക്കയറ്റവും തുടങ്ങിയിട്ടുണ്ട്. ഇതോടെ മുന്നണയിലെ പ്രധാനകക്ഷിയുടെ വല്യേട്ടന്‍ മനോഭാവത്തിനു മാറ്റംവന്നു. ഇക്കുറി സീറ്റിനു വേണ്ടി ചെറുകക്ഷികള്‍ക്ക് അധികം യാചിക്കേണ്ടി വരില്ലെന്ന തരത്തിലാണ് സീറ്റ് ചര്‍ച്ചകള്‍.

തിരുവനന്തപുരം നഗരസഭയിലെ ഒട്ടു മിക്ക വാര്‍ഡിലും എസ്എന്‍ഡിപി യോഗത്തിന് നിര്‍ണായക സ്വാധീനമുണ്ട്. പ്രത്യേകിച്ചും നഗരസഭയോട് ചേര്‍ക്കപ്പെട്ട കഴക്കൂട്ടം നേമം പഞ്ചായത്തുകളില്‍. ഈ പഞ്ചായത്തുകളില്‍ നിന്ന് ജയിച്ചുവരുന്നവരാണ് മേയര്‍ ആരാകണം എന്ന് തീരുമാനിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ അതാതിടങ്ങളിലെ പ്രാദേശിക യോഗ നേതൃത്വത്തന്റെ മനസ്സറിയാന്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്നുണ്ട്. അവര്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്താം എന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നു.

എല്‍ഡിഎഫ് 51, യുഡിഎഫ് 42, ബിജെപി 6, സ്വതന്ത്രന്‍1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. രണ്ടു സ്വതന്ത്രന്മാരായിരുന്നു കൗണ്‍സില്‍ ഭരണസമിതിയുടെ ആദ്യഘട്ടത്തില്‍ ഒരാള്‍ അവസാനംവരെ സ്വതന്ത്രനായപ്പോള്‍ മറ്റൊരാള്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയായിരുന്നു. സിപിഎമ്മിന്റെ റിബലായി ശ്രീകാര്യത്തു നിന്നു ജയിച്ചുവന്നയാളാണ് സ്വതന്ത്രനായ വിജയകുമാര്‍.

കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ മാണിക്യവിളാകം വാര്‍ഡിലെ സുരേഷ് ബിജെപി പിന്തുണയോടെയായിരുന്നു ജയിച്ചത്.

തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയുടെ പ്രവര്‍ത്തനം ബൂത്ത് അടിസ്ഥാനത്തില്‍ തുടങ്ങിയിരുന്നു. സംവരണവാര്‍ഡുകള്‍ മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പായിരുന്നു ബിജെപി നടത്തിയിരുന്നത്.

അപ്പോഴെല്ലാം ബിജെപിയെ കളിയാക്കിയിരുന്ന മുന്നണി നേതാക്കള്‍ നിലവിലെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടം കറങ്ങുന്നുണ്ട്.

ഇടതു വലതു മുന്നണികളില്‍ സീറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്നവര്‍ മാത്രമായിരുന്നു നേരത്തെ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. ഇവരെ വച്ച് കളത്തിലിറങ്ങിയാല്‍ ഫലം വിപരീതമാകുമെന്ന വെളിപാടിലേക്ക് മാറിയിട്ടുണ്ട് മുന്നണി നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.