Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജലനിധി പദ്ധതിയുടെ മറവില്‍ പട്ടയക്കുടിക്കാരുടെ ‘കിണര്‍ മോഷ്ടിച്ചു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 08:55 pm IST
in Idukki

വണ്ണപ്പുറം പഞ്ചാത്തിലെ ഒരു പറ്റം ജനപ്രതിനിധികളും ഉദ്ദ്യോഗസ്ഥരും നടത്തിയ നീക്കത്തെത്തുടര്‍ന്നാണ് പട്ടയക്കുടിയിലെ 40തോളം വനവാസികളുടെ കുടിവെള്ളം നിലയ്‌ക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. വനവാസികളുടെ ഭൂമി കൈമാറരുത് എന്ന നിയമവും ലംഘിച്ചിട്ടും ഭരണകൂടം ഉറക്കം നടിക്കുകയാണ്.

വണ്ണപ്പുറം : ജലനിധി പദ്ധതിയുടെ മറയില്‍ വണ്ണപ്പുറം പഞ്ചായത്തില്‍പ്പെട്ട പട്ടയക്കുടി വനവാസി സെറ്റില്‍മെന്റുകളില്‍ കുടിവെള്ളം ഇല്ലാതാകുന്നു. 2002-03 സാമ്പത്തികവര്‍ഷം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പൊതുവായി ഒരു കുളം നിര്‍മ്മിക്കുകയും ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ടാങ്ക് നിര്‍മ്മിക്കുകയും, ജിഐ, പിവിസി പൈപ്പിലൂടെ വെള്ളം ഉപഭോക്താക്കള്‍ക്ക് വെള്ളം എത്തിക്കുകയും ചെയ്തിരുന്നു. ചിലകുടിക്കാര്‍ കുളത്തില്‍ നിന്ന് വെള്ളം കോരിയെടുത്തും വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു. കഴിഞ്ഞ ദിവസം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഈ പ്രദേശത്തുള്ളവര്‍ ഇവിടെ നിന്നും വെള്ളം എടുക്കരുത് എന്ന്

 

നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവിറക്കി. ഈ കുളത്തിന് സ്ഥലം സംഭാവന ചെയ്ത ആദിവാസി കുടുംബങ്ങളായ നന്ദജന്‍ ചിറയത്ത്, രാജന്‍ തുടങ്ങിയവര്‍ക്കുപോലും കുടിവെള്ളം നിഷേധിക്കുന്ന സമീപനമാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൊണ്ടിരിക്കുന്നത്. പട്ടയക്കുടി ട്രൈബല്‍ എല്‍.പി.സ്‌കൂളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ പുര , മോട്ടോര്‍ കുളത്തില്‍ നിന്നുംഏകദേശംസ്‌കൂള്‍വരെ 500 മീറ്റര്‍ വരെ ഒരടിത്താഴ്ചയില്‍ കിടങ്ങ് താഴ്‌ത്തി പ്ലംബിംഗ് വര്‍ക്ക് നടത്തിയാണ് വെള്ളം എത്തിച്ചിരിക്കുന്നത്. എന്നാല്‍ ഐഎച്ച്ഡിപി കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കുളവും പരിസരവും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പരിസരവാസികളോട് ചോദിക്കാതെ ജലനിധിക്ക് കൈമാറിയാണ് പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നത്. നിയമം ലംഘിച്ചാണ് ഈ പദ്ധതി ജലനിധിക്ക് കൈമാറിയത്. വനവാസികളുടെ ഭൂമി കൈമാറാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിന്ന് ഈ വഞ്ചന നടത്തിയിരിക്കുന്നത്. പദ്ധതിയുടെ മറവില്‍ വ്യാപക പണം കൊള്ള നടത്തിയിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഈ പ്രശ്‌നം ജലവിഭവ മന്ത്രി പി.ജെ. ജോസഫിനെ കണ്ട് പ്രദേശവാസികള്‍ നിവേദനം നല്‍കുകയും ജലനിധി പദ്ധതിയുടെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് വേണ്ടി വിജിലന്‍സിനെ നിയോഗിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വനവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ക്കെതിരെ പൊതുപ്രവര്‍ത്തകന്‍ കെ. പി. സജീവന്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വിജയകുമാര്‍ കോലുപുരയില്‍, ബിനു മൂഴിയില്‍, ശിവദാസ് ആനക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

India

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

News

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.