Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വിശ്വാസികളുടെ കണ്ണിന് കുളിര്‍മയേകി ഇപ്രാവശ്യം രണ്ട് വലിയ അന്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 10:21 pm IST
inKottayam

നീലംപേരൂര്‍: വിശ്വാസികളുടെ കണ്ണിന് കുളിര്‍മയേകി നീലംപേരൂര്‍ പൂരംപടയണിക്കായ് ഗ്രാമം ഒരുങ്ങുന്നു. പതിനെട്ട് വര്‍ഷത്തിനുശേഷം ഇത്തവണ രണ്ട് വലിയ അന്നങ്ങളും എഴുന്നള്ളിക്കുന്നുവെന്ന പ്രത്യേകതയാണ് പടയണിക്കുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ പടയണിക്ക് രണ്ട് ചെറിയ അന്നവും ഒരു വലിയ അന്നവുമാണ് ഉണ്ടായിരുന്നത്. ഇപ്രാവശ്യത്തെ പൂരംപടയണിക്ക് ഒരു ചെറിയ അന്നവും രണ്ട് വല്യന്നങ്ങളും എഴുന്നള്ളിക്കും. ഇതിനുപുറമെയാണ് പുതിയതായി 90 പുത്തന്‍ അന്നങ്ങളും സമര്‍പ്പിക്കുന്നത്. മകം പടയണി 12നും പൂരംപടയണി 13നും നടക്കും. ഇതിന് മുന്‍പ് ഉണ്ടായിരുന്ന വല്യന്നത്തിന് പുറമെ ഒരു ഭക്തന്‍ വഴിപാടായി കൊടുക്കുന്നതാണ് പുത്തന്‍ വലിയ അന്നം. വല്യന്നത്തെ പൂരത്തിന് അണിയിച്ചൊരുക്കി എഴുന്നള്ളിച്ചുകൊണ്ടുവരുന്നതിന് ഏകദേശം എട്ട് ലക്ഷം രൂപയോളം ചിലവ് വരുമെന്ന് നീലംപേരൂര്‍ പള്ളി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

വല്യന്നങ്ങളെ ഒരുക്കുന്നത് വളരെ സങ്കീര്‍ണ്ണതയോടെയും ഭക്തിയോടെയും ചെയ്യേണ്ട ഒരു കര്‍മ്മമാണ് തടി ഉപയോഗിച്ചുള്ള ചട്ടക്കൂടാണ് ആദ്യം നിര്‍മ്മിക്കുന്നത്. ഇതിന് മുകളില്‍ കവുങ്ങ് കീറിമുറിച്ച് വാരിയാക്കി വരിഞ്ഞ് അന്നത്തിന്റെ ആകൃതി ഉണ്ടാക്കും. ഇതിന് മുകളില്‍ വാഴക്കച്ചി പൊതിയും. അത് വാഴ നാരും ചണ ചരടുകൊണ്ട് കെട്ടിമുറുക്കും. പിന്നീട് താമരയില കോര്‍ത്ത് രൂപം മനോഹരമാക്കും. അതിന് ശേഷം ചെത്തിപ്പൂവ്, വാഴപ്പോള എന്നിവ കൊണ്ട് അന്നങ്ങളുടെ രൂപം മനോഹരമാക്കും. ഒന്‍പതേകാല്‍ കോല്‍ പൊക്കമുള്ള വല്യന്നമാണ് നേരത്തെ ഉണ്ടായിരുന്നത്. പുതിയതിന് ഇതില്‍ നിന്ന് ഒരടി പൊക്കം കൂടുതാണ്. 1960ലാണ് ആദ്യമായി ഇന്നത്തെ രൂപത്തിന് സാദൃശ്യമായ വല്യന്നത്തിനെ വഴിപാടായി ലഭിച്ചതെന്നും ദേവസ്വം ഭാരവാഹികള്‍ പറയുന്നു. 1981 ല്‍ വേറൊരു വല്യന്നത്തിനെയും ലഭിച്ചു. വഴിപാടായി ലഭിക്കുന്ന വല്യന്നങ്ങളെല്ലാം തന്നെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂരത്തിന് എഴുന്നള്ളിക്കുകയാണ് സാധാരണ ചെയ്യുന്നത്. വര്‍ഷങ്ങളായി പൂരത്തിന് ഒരു വല്യന്നം മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ പൂരത്തിന് അഞ്ചേകാല്‍ കോല്‍ പൊക്കമുള്ള ഒരു അരയന്നത്തെ കൂടി എഴുന്നള്ളിക്കുന്നുണ്ട്. ഇന്നലെ കൊടിക്കൂറയും ഇന്ന് കാവല്‍ പിശാചിനെയും എഴുന്നള്ളിക്കും. കഴിഞ്ഞ ദിവസം രാത്രി കുടംപൂജകളിയും, തോത്താകളിയും അരങ്ങേറി. ഇതിനെ തുടര്‍ന്ന് പ്ലാവില കോലങ്ങളുടെ (ഭീമസേനന്‍) എഴുന്നള്ളത്തും നടന്നു. മകം പടയണിക്കുവേണ്ടി വൈകിട്ട് 7.30 ഓടെ ചിറമ്പുകുത്തും കോലങ്ങളുടെ നിറപണിയും ആരംഭിക്കും. 11ന് കുടുംപൂജകളി. തുടര്‍ന്ന് അനുജ്ഞാ വാങ്ങലിനുശേഷം തോത്താകളിലും വേലകളിയും . ശേഷം വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. 12ന് നടക്കുന്ന പൂരം പടയണിക്ക് ഉച്ച പൂജയ്‌ക്ക് ശേഷം അന്നം ഊട്ട്. എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിയ്‌ക്കല്‍ ചടങ്ങ്. 10.30ന് പ്രായ്ശ്ചിത്തം, അനുജ്ഞവാങ്ങല്‍, തോത്താകളി.11 ന് പുത്തന്‍ അന്നങ്ങളുടെ സമര്‍പ്പണം. വല്യന്നങ്ങളുടെ എഴുന്നള്ളത് പന്ത്രണ്ട് ന്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

പുതിയ വാര്‍ത്തകള്‍

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.