Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിശ്വാസികളുടെ കണ്ണിന് കുളിര്‍മയേകി ഇപ്രാവശ്യം രണ്ട് വലിയ അന്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 10:21 pm IST
in Kottayam

നീലംപേരൂര്‍: വിശ്വാസികളുടെ കണ്ണിന് കുളിര്‍മയേകി നീലംപേരൂര്‍ പൂരംപടയണിക്കായ് ഗ്രാമം ഒരുങ്ങുന്നു. പതിനെട്ട് വര്‍ഷത്തിനുശേഷം ഇത്തവണ രണ്ട് വലിയ അന്നങ്ങളും എഴുന്നള്ളിക്കുന്നുവെന്ന പ്രത്യേകതയാണ് പടയണിക്കുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ പടയണിക്ക് രണ്ട് ചെറിയ അന്നവും ഒരു വലിയ അന്നവുമാണ് ഉണ്ടായിരുന്നത്. ഇപ്രാവശ്യത്തെ പൂരംപടയണിക്ക് ഒരു ചെറിയ അന്നവും രണ്ട് വല്യന്നങ്ങളും എഴുന്നള്ളിക്കും. ഇതിനുപുറമെയാണ് പുതിയതായി 90 പുത്തന്‍ അന്നങ്ങളും സമര്‍പ്പിക്കുന്നത്. മകം പടയണി 12നും പൂരംപടയണി 13നും നടക്കും. ഇതിന് മുന്‍പ് ഉണ്ടായിരുന്ന വല്യന്നത്തിന് പുറമെ ഒരു ഭക്തന്‍ വഴിപാടായി കൊടുക്കുന്നതാണ് പുത്തന്‍ വലിയ അന്നം. വല്യന്നത്തെ പൂരത്തിന് അണിയിച്ചൊരുക്കി എഴുന്നള്ളിച്ചുകൊണ്ടുവരുന്നതിന് ഏകദേശം എട്ട് ലക്ഷം രൂപയോളം ചിലവ് വരുമെന്ന് നീലംപേരൂര്‍ പള്ളി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

വല്യന്നങ്ങളെ ഒരുക്കുന്നത് വളരെ സങ്കീര്‍ണ്ണതയോടെയും ഭക്തിയോടെയും ചെയ്യേണ്ട ഒരു കര്‍മ്മമാണ് തടി ഉപയോഗിച്ചുള്ള ചട്ടക്കൂടാണ് ആദ്യം നിര്‍മ്മിക്കുന്നത്. ഇതിന് മുകളില്‍ കവുങ്ങ് കീറിമുറിച്ച് വാരിയാക്കി വരിഞ്ഞ് അന്നത്തിന്റെ ആകൃതി ഉണ്ടാക്കും. ഇതിന് മുകളില്‍ വാഴക്കച്ചി പൊതിയും. അത് വാഴ നാരും ചണ ചരടുകൊണ്ട് കെട്ടിമുറുക്കും. പിന്നീട് താമരയില കോര്‍ത്ത് രൂപം മനോഹരമാക്കും. അതിന് ശേഷം ചെത്തിപ്പൂവ്, വാഴപ്പോള എന്നിവ കൊണ്ട് അന്നങ്ങളുടെ രൂപം മനോഹരമാക്കും. ഒന്‍പതേകാല്‍ കോല്‍ പൊക്കമുള്ള വല്യന്നമാണ് നേരത്തെ ഉണ്ടായിരുന്നത്. പുതിയതിന് ഇതില്‍ നിന്ന് ഒരടി പൊക്കം കൂടുതാണ്. 1960ലാണ് ആദ്യമായി ഇന്നത്തെ രൂപത്തിന് സാദൃശ്യമായ വല്യന്നത്തിനെ വഴിപാടായി ലഭിച്ചതെന്നും ദേവസ്വം ഭാരവാഹികള്‍ പറയുന്നു. 1981 ല്‍ വേറൊരു വല്യന്നത്തിനെയും ലഭിച്ചു. വഴിപാടായി ലഭിക്കുന്ന വല്യന്നങ്ങളെല്ലാം തന്നെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂരത്തിന് എഴുന്നള്ളിക്കുകയാണ് സാധാരണ ചെയ്യുന്നത്. വര്‍ഷങ്ങളായി പൂരത്തിന് ഒരു വല്യന്നം മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ പൂരത്തിന് അഞ്ചേകാല്‍ കോല്‍ പൊക്കമുള്ള ഒരു അരയന്നത്തെ കൂടി എഴുന്നള്ളിക്കുന്നുണ്ട്. ഇന്നലെ കൊടിക്കൂറയും ഇന്ന് കാവല്‍ പിശാചിനെയും എഴുന്നള്ളിക്കും. കഴിഞ്ഞ ദിവസം രാത്രി കുടംപൂജകളിയും, തോത്താകളിയും അരങ്ങേറി. ഇതിനെ തുടര്‍ന്ന് പ്ലാവില കോലങ്ങളുടെ (ഭീമസേനന്‍) എഴുന്നള്ളത്തും നടന്നു. മകം പടയണിക്കുവേണ്ടി വൈകിട്ട് 7.30 ഓടെ ചിറമ്പുകുത്തും കോലങ്ങളുടെ നിറപണിയും ആരംഭിക്കും. 11ന് കുടുംപൂജകളി. തുടര്‍ന്ന് അനുജ്ഞാ വാങ്ങലിനുശേഷം തോത്താകളിലും വേലകളിയും . ശേഷം വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. 12ന് നടക്കുന്ന പൂരം പടയണിക്ക് ഉച്ച പൂജയ്‌ക്ക് ശേഷം അന്നം ഊട്ട്. എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിയ്‌ക്കല്‍ ചടങ്ങ്. 10.30ന് പ്രായ്ശ്ചിത്തം, അനുജ്ഞവാങ്ങല്‍, തോത്താകളി.11 ന് പുത്തന്‍ അന്നങ്ങളുടെ സമര്‍പ്പണം. വല്യന്നങ്ങളുടെ എഴുന്നള്ളത് പന്ത്രണ്ട് ന്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.