Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിശ്വാസികളുടെ കണ്ണിന് കുളിര്‍മയേകി ഇപ്രാവശ്യം രണ്ട് വലിയ അന്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 10:21 pm IST
in Kottayam

നീലംപേരൂര്‍: വിശ്വാസികളുടെ കണ്ണിന് കുളിര്‍മയേകി നീലംപേരൂര്‍ പൂരംപടയണിക്കായ് ഗ്രാമം ഒരുങ്ങുന്നു. പതിനെട്ട് വര്‍ഷത്തിനുശേഷം ഇത്തവണ രണ്ട് വലിയ അന്നങ്ങളും എഴുന്നള്ളിക്കുന്നുവെന്ന പ്രത്യേകതയാണ് പടയണിക്കുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ പടയണിക്ക് രണ്ട് ചെറിയ അന്നവും ഒരു വലിയ അന്നവുമാണ് ഉണ്ടായിരുന്നത്. ഇപ്രാവശ്യത്തെ പൂരംപടയണിക്ക് ഒരു ചെറിയ അന്നവും രണ്ട് വല്യന്നങ്ങളും എഴുന്നള്ളിക്കും. ഇതിനുപുറമെയാണ് പുതിയതായി 90 പുത്തന്‍ അന്നങ്ങളും സമര്‍പ്പിക്കുന്നത്. മകം പടയണി 12നും പൂരംപടയണി 13നും നടക്കും. ഇതിന് മുന്‍പ് ഉണ്ടായിരുന്ന വല്യന്നത്തിന് പുറമെ ഒരു ഭക്തന്‍ വഴിപാടായി കൊടുക്കുന്നതാണ് പുത്തന്‍ വലിയ അന്നം. വല്യന്നത്തെ പൂരത്തിന് അണിയിച്ചൊരുക്കി എഴുന്നള്ളിച്ചുകൊണ്ടുവരുന്നതിന് ഏകദേശം എട്ട് ലക്ഷം രൂപയോളം ചിലവ് വരുമെന്ന് നീലംപേരൂര്‍ പള്ളി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

വല്യന്നങ്ങളെ ഒരുക്കുന്നത് വളരെ സങ്കീര്‍ണ്ണതയോടെയും ഭക്തിയോടെയും ചെയ്യേണ്ട ഒരു കര്‍മ്മമാണ് തടി ഉപയോഗിച്ചുള്ള ചട്ടക്കൂടാണ് ആദ്യം നിര്‍മ്മിക്കുന്നത്. ഇതിന് മുകളില്‍ കവുങ്ങ് കീറിമുറിച്ച് വാരിയാക്കി വരിഞ്ഞ് അന്നത്തിന്റെ ആകൃതി ഉണ്ടാക്കും. ഇതിന് മുകളില്‍ വാഴക്കച്ചി പൊതിയും. അത് വാഴ നാരും ചണ ചരടുകൊണ്ട് കെട്ടിമുറുക്കും. പിന്നീട് താമരയില കോര്‍ത്ത് രൂപം മനോഹരമാക്കും. അതിന് ശേഷം ചെത്തിപ്പൂവ്, വാഴപ്പോള എന്നിവ കൊണ്ട് അന്നങ്ങളുടെ രൂപം മനോഹരമാക്കും. ഒന്‍പതേകാല്‍ കോല്‍ പൊക്കമുള്ള വല്യന്നമാണ് നേരത്തെ ഉണ്ടായിരുന്നത്. പുതിയതിന് ഇതില്‍ നിന്ന് ഒരടി പൊക്കം കൂടുതാണ്. 1960ലാണ് ആദ്യമായി ഇന്നത്തെ രൂപത്തിന് സാദൃശ്യമായ വല്യന്നത്തിനെ വഴിപാടായി ലഭിച്ചതെന്നും ദേവസ്വം ഭാരവാഹികള്‍ പറയുന്നു. 1981 ല്‍ വേറൊരു വല്യന്നത്തിനെയും ലഭിച്ചു. വഴിപാടായി ലഭിക്കുന്ന വല്യന്നങ്ങളെല്ലാം തന്നെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂരത്തിന് എഴുന്നള്ളിക്കുകയാണ് സാധാരണ ചെയ്യുന്നത്. വര്‍ഷങ്ങളായി പൂരത്തിന് ഒരു വല്യന്നം മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ പൂരത്തിന് അഞ്ചേകാല്‍ കോല്‍ പൊക്കമുള്ള ഒരു അരയന്നത്തെ കൂടി എഴുന്നള്ളിക്കുന്നുണ്ട്. ഇന്നലെ കൊടിക്കൂറയും ഇന്ന് കാവല്‍ പിശാചിനെയും എഴുന്നള്ളിക്കും. കഴിഞ്ഞ ദിവസം രാത്രി കുടംപൂജകളിയും, തോത്താകളിയും അരങ്ങേറി. ഇതിനെ തുടര്‍ന്ന് പ്ലാവില കോലങ്ങളുടെ (ഭീമസേനന്‍) എഴുന്നള്ളത്തും നടന്നു. മകം പടയണിക്കുവേണ്ടി വൈകിട്ട് 7.30 ഓടെ ചിറമ്പുകുത്തും കോലങ്ങളുടെ നിറപണിയും ആരംഭിക്കും. 11ന് കുടുംപൂജകളി. തുടര്‍ന്ന് അനുജ്ഞാ വാങ്ങലിനുശേഷം തോത്താകളിലും വേലകളിയും . ശേഷം വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. 12ന് നടക്കുന്ന പൂരം പടയണിക്ക് ഉച്ച പൂജയ്‌ക്ക് ശേഷം അന്നം ഊട്ട്. എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിയ്‌ക്കല്‍ ചടങ്ങ്. 10.30ന് പ്രായ്ശ്ചിത്തം, അനുജ്ഞവാങ്ങല്‍, തോത്താകളി.11 ന് പുത്തന്‍ അന്നങ്ങളുടെ സമര്‍പ്പണം. വല്യന്നങ്ങളുടെ എഴുന്നള്ളത് പന്ത്രണ്ട് ന്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.