Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവതാരകരുടെ ആത്മരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 01:23 am IST
in Vicharam

മോദി ഭരണത്തിനെതിരെ എന്തുകിട്ടിയാലും വലിയ വാര്‍ത്തയാക്കുകയും മോദി ഭരണത്തിന്റെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. മോദിക്കെതിരെയുള്ള വിലകുറഞ്ഞ ചാനല്‍ ചര്‍ച്ചകളുടെ അവതാരകര്‍ ഒരുതരം ആത്മരതി അനുഭവിക്കുന്നുണ്ടാവാം. അവരതില്‍ അഭിരമിക്കട്ടെ.

ജനങ്ങള്‍ പക്ഷേ ഇതൊക്കെ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. അതിന്റെ പരിണിതഫലമാണ് പല സംസ്ഥാനങ്ങളിലും ഈയിടെ നടന്ന തെരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങള്‍. ബിജെപി ഇവിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നേടിയ വന്‍വിജയം ഒരര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ക്കു കിട്ടിയ തിരിച്ചടി കൂടിയാണ്. അതുകൊണ്ടാവാം പല ചാനലുകളും ഇത് വാര്‍ത്തപോലും ആക്കാതെ പൂഴ്‌ത്തിവച്ചത്. ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് എതിരായിരുന്നെങ്കില്‍ കാണാമായിരുന്നു ചാനലുകളിലെ ബഹളങ്ങള്‍. ന്യൂസ് അവറിലും മറ്റും അവരപ്പോള്‍ ഇത് ചര്‍ച്ചയാക്കുകയും വ്യാപം-ലളിത് മോദി വിവാദങ്ങള്‍ ബിജെപിയെ തകര്‍ത്തു തരിപ്പണമാക്കി എന്ന് വായ്‌ത്താരിയിടുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ചാനലുകാരുടെ പൂതി പ്രബുദ്ധരായ പൊതുജനം തള്ളിക്കളഞ്ഞിരിക്കുന്നു. രാഷ്‌ട്രീയരംഗത്തും ഭരണരംഗത്തുമുള്ള ധാര്‍മികതയെക്കുറിച്ച് വാചാലരാവുന്ന വാര്‍ത്താ അവതാരകര്‍ സ്വന്തം ധാര്‍മികതയെക്കുറിച്ച് ഒട്ടും ഓര്‍ക്കുന്നതായി കണ്ടിട്ടില്ല. സത്യസന്ധവും വസ്തുനിഷ്ഠവുമായ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഇന്ന് ചാനലുകളില്‍ സ്ഥാനം. ജനാധിപത്യത്തിനും യഥാര്‍ത്ഥ പൗരാവകാശങ്ങള്‍ക്കും ഹാനികരമാകുന്ന പ്രവര്‍ത്തനം നടത്തുന്ന ചാനലുകള്‍ക്ക് മണികെട്ടിയില്ലെങ്കില്‍ അത് രാജ്യത്തിനുതന്നെ അപകടമുണ്ടാക്കും.

വി.എന്‍.അജിതന്‍, എളവള്ളി, തൃശൂര്‍

എയ്ഡഡ് പദവിയെന്നാല്‍ ഖജനാവുകൊള്ള

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നുവെച്ചാല്‍ അദ്ധ്യാപക, അനദ്ധ്യാപകര്‍ക്കൊക്കെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കു തുല്യമായ ശമ്പളം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കൊടുക്കും എന്നു സാരം. പക്ഷേ നിയമനം നടത്തുന്നതില്‍ സര്‍ക്കാര്‍ ഇടപെടില്ല; സ്വകാര്യ മാനേജ്‌മെന്റിന് ഇഷ്ടമുള്ളവരെ നിയമിക്കാം.

പിഎസ്‌സി വഴി ടെസ്റ്റും ഇന്റര്‍വ്യൂവും ഒക്കെ നടത്തി സംവരണതത്വങ്ങളൊക്കെ പാലിച്ച് നിയമിക്കുന്നവര്‍ക്കൊപ്പം ശമ്പളവും പെന്‍ഷനും ഇതര ആനുകൂല്യങ്ങളും ലഭിക്കും. മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും ലഭ്യമല്ലാത്ത രാഷ്‌ട്രീയ സ്വാതന്ത്ര്യം അവര്‍ക്ക് കൂടുതലായി ലഭ്യമാകുകയും ചെയ്യും. അതായത് പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗം വരെയാകാം; മന്ത്രിയാകാം. പിഎസ്‌സി വഴി നിയമനം ലഭിച്ച ഹതഭാഗ്യര്‍ക്കിതുപറ്റില്ല.

ഇങ്ങനെയല്ലേ ജനാധിപത്യവും സോഷ്യലിസവുമൊക്കെ വിജയിപ്പിക്കാന്‍ പറ്റൂ. സ്വകാര്യ കോളേജിലെ പ്രൊഫസര്‍ക്ക് സംസ്ഥാന മന്ത്രിയാകാം, കേന്ദ്രമന്ത്രിയാകാം. സര്‍ക്കാര്‍ കോളേജിലെ പ്രൊഫസര്‍ക്കു പറ്റില്ല. ഇതെക്കെ  സര്‍ക്കാര്‍ സര്‍വീസ് സംഘടനകള്‍ക്ക് ബോധ്യപ്പെട്ടതാണെന്നതാണ് മറ്റൊരു സത്യം.

കെ.വി.സുഗതന്‍, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

Main Article

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

Editorial

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.